x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: August 19, 2026 01:19 AM IST | Updated: August 19, 2026 01:19 AM IST

കേരളത്തിന്‍റെ സാമൂഹിക, സാംസ്കാരിക ചരിത്രത്തിൽ ചലനമുണ്ടാക്കുകയും തനതായ ശൈലി സ്വീകരിച്ചുകൊണ്ട് ഉത്തരവാദിത്വപൂർണമായ മാധ്യമ പ്രവർത്തനം നടത്തുകയും ചെയ്ത പാരന്പര്യമാണ് ദീപികയ്ക്കുള്ളത്.


ഏതു ലക്ഷ്യത്തോടെ ഈ പത്രം പൂർവപിതാക്കന്മാർ ആരംഭിച്ചുവോ അതിൽനിന്നു വ്യതിചലിക്കാതെ ദീപിക മുന്നോട്ടു പോകുന്നുവെന്നത് അഭിമാനമാണ്.ശക്തമായ എഡിറ്റോറിയലുകളിലൂടെ ഇന്നും നാടിന്‍റെ ശബ്ദം ഉയർത്താൻ കഴിയുന്നു. കേരളത്തിലെ കർഷകരുടെ ജിഹ്വയാണ് ദീപിക.

ധാർമികതയും ദൈവവിശ്വാസവും മുറുകെപ്പിടിക്കുന്നതിനൊപ്പം എല്ലാവരെയും കോർത്തിണക്കി സമൂഹത്തിൽ ഐക്യം പുലർത്താനും ദീപികയ്ക്കു കഴിയുന്നുണ്ട്.

- പ്രഫ. ഡി.കെ. ജോൺ,
(മുൻ സിൻഡിക്കറ്റ് മെംബർ, കേരള,കണ്ണൂർ സർവകലാശാലകൾ,മുൻ പ്രിൻസിപ്പൽ സെന്‍റ് സിറിൾസ് കോളജ്, അടൂർ.)

Tags : Satyaduthika celebrates

Recent News

Corehub Up