x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുറ്റിങ്ങൽ കേസ് : പ്രോസിക്യൂഷന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി


Published: April 26, 2026 01:27 AM IST | Updated: April 26, 2026 01:27 AM IST

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കി കോടതി.

പ്രോസിക്യൂഷന്‍ സാക്ഷികളുടേയും കോടതിയില്‍ ഹാജരാക്കിയ രേഖകളുടേയും വിശദമായ വിവരങ്ങള്‍ നാലാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിഭാഗത്തിന്‍റെ ആക്ഷേപങ്ങള്‍ ബോധിപ്പിക്കുന്നതിനും കൂടുതല്‍ രേഖകളില്‍ വിശദീകരണം നല്‍കുന്നതിനുമായി ജഡ്ജി എം.സി ആന്‍റണി കേസ് മേയ് രണ്ടിലേക്ക് മാറ്റി.

2016 ഏപ്രില്‍ ഒന്‍പതിനാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മത്സരക്കമ്പത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 110 പേര്‍ മരിച്ചത്. 656 പേര്‍ക്ക് പരിക്കേല്‍ക്കുകയും 358 വീടുകള്‍ തകരുകയും ചെയ്തിരുന്നു.

കെഎസ്ഇബിക്ക് ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ കേസില്‍ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ 59 പ്രതികളില്‍ ഇതിനകം 15 പേര്‍ മരണപ്പെട്ടു. മുപ്പതാം പ്രതിയായ അനുരാജിനെതിരേ കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു. ഇയാള്‍ക്കെതിരെയുള്ള നടപടികള്‍ക്കായി കേസ് ജൂലൈ എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

Tags : Puttingal case Prosecution presents more evidence

Recent News

Corehub Up