കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ മാലിന്യ നീക്കം അവതാളത്തിൽ. മിനി എംസിഎഫുകളിൽ മാലിന്യക്കൂന്പാരങ്ങൾ കാടുകയറുകയാണ്. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടിവച്ചിരിക്കുന്നത് മഴവെള്ളത്തിൽ ഒഴുകി തോടുകളിലേക്ക് പോകുന്നതായും ആരോപണമുണ്ട്.

മിനി എംസിഎഫുകൾ എല്ലാം കാടുപിടിച്ചു കിടക്കുകയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പകർച്ചവ്യാധികൾ പടരുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് ഒരു കാര്യവും പഞ്ചായത്ത് ചെയ്യുന്നില്ലെന്നും മാലിന്യ നീക്കത്തിനായി കരാർവച്ച കന്പനി മാലിന്യങ്ങൾ ശേഖരിക്കുന്നില്ലെന്നും ആരോപണമുണ്ട്.

മിനി എംസിഎഫിന് ചുറ്റുമുള്ള കാടുപോലും വെട്ടികളയാൻ പഞ്ചായത്തിന് സാധിക്കുന്നില്ലെന്നും പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സൈജന്‍റ് ചാക്കോ പറഞ്ഞു.