x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഡിഎഫ് അധികാരത്തിലെത്തിയാൽ മൂന്ന് മാസത്തിനകം പ്രകടനപത്രിക നടപ്പാക്കും; സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന് വി.ഡി. സതീശൻ


Published: March 20, 2026 05:44 PM IST | Updated: March 20, 2026 05:44 PM IST

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ വെറും മൂന്ന് മാസത്തിനകം പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള വ്യക്തമായ പദ്ധതികൾ യുഡിഎഫിന്‍റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കെഎസ്ആർടിസിക്ക് സർക്കാർ സബ്‌സിഡി നൽകി അതിനെ ശക്തിപ്പെടുത്തും. കിഫ്ബിയുടെ എല്ലാ കണക്കുകളും ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും സതീശൻ വ്യക്തമാക്കി.

സ്ഥാനാർത്ഥി നിർണയത്തിൽ യാതൊരു തർക്കവുമില്ലാതെ 48 മണിക്കൂറിനുള്ളിൽ 92 പേരെ പ്രഖ്യാപിക്കാൻ സാധിച്ചത് യുഡിഎഫിന്‍റെ ഐക്യത്തിന് തെളിവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എൽഡിഎഫിലെ മുതിർന്ന നേതാക്കളുടെ പിന്തുണ പോലും നിലവിൽ യുഡിഎഫിനുണ്ടെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

Tags : Latest News V D Satheesan

Recent News

Corehub Up