x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് സി.വി. ആനന്ദബോസ്, ഇനി കേരളത്തിൽ 'വികസിത് ഭാരത്' ദൗത്യത്തിലേക്ക്


Published: March 7, 2026 01:13 AM IST | Updated: March 7, 2026 01:13 AM IST

ന്യൂഡൽഹി: പശ്ചിമബംഗാൾ ഗവർണർ പദവി ഒഴിഞ്ഞ സി.വി. ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് കത്തയച്ചു. തനിക്ക് നൽകിയ അവസരങ്ങൾക്കും പിന്തുണയ്ക്കും ഹൃദയപൂർവ്വം കടപ്പാട് രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം കത്തെഴുതിയത്. അഞ്ച് വർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കുന്നതിന് മുൻപാണ് അദ്ദേഹം പദവിയിൽ നിന്ന് പടിയിറങ്ങിയത്.

വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ പുനർവിന്യസിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്നാണ് പാർട്ടി നൽകുന്ന ഔദ്യോഗിക വിശദീകരണം. എന്നാൽ, കാലാവധി തീരുന്നതിന് മുൻപുള്ള ഈ സ്ഥാനമൊഴിയലിന് പിന്നിൽ ശക്തമായ രാഷ്ട്രീയ കാരണങ്ങളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഗവർണർ പദവി ഒഴിഞ്ഞ അദ്ദേഹം ഇനി തന്‍റെ മാതൃസംസ്ഥാനമായ കേരളത്തിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ 'വികസിത് ഭാരത്' ദൗത്യത്തിന്‍റെ പ്രചാരണവും പ്രവർത്തനങ്ങളുമായി കേരളത്തിൽ സജീവമാകാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.

 

 

Tags : C.V. Ananda Bose 'Vikasit Bharat' Prime Minister

Recent News

Corehub Up