x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാസപ്പടി കേസ്: വീണയെ വീണ്ടും ചോദ്യം ചെയ്യുന്നത് വൈകിയേക്കും


Published: June 21, 2026 02:19 AM IST | Updated: June 21, 2026 02:19 AM IST

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇഡി അന്വേഷണത്തില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയുടെ തുടര്‍ ചോദ്യംചെയ്യല്‍ പ്രതിസന്ധിയില്‍.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ഇനിയും ഇഡിക്കു ലഭ്യമാകാത്തതാണ് ചോദ്യം ചെയ്യല്‍ വൈകുന്നതിനു കാരണം. 134 രേഖകളാണ് എസ്എഫ്‌ഐഒയില്‍നിന്നു ലഭിക്കേണ്ടത്. ഇവ ലഭിച്ചശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

പത്തു ദിവസത്തിനകം രേഖകള്‍ സമര്‍പ്പിക്കാനായിരുന്നു എസ്എഫ്‌ഐഒയ്ക്കു നല്‍കിയ നിര്‍ദേശം.

വീണയുടെ ആദായനികുതി റിട്ടേണുകള്‍ ഉള്‍പ്പെടെയുള്ള രേഖകളാണ് 134 പേജുള്ള റിപ്പോര്‍ട്ടായി പിഎംഎല്‍എ കോടതി വഴി ഇഡിക്കു ലഭിക്കാനുള്ളത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇഡി കഴിഞ്ഞദിവസം വീണയുടെ ബാങ്ക് ലോക്കര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

എക്‌സാലോജിക് കമ്പനി സിഎംആര്‍എലില്‍നിന്നു സേവനം നല്‍കാതെ 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തല്‍.

Tags : Masappadi case Questioning Veena CMRL

Recent News

Corehub Up