നയ്റോബി: കെനിയയുടെ പലഭാഗങ്ങളിലുണ്ടായ കനത്ത മഴയിലും തുടർന്നുള്ള വെള്ളപ്പൊക്കത്തിലും പത്തു പേർ മരിച്ചു.
രാജ്യത്തിന്റെ കിഴക്കൻ ഭാഗത്താണ് ഏഴു മരണങ്ങളും. മണ്ണിടിച്ചിലുകളും പാലങ്ങൾ തകർന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.