x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുമൻ കല്യാൺപുരിന് യാത്രാമൊഴി


Published: June 1, 2026 11:48 PM IST | Updated: June 1, 2026 11:48 PM IST

മുംബൈ: ശ്രൂതിമധുരമായ ഒട്ടേറെ ഗാനങ്ങളിലൂടെ ആസ്വാദകമനസിൽ ഇടംനേടിയ വിഖ്യാത ഗായിക സുമൻ കല്യാൺപുരിനു യാത്രാമൊഴി.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച രാത്രി മുംബൈ ലോഖണ്ഡ്‌വാലയിലെ വസതിയിലായിരുന്നു 89 കാരിയായ ഗായികയുടെ അന്ത്യം.

പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൾ ചാരു അന്ത്യകർമങ്ങൾ നിർവഹിച്ചു.

സംഗീതലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2023ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ഈ പ്രതിഭയെ ആദരിച്ചിരുന്നു.

ധാക്കയില്‍ 1937 ജനുവരി 28നായിരുന്നു ജനനം. ചലച്ചിത്ര സംഗീതത്തിനുപുറമേ ഭജനകള്‍, ഗസലുകള്‍ എന്നിവയിലൂടെയും ആസ്വാദകമനസിനെ സന്തോഷിപ്പിച്ചിരുന്നു. മികച്ച ചിത്രകാരികൂടിയായ സുമൻ മുംബൈ സര്‍ ജെ.ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്ടിലും പഠനം നടത്തിയിട്ടുണ്ട്.

Tags : Suman Kalyanpur farewell

Recent News

Corehub Up