x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയ്യപ്പ സംഗമത്തിന്‍റെ കണക്കുകൾ സമര്‍പ്പിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി


Published: January 9, 2026 05:52 AM IST | Updated: January 9, 2026 05:52 AM IST

കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്‍റെ കണക്കുകൾ സമര്‍പ്പിക്കാത്തതിൽ ദേവസ്വം ബോർഡിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകിയപ്പോൾ വരവു ചെലവ് കണക്കുകൾ ഉൾപ്പെടെ നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ രാജാ വിജയരാഘവൻ, കെ.വിജയകുമാർ എന്നിവരുടെ വിമർശനം.

ബില്ലുകളുമായി ബന്ധപ്പെട്ട കാലതാമസം ചൂണ്ടിക്കാട്ടി ഒരു മാസം കൂടി സമയം ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത് കോടതി അനുവദിച്ചു. ഇത് അവസാന അവസരമാണെന്നും ഒരു മാസത്തിനുള്ളിൽ കണക്കുകൾ സമർപ്പിച്ചില്ലെങ്കില്‍ കോടതി ഉത്തരവ് ലംഘിച്ചതിന് നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

മനഃപൂർവമായ കാലതാമസം വരുത്തിയിട്ടില്ലെന്നും ബില്ലുകൾ ഓഡിറ്റ് ചെയ്തു കിട്ടുന്നതിനലെ കാലതമാസം മൂലമാണ് വൈകുന്നതെന്നുമാണ് ദേവസ്വം ബോർഡ് കോടതിയെ ധരിപ്പിച്ചത്.

Tags : accounts High Court

Recent News

Corehub Up