തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഷട്ടര്‍ തുറക്കും; ജാഗ്രത പാലിക്കണം
Thursday, April 11, 2024 11:20 PM IST
ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഷട്ടര്‍ ഇന്നു രാവിലെ 10ന് തുറക്കും. ആലപ്പുഴ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ ഉപദേശക സമിതിയോഗത്തിലാണ് തീരുമാനം. ഷട്ടര്‍ തുറക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണം.

ഷട്ടര്‍ തുറക്കുന്നതുസംബന്ധിച്ച് മാര്‍ച്ച് 26, ഏപ്രില്‍ 5 തീയതികളില്‍ ഉദ്യോഗസ്ഥതല മീറ്റിംഗ് കളക്ടറേറ്റില്‍ കൂടിയിരുന്നു. ഈ വര്‍ഷവും ആലപ്പുഴ, കോട്ടയം പരിധിയിലുളള പാടശേഖരങ്ങളില്‍ കൊയ്ത്തു പൂര്‍ത്തിയായിട്ടില്ലായെന്ന് അന്ന് ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏപ്രില്‍ രണ്ടാം വാരത്തോടു കൂടി കുട്ടനാട്ടിലെ കൊയ്ത്തിന്‍റെ 85 ശതമാനം പൂര്‍ത്തിയാകുമെന്നും പിന്നീട് തണ്ണീര്‍മുക്കം ബണ്ട് തുറന്നാലും അവശേഷിക്കുന്ന നെല്‍കൃഷിയില്‍ ഉപ്പുവെള്ളം മൂലം വിളനാശം സംഭവിക്കുന്ന ഘട്ടം തരണം ചെയ്തിരിക്കുമെന്നും ആകയാല്‍ ഏപ്രില്‍ രണ്ടാംവാരം തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതു കൊണ്ട് കുട്ടനാട്ടിലെ കൃഷിക്ക് ദോഷം ഉണ്ടാകുകയില്ലായെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ആലപ്പുഴ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ മത്സ്യതൊഴിലാളികള്‍ക്ക് ഈ കാലയളവില്‍ മത്സ്യപ്രജനനത്തിനായി ബണ്ട് തുറക്കേണ്ടത് അനിവാര്യമാണെന്നും കായലിലെ പോള നിര്‍മാര്‍ജനം ചെയ്യുന്നതിന് ഇത് ആവശ്യമാണെന്നും റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

കോട്ടയം ജില്ലയിലെ 50% വിസ്തൃതിയും ഇനിയും കൊയ്ത്ത് തീരാനുണ്ടെന്നും ഇതില്‍ 80% കൃഷിയും ഏപ്രില്‍ 30-നു മുന്‍പ് കൊയ്ത്ത് നടക്കും എന്നും ബാക്കി 20% ഭാഗങ്ങളില്‍ വലിയതോതില്‍ ഉപ്പുവെള്ളത്തിന്റെ രൂക്ഷത ഉണ്ടാകാനിടയില്ലായെന്നും ആയതിനാല്‍ ഏപ്രില്‍ 10-ന് ശേഷം തണ്ണീര്‍മുക്കം ബണ്ട് തുറക്കുന്നതിന് കോട്ടയം ജില്ലയിലെ നെല്‍കൃഷി വിളനാശം ഉണ്ടാകുന്ന സാഹചര്യം ഇല്ലായെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, കോട്ടയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബണ്ട് തുറക്കുന്നതിന് ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം സജ്ജമാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഇറിഗേഷന്‍ മെക്കാനിക്കല്‍ ആലപ്പുഴ ജില്ലാ കളക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ അറിയിച്ചിരുന്നതുമാണ്.

വേലിയേറ്റ-വേലിയിറക്ക സമയങ്ങളില്‍ ഷട്ടര്‍ റഗുലേറ്റ് ചെയ്യണമെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഷട്ടര്‍ തുറക്കുന്നതിന് ഇഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. ഷട്ടര്‍ തുറക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.