x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരിശോധനാഫലം വൈകും; ശബരിമല സ്വര്‍ണക്കൊള്ളയിൽ കുറ്റപത്രം ഉടനില്ല


Published: March 27, 2026 12:45 AM IST | Updated: March 27, 2026 12:45 AM IST

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കുറ്റപത്രം ഉടനില്ല. ലോഹപ്പാളികളുടെ സാമ്പിള്‍ പരിശോധനാഫലം ഏപ്രില്‍ അവസാനമേ ലഭ്യമാകൂവെന്ന് ജംഷഡ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി എസ്‌ഐടിയെ അറിയിച്ച സാഹചര്യത്തിലാണിത്.

അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി മേയ് 18 വരെ സമയം അനുവദിച്ചു.

സങ്കീര്‍ണമായ പരിശോധനകള്‍ ആവശ്യമുള്ളതിനാല്‍ ഒരു മാസം കൂടി സമയം വേണ്ടിവരുമെന്നാണ് ജംഷഡ്പുരിലെ ലാബ് അധികൃതര്‍ അറിയിച്ചത്.
നിലവില്‍ 358 സാക്ഷികളെ കേസില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

കര്‍ണാടകയിലെ മഹാലക്ഷ്മി ലേഔട്ട് ക്ഷേത്രം, മുണ്ടോട്ടി പാളയം ക്ഷേത്രം, ശ്രീരാമപുരം ക്ഷേത്രം, ഗൗരിബിദന്നൂര്‍, ബെല്ലാരി, ഹോങ്കസാന്ദ്ര, വ്യാലിക്കാവല്‍ എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ മദനപ്പള്ളി, അനന്തപുര്‍ എന്നിവിടങ്ങളിലും അന്വേഷണം നടത്തി.

2025ലെ ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. 20 സാക്ഷികളെ ചോദ്യംചെയ്തതായി എസ്‌ഐടി കോടതിയെ അറിയിച്ചു.

Tags : Test results delayed chargesheet Sabarimala Gold Robbery Sabarimala gold theft Sabarimala Swarnapali

Recent News

Corehub Up