അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
Monday, April 8, 2024 11:55 PM IST
ഡോ. പോൾ മണലിൽ
കേരള രാഷ്‌ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണായകമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞ സുദീർഘമായ ആ രാഷ്‌ട്രീയ ജീവിതത്തിന് തിരശീല വീണ ദിനമാണ് ഏപ്രിൽ ഒമ്പത്; കെ.എം. മാണിയെന്ന പൊതുജീവിതത്തിലെ കാരുണ്യസ്പർശം നമ്മെ വിട്ടകന്നിട്ട് അഞ്ചു വർഷമാകുന്നു. അരനൂറ്റാണ്ടിലേറെ കേരള രാഷ്‌ട്രീയത്തിന്‍റെ നെടുംതൂണായി പ്രവർത്തിച്ച അതിർവരമ്പുകളില്ലാത്ത സ്നേഹപ്രവാഹത്തിന്‍റെ ആൾരൂപത്തെ ജനങ്ങൾ ഹൃദയത്തിലേറ്റി വിളിച്ച വിളിപ്പേര് ‘മാണിസാർ’ എന്നാണ്.

സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം കേരള രാഷ്‌ട്രീയ ഭൂമികയിലേക്ക് ഒഴുകിയെത്തിയ കുളിനീർ പ്രവാഹമായിരുന്നു കെ.എം. മാണി എന്ന മനുഷ്യസ്നേഹിയായ പൊതുപ്രവർത്തകൻ. ചിന്തകളും പ്രവൃത്തികളും സഹജീവികൾക്ക് കൈത്താങ്ങും തണലുമാകണമെന്ന ദിശാബോധത്തിന്‍റെ അടിത്തറയിലായിരുന്നു അദ്ദേഹം തന്‍റെ വ്യക്തിജീവിതത്തെയും രാഷ്‌ട്രീയജീവിതത്തെയും ക്രമപ്പെടുത്തിയത്. ‘നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക’ എന്ന ദൈവവചനം കർമപഥങ്ങളിൽ പ്രാവർത്തികമാക്കിയ ഇടപെടലുകളാണ് രാഷ്‌ട്രീയ ജീവിതത്തിലുടനീളവും ഭരണാധികാരിയെന്ന നിലയിലും ആ പ്രയത്നശാലിയിൽ നിന്നുമുണ്ടായത്.

രാഷ്‌ട്രീയപ്രവർത്തനവും പൊതു ഇടപെടലുകളും ലാഭകരമായ വ്യക്തി ജീവിതത്തിലേക്കുള്ള വഴിത്താരയായി തുറന്നിട്ടവർക്കിടയിൽ മനുഷ്യസ്നേഹം എന്ന പന്ഥാവ് കഠിനാധ്വാനത്തിലൂടെ വെട്ടിത്തുറന്നിട്ട സാന്ത്വന സ്പർശമായിരുന്നു കേരളീയർക്ക് അദ്ദേഹം. നിക്ഷിപ്ത താത്പര്യങ്ങൾ ആധിപത്യം പുലർത്തിയിരുന്ന മലയാളക്കരയുടെ പൊതുമണ്ഡലത്തിൽ മണ്ണിൽ അധ്വാനിച്ച് കുടുംബം പുലർത്തുന്നവരെ സമാഹരിച്ച് കർഷക രാഷ്‌ട്രീയത്തിന്‍റെ വിത്തു പാകിയ ദീർഘദർശിയായ കർഷകസ്നേഹിയാണ് ബഹുജന ദൃഷ്ടിയിൽ മാണി.

സാമ്പത്തിക ആസൂത്രണ പ്രക്രിയയിൽ മനുഷ്യപ്രയത്നമെന്നതും മൂലധനത്തിന്‍റെ നിർവചനത്തിൽ ഉൾപ്പെടേണ്ടതാണെന്ന കണ്ടെത്തലിലൂടെ അധ്വാനവർഗം എന്ന മനുഷ്യക്കൂട്ടായ്മയ്ക്ക് ലോകത്തിലാദ്യമായി പ്രത്യയശാസ്ത്ര പരിരക്ഷ ഒരുക്കിയ സാമൂഹിക വിപ്ലവ മാർഗദർശിയായിട്ടാണ് കാലം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ യാഥാർഥ്യങ്ങളിൽ ഗാന്ധിസത്തിനും കമ്യൂണിസത്തിനുമിടയിലുള്ള അധ്വാനവർഗ സിദ്ധാന്തത്തിന്‍റെ പ്രഘോഷണത്തിലൂടെ മണ്ണിന്‍റെ മക്കളുടെ സാമൂഹിക നിലനിൽപ്പിനെ ശക്തിപ്പെടുത്തിയ ഊർജപ്രവാഹമാണ് സാധാരണക്കാരന്‍റെ മനസുകളിൽ അദ്ദേഹം.

നാനാത്വത്തിൽ ഏകത്വം ദർശിച്ച് നിലനിൽക്കുന്ന ഇന്ത്യയെന്ന ആശയത്തിന്‍റെ വ്യത്യസ്തതകൾ പഠിച്ചറിഞ്ഞ് സുശക്തമായ കേന്ദ്രവും സംയുക്തമായ സംസ്ഥാനങ്ങളും എന്ന ദേശീയ വീക്ഷണത്തിലൂടെ ഇന്ത്യ എന്ന വികാരത്തെ ജനങ്ങളിൽ സ്ഫുടം ചെയ്തെടുത്ത രാജ്യസ്നേഹിയായ ജനനേതാവാണ് അദ്ദേഹം. സമാനതകളില്ലാത്ത ആ പ്രകാശിത രാഷ്‌ട്രീയ ജീവിതത്തിൽനിന്നു ജ്വലിച്ചിറങ്ങിയ ദീപപ്രവാഹം വെളിച്ചം വിതറാത്ത മേഖലകളില്ല. ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം കൈയൊപ്പു ചാർത്തിയിറക്കിയ നടപടികളെ ഇന്നും മലയാളികൾ അത്രകണ്ടാണ് മാറോടണച്ച് സ്നേഹിക്കുന്നത്.

കേരള സംസ്ഥാനത്തിന്‍റെ നിലനിൽപ്പ് കർഷകരും കർഷക തൊഴിലാളികളുമടങ്ങുന്ന കാർഷികമേഖലയുടെ അടിത്തറയിലാണെന്ന വാസ്തവം തിരിച്ചറിഞ്ഞ യഥാർഥ ജനനേതാവായിരുന്നു കെ.എം. മാണി. കാർഷികമേഖലയ്ക്കും കുടിയേറ്റ ജനതക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും വേണ്ടി സമർപ്പിച്ച ആ ജീവിതത്തിലൂടെ നാടിനു ലഭിച്ചത് പുരോഗമനപരമായ ഒരു പിടി നന്മകളാണ്.

കൈവശഭൂമിയിൽ നിയമപരമായ ഭൂവുടമസ്ഥാവകാശമില്ലാതിരുന്ന കുടിയേറ്റ കർഷകർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളെ ത്വരിതപ്പെടുത്തി കർഷകരെ ഭൂമിക്ക് അവകാശികളാക്കി മാറ്റിയതിൽ മാതൃകാപരമായ നേതൃത്വമാണ് അദ്ദേഹം വഹിച്ചത്.


ആദ്യമായി കർഷക പെൻഷൻ അനുവദിച്ച കെ.എം. മാണിയുടെ 1980ലെ ബജറ്റോടെയാണ് കേരളത്തിൽ ക്ഷേമ പെൻഷനുകൾക്ക് തുടക്കം കുറിച്ചത്. പിന്നീട് കാർഷിക ഭൂമികളിൽ കർഷകർക്കൊപ്പം മണ്ണിൽ അധ്വാനിച്ചിരുന്ന തൊഴിലാളികൾക്കായി കർഷക തൊഴിലാളി പെൻഷൻ ബജറ്റിലൂടെ പ്രഖ്യാപിച്ചപ്പോൾ അത് രാജ്യത്തിന്‍റെ മുഴുവൻ ശ്രദ്ധയാകർഷിച്ചു. എത്രയോ അധികം ജനവിഭാഗങ്ങളാണ് ഇന്ന് സാമൂഹിക ക്ഷേമ പെൻഷനുകളുടെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നത്. അവശത അനുഭവിക്കുന്ന മനുഷ്യരെ ഈ വിധം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണെന്ന സന്ദേശത്തെ ഇന്ത്യയിലാദ്യമായി നിയമപരമായ ഭരണകൂട നടപടിയാക്കി മാറ്റിയത് അദ്ദേഹത്തിന്‍റെ ക്രാന്തദർശിത്വത്തിന് ഉദാഹരണമാണ്.

വീടുകളിലേക്കുള്ള വൈദ്യുതി കണക്‌ഷൻ സാമ്പത്തിക സൗകര്യങ്ങൾ ഉള്ളവർക്കു മാത്രം ലഭ്യമായിരുന്ന അവസ്ഥ അവസാനിപ്പിച്ച് പാവപ്പെട്ടവരുടെ കുടിലുകളിലും വൈദ്യുത വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് വൈദ‍്യുതി മന്ത്രിയെന്ന നിലയിൽ മാണി ആവിഷ്കരിച്ച വെളിച്ച വിപ്ലവം രാജ്യത്തെ ഇതര സംസ്ഥാന സർക്കാരുകൾക്കു പോലും മാതൃകയായി. അദ്ദേഹം റവന്യു മന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിൽ ആദ്യമായി റവന്യു അദാലത്തുകൾക്കു തുടക്കമിട്ടത്.

നടപടിക്രമങ്ങളുടെ നൂലാമാലകളിൽപെട്ടും ചുവപ്പുനാടയിൽ കുരുങ്ങിയും സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ വിധിക്കപ്പെട്ട സാധാരണക്കാരന്‍റെ വേദന ഒപ്പിയെടുത്ത റവന്യു അദാലത്തുകൾ ഭൂമിപ്രശ്നങ്ങൾക്കും ദൈനംദിന ജീവിതാവശ്യങ്ങൾക്കും വേഗത്തിൽ പ്രശ്നപരിഹാരമുണ്ടാക്കിയപ്പോൾ പുതുജീവിതം നേടിയത് പതിനായിരക്കണക്കിന് കുടുംബങ്ങളാണ്.

ജലസേചന മന്ത്രിയെന്ന നിലയിൽ കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനായി മാണി ആവിഷ്കരിച്ചു നടപ്പാക്കിയ സാമൂഹിക ജലസേചന പദ്ധതിയുടെ അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളം ഇപ്പോഴും മുന്നോട്ടു പോകുന്നത്.

ആധുനിക ചികിത്സയുടെ ലഭ്യത സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ടവരുടെയും അവകാശമാണെന്ന ബോധ്യത്തിലൂടെ അവർക്ക് ഏറ്റവും മികച്ച ആധുനിക ചികിത്സ ലഭ്യമാക്കുന്നതിനായി അദ്ദേഹംആവിഷ്കരിച്ച കാരുണ്യ ചികിത്സാ പദ്ധതിയുടെ ഫലമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന എത്രയോ ആയിരങ്ങൾ കേരളത്തിലുണ്ട്. കാരുണ്യ ചികിത്സാ പദ്ധതിയുടെ മാതൃക പിന്തുടർന്ന് പിന്നീട് പല സംസ്ഥാന സർക്കാരുകളും പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതികൾ ആരംഭിച്ചു.

നിലയ്ക്കാതെ അലയടിച്ച കാരുണ്യസാഗരമായിരുന്നു കെ.എം. മാണിസാർ എന്ന രാഷ്‌ട്രീയ നേതാവ്. അനിതരസാധാരണമായ ആത്മവിശ്വാസം ഇടപഴകുന്ന ആരിലും ജനിപ്പിക്കുന്ന, ഒപ്പമുണ്ട് ഞാൻ എന്ന തോന്നൽ ആരിലുമുളവാക്കുന്ന മനുഷ്യസ്നേഹത്തിന്‍റെ പ്രഘോഷണമായിരുന്നു പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്‍റെ പൊതുജീവിതം. അതിന്‍റെ തെളിവാണ് പാലാ നിയമസഭാമണ്ഡലം രൂപപ്പെട്ട 1965 മുതൽ മരണമടയുന്നതു വരെ ആ നിയോജകമണ്ഡലത്തിൽ കെ.എം. മാണിയല്ലാതെ മറ്റൊരു എംഎൽഎ ഉണ്ടായിട്ടില്ല എന്നത്. തുടർച്ചയായ പതിമൂന്ന് തവണ ഒരു നിയോജകമണ്ഡലത്തിലെ ജനങ്ങൾ അദ്ദേഹത്തെ തെരഞ്ഞെടുത്തു കേരള നിയമസഭയിലേക്കയച്ചത് ജനാധിപത്യ ചരിത്രത്തിന് ഒരിക്കലും അവഗണിക്കാനാവാത്ത സർവകാല റിക്കാർഡും സുവർണ ഏടുമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.