x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരെയും പഴിചാരാനോ, വേദനിപ്പിക്കാനോ നിൽക്കുന്നില്ല: ആശയെ ചേർത്തുപിടിച്ച് മനോജ് കെ. ജയൻ


Published: March 3, 2026 08:16 AM IST | Updated: March 3, 2026 08:16 AM IST

ഭാര്യ ആശയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് 15-ാം വിവാഹവാർഷിക കുറിപ്പുമായി നടൻ മനോജ് കെ. ജയൻ. പിന്നിട്ട വഴികളിലെ കയ്‌പേറിയ ഓർമകളെയോ വിവാദങ്ങളെയോ തിരിഞ്ഞുനോക്കാതെ ദൈവം കനിഞ്ഞുനൽകിയ ഈ സുന്ദരമായ കുടുംബജീവിതം തനിക്ക് എത്രമേൽ വിലപ്പെട്ടതാണെന്നാണ് അദ്ദേഹം പറയുന്നു.

‘‘ദൈവത്തിന്‍റെ കൈയൊപ്പുള്ള ഞങ്ങളുടെ ഈ മനോഹരമായ ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് 15 വർഷം. കഴിഞ്ഞ കാര്യങ്ങൾ അയവിറക്കാനോ, ആരെയും പഴിചാരാനോ, വേദനിപ്പിക്കാനോ, ഇല്ലാ വചനങ്ങൾ പറയാനോ നിൽക്കാതെ, ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ സന്തോഷകരമായ ജീവിതത്തിന്, സർവശക്തന് എന്നും നന്ദി പറഞ്ഞു കൊണ്ട് പ്രാർത്ഥനയോടെ ജീവിക്കുന്നു. കാരണം, എന്‍റെ ഈ ജീവിതം എനിക്ക് വിലമതിക്കാനാവാത്തതാണ്.’’ മനോജ് കെ. ജയൻ കുറിച്ചു.

ഉർവശിയുമായുള്ള വിവാഹബന്ധത്തിലെ തകർച്ചയ്ക്കും തുടർന്നുള്ള നിയമപോരാട്ടങ്ങൾക്കും ശേഷം 2011-ലാണ് ലണ്ടനിൽ താമസമാക്കിയ ആശയെ മനോജ് വിവാഹം കഴിച്ചത്.

താൻ ഏറെ ആഗ്രഹിച്ച സമാധാനവും സ്നേഹവും നിറഞ്ഞ ഒരു കുടുംബജീവിതം തിരികെ ലഭിച്ചത് ആശയിലൂടെയാണെന്ന് മനോജ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

Tags : Manoj K. Jayan Asha wedding anniversary

Recent News

Corehub Up