x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിഫ്ബി എടുത്ത് കളയുന്നത് ബുദ്ധിയല്ല: ജി.സുധാകരൻ


Published: June 20, 2026 05:12 PM IST | Updated: June 20, 2026 05:12 PM IST

ആലപ്പുഴ: കിഫ്ബി എടുത്ത് കളയുന്നത് ബുദ്ധിയല്ലെന്നും സാമാന്തര സർക്കാർ ആക്കിമാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോളാണ് വിമർശനം വന്നതെന്നും ജി.സുധാകരൻ എംഎൽഎ. സംസ്ഥാനത്ത് വൻകിട പദ്ധതികൾ നടപ്പാക്കിയത് കിഫ്ബി വഴിയാണ്.

കിഫ്‌ബി ഇന്നത്തെ കാലത്തിനനുസരിച്ച് പുനരാവിഷ്കരിക്കണം. താൻ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോൾ നടത്തിയ വൻകിട നിർമാണത്തിലെ 90 ശതമാനവും കിഫ്ബി വഴിയാണ് നടപ്പിലാക്കിയത്. കിഫ്‌ബി സർക്കാരിന്‍റെ കൺട്രോളിലും ധനകാര്യ വകുപ്പിന്‍റെ നിയന്ത്രണത്തിലുമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിട്ടയേഡ് ഐഎഎസുകാരനെ ഇതിൽ നിയമിച്ചത് തെറ്റായ കാര്യമാണ്. കിഫ്ബിയെ സമാന്തര സർക്കാരായി മാറ്റാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും അതിന് അനുമതി കൊടുക്കരുതെന്നും ജി.സുധാകരൻ പറഞ്ഞു.

Tags : KIIFB g.sudhakaran Finance Department

Recent News

Corehub Up