Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keli

Middle East and Gulf

ടി. അബ്ദുൽ മജീദിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം ടി. അബ്ദുൽ മജീദിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കേളി അൽഖർജ് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്‍റ് ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, ജോയിന്‍റ് സെക്രട്ടറി റഷീദലി, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.

മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ അബ്ദുൽ മജീദ് കഴിഞ്ഞ 36 വർഷമായി റിയാദിലെ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

യൂണിറ്റിന്‍റെ ഉപഹാരം യൂണിറ്റ് പ്രസിഡന്‍റ് ജ്യോതിലാലും സെക്രട്ടറി കലാമും ചേർന്ന് അബ്ദുൽ മജീദിന് സമ്മാനിച്ചു.

യൂണിറ്റ് സെക്രട്ടറി കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രയാകുന്ന അബ്ദുൽ മജീദ് മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.

NRI

അനൂപ് ചന്ദ്രന് കേളി യാത്രയയപ്പ് നൽകി

റിയാദ്: പത്തുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി റൗദ ഏരിയ നഹ്ദ യൂണിറ്റ് ട്രഷറർ അനൂപ് ചന്ദ്രന് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി.

കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശിയായ അനൂപ്, ഒരു സ്വകാര്യ ഫാർമസി കമ്പനയിൽ ഇവെന്‍ററി അസിസ്റ്റന്‍റായി ജോലി ചെയ്ത് വരികയായിരുന്നു. റൗദയിലെ സ്വാദ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്‍റ് ബവീഷ് അധ്യക്ഷത വഹിച്ചു.

റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, ഏരിയ സെക്രട്ടറി കെ.കെ. ഷാജി, പ്രസിഡന്‍റ് പി.പി. സലിം, ട്രഷറർ മുഹമ്മദ് ഷഫീഖ്, രക്ഷാധികാരി അംഗങ്ങളായ ബിജി തോമസ്, സുരേഷ്, ശ്രീജിത്ത്, ജോമോൻ സ്റ്റീഫൻ, ബിനീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇസ്‌മയിൽ, ശശീധരൻ പിള്ള, നിസാർ ഷംസുദീൻ, നിഖിൽ, ചന്ദ്രൻ, യൂണിറ്റ് അംഗങ്ങളായ പ്രണവ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

യൂണിറ്റിന്‍റെ ഉപഹാരം ഷനു ഭാസ്കർ അനൂപ് ചന്ദ്രന് കൈമാറി. യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി ഷാനു ഭാസ്കർ സ്വാഗതവും യാത്രപോകുന്ന അനൂപ് ചന്ദ്രൻ നന്ദിയും പറഞ്ഞു.

NRI

നിർമിത ബുദ്ധി മനുഷ്യന്‍റെ സർഗാത്മകതയ്ക്ക് പകരമാവില്ല: കേളി സെമിനാർ

റിയാദ്: നിർമിത ബുദ്ധിയുടെ വളർച്ച മനുഷ്യജീവിതത്തിന് പുതിയ സാധ്യതകൾ തുറക്കുമ്പോഴും തൊഴിൽ നഷ്‌ടം, സ്വകാര്യതാ ലംഘനം, വ്യാജവിവരങ്ങളുടെ വ്യാപനം തുടങ്ങിയ ഗുരുതര വെല്ലുവിളികളും സൃഷ്‌ടിക്കുന്നുണ്ടെന്ന് കേളി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ച നൗഫൽ പൂവക്കുറിശി അഭിപ്രായപ്പെട്ടു.

കേളി കലാസാംസ്‌കാരിക വേദി റൗദ ഏരിയയുടെ സാംസ്‌കാരിക വിഭാഗവും കേളി സൈബർ വിംഗും സംയുക്തമായി സംഘടിപ്പിച്ച "നിർമിത ബുദ്ധിയുടെ യുഗം - ആശയ്ക്കും ആശങ്കയ്ക്കും' എന്ന സെമിനാർ റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്നു.

കേളി റൗദ ഏരിയ രക്ഷാധികാരി അംഗം ജോമോൻ സ്റ്റീഫൻ മോഡറേറ്ററായ ചടങ്ങ് കേളി മലാസ് ഏരിയ രക്ഷാധികാരി അംഗം നൗഫൽ പൂവക്കുറിശി ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയെ ഭയപ്പെടേണ്ടതില്ലെന്നും മറിച്ച് ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർന്ന് നടന്ന ചർച്ചകളിൽ നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ വളർച്ച, ഭാവിയിലെ സാധ്യതകൾ, തൊഴിൽ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ, സാമൂഹിക ജീവിതത്തിൽ അത് ചെലുത്തുന്ന സ്വാധീനം തുടങ്ങിയ വിഷയങ്ങൾ വിശദമായി വിലയിരുത്തി.

നിർമിത ബുദ്ധിയുടെ വളർച്ച മനുഷ്യജീവിതത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമ്പോഴും മനുഷ്യന്റെ സർഗാത്മകതയ്ക്കും വിമർശനാത്മക ചിന്തയ്ക്കും മാനുഷിക മൂല്യങ്ങൾക്കും പൂർണമായും പകരമാകില്ലെന്നും, സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ സാമൂഹികവും ധാർമികവുമായ ഉത്തരവാദിത്തം അനിവാര്യമാണെന്നും ചർച്ചകളിൽ അഭിപ്രായമുയർന്നു.

കേളി കേന്ദ്ര ജോയിന്‍റ് സെക്രട്ടറി രജീഷ് പിണറായി, ജോയിന്‍റ ട്രഷറർ സിംനേഷ്, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജിത്ത്, നൗഫൽ, സജീവ്, കൃഷ്ണൻകുട്ടി, ജീവകാരുണ്യ വിഭാഗം കൺവീനർ ബിജി തോമസ്, കേന്ദ്ര സാംസ്‌കാരിക വിഭാഗം വൈസ് ചെയർമാൻ മൂസ കൊമ്പൻ, മാധ്യമ വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി, സൈബർ വിംഗ് ചെയർമാൻ സുബിൻ, ചില്ല കോ-ഓർഡിനേറ്റർ സുരേഷ് ലാൽ, ഏരിയ പ്രസിഡന്‍റ് പി.പി. സലിം, കേന്ദ്ര സാംസ്‌കാരിക വിഭാഗം അംഗം അനസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പരിപാടിയിൽ കേളി റൗദ ഏരിയ സെക്രട്ടറി കെ.കെ. ഷാജി സ്വാഗതവും ഏരിയ സാംസ്‌കാരിക കൺവീനർ മുഹമ്മദ് ഷെഫീഖ് നന്ദിയും പറഞ്ഞു.

NRI

കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കുടുംബ സഹായ ഫണ്ടും കൈമാറി

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് അൽഖർജിൽ മരണമടഞ്ഞ മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബറിന്‍റെ കുടുംബത്തിന് കേളി കുടുംബ സഹായ ഫണ്ടും കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി.

തിരൂർ നിറമരുത്തൂരിലെ അലി അക്ബറിന്‍റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേളി പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ, അലി അക്ബറിന്‍റെ മകൻ റിഷാന് ഫണ്ട് കൈമാറി

33 വർഷത്തിലേറെയായി അൽഖർജിലെ മലഫ് ബൂഫിയയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന അലി അക്ബർ ഏപ്രിൽ 19നാണ് താമസസ്ഥലത്ത് മരണമടഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം.

കേളി അൽഖർജ് ഏരിയ മലഫ് യൂണിറ്റ് അംഗമായിരുന്ന അലി അക്ബറിന്‍റെ കുടുംബത്തിന്, സംഘടനാ അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതർക്കായി നൽകുന്ന കേളി കുടുംബ സഹായ ഫണ്ടും അപ്രതീക്ഷിത വേർപാടിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്നതിനായി സൗദി അറേബ്യയിലെ മലയാളി പ്രവാസികൾക്കായി രൂപീകരിച്ച കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി.

ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, മുസാമിഅഃ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, അൽഖർജ് ഏരിയ പ്രസിഡന്‍റ് രാമകൃഷ്ണൻ കൂവോട്, കേന്ദ്ര കമ്മിറ്റി മുൻ അംഗം രാജൻ പള്ളിത്തടം, കേളി അംഗം വിജയരാഘവൻ, സിപിഎം ലോക്കൽ സെക്രട്ടറി മോഹനൻ, കേരള പ്രവാസി സംഘം താനൂർ ഏരിയ സെക്രട്ടറി നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം കെടിഒ ശിഹാബ് എന്നിവർ പങ്കെടുത്തു.

കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സ്വാഗതവും രക്ഷാധികാരി സമിതി മുൻ അംഗവും പരിപാടിയുടെ കോഓർഡിനേറ്ററുമായ ഗോപി നാഥൻ വേങ്ങര നന്ദിയും പറഞ്ഞു.

NRI

മേയ് മാസവായന സംഘടിപ്പിച്ച് ചില്ല

റിയാദ്: സാഹിത്യവും കലയും സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനുള്ള ഉപാധികളാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതായിരുന്നു ചില്ലയുടെ മേയ് മാസവായന.

മുതിർന്ന പത്രപ്രവർത്തകനും ഇടതു മനുഷ്യാവകാശ ചിന്തകനുമായ പ്രഫുൽ ബിദ്വായ് രചിച്ച "ദി ഫീനിക്സ് മൊമെന്‍റ്: ചലഞ്ചെസ് കോൺഫ്രൺറ്റിംഗ് ഇന്ത്യൻ ലെഫ്റ്റ്' എന്ന കൃതിയുടെ വായനാനുഭവം പങ്കുവച്ചുകൊണ്ടാണ് ജോമോൻ സ്റ്റീഫൻ വായനയ്ക്ക് തുടക്കം കുറിച്ചത്.

ഇന്ത്യൻ ഇടതുപക്ഷം നേരിട്ട തെരഞ്ഞെടുപ്പ് തിരിച്ചടികളും സംഘടനാപരമായ തളർച്ചകളും പുനർജീവന സാധ്യതയും പുസ്തകം വരച്ചുകാട്ടുന്നുണ്ട്.

രാജ്യത്ത് ഇടതുപക്ഷം അപ്രസക്തമായിട്ടില്ലെന്നും ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിനകത്ത്‌ നേരിടുന്ന വെല്ലുവിളികൾ, കൈവരിച്ച നേട്ടങ്ങൾ, പരിമിതികൾ, ഭാവി അതിജീവന സാധ്യതകൾ എന്നിവയെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ഈ കൃതി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക ഇന്ത്യൻ രാഷ്ട്രീയ പരിതസ്ഥിതിയിൽ, വർഗപരമായ നിലപാട് ഉയർത്തിയുള്ള പ്രത്യയശാസ്ത്ര നയങ്ങൾക്കൊപ്പം, ദളിത്, ആദിവാസി, സ്ത്രീ, പരിസ്ഥിതി വിഷയങ്ങൾ ഏറ്റെടുത്തു മാത്രമേ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മുന്നേറാൻ സാധ്യതയുള്ളൂ എന്നും പുസ്തകം വിശദീകരിക്കുന്നു.

കെ.ആർ. മീര രചിച്ച "കലാച്ചി' എന്ന നോവൽ വായനയുടെ വിവിധ തലങ്ങൾ വിപിൻ കുമാർ സദസിന് മുന്നിൽ പങ്കുവച്ചു. ഉറക്കത്തെ ഒരു രാഷ്ട്രീയ രൂപകമാക്കി പരിവർത്തിപ്പിച്ചു കൊണ്ടാണ് ഈ നോവൽ മനുഷ്യ ജീവിതത്തിന്‍റെ സാമൂഹ്യതലത്തെ അഭിസംബോധന ചെയ്യുന്നത്.

ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ പറയുന്ന, ഒരു ജനാധിപത്യരാജ്യത്ത് മതവും രാഷ്ട്രീയവും പരസ്പരം കലർന്ന് ദേശീയതയും പൗരത്വവും നിർണയിക്കുന്ന അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് അവതരിപ്പിക്കുന്ന നോവലിലെ കഥ സന്ദർഭങ്ങൾ വിപിൻ വിശദീകരിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഓർമയായിമാറിയ ധീര വിപ്ലകാരി ഭഗത് സിംഗ് രചിച്ച "യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്' എന്ന കൃതിയുടെ വായന സതീഷ് കുമാർ വളവിൽ പങ്കുവച്ചു.

എങ്ങനെ ആയിരിക്കണം ഒരു വിപ്ലവ പാർട്ടി, പരിപാടി, കൈവരിക്കേണ്ട ലക്ഷ്യം, നിലവിലുള്ള സാഹചര്യം തുടങ്ങി ഒരു വിപ്ലവ പാർട്ടിക്ക് ആവശ്യമായ ഘടകങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതാണ് ഈ കൃതി.

യുവാക്കളുടെ രാഷ്ട്രീയവിദ്യാഭ്യാസം അതിനായുള്ള പഠനങ്ങൾ തുടങ്ങിയ ഭാഗങ്ങൾ സതീഷ് സദസിന് മുന്നിൽ വായിച്ചു. തുടർന്ന് നടന്ന ചർച്ചയ്ക്ക് സീബ കൂവോട് തുടക്കം കുറിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ഷംസുദ്ദീൻ അസീസിയ, നജിം കൊച്ചുകലുങ്ക്, സുബിൻ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട്‌ ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സംസാരിച്ചു.

NRI

തണലിന് കൈത്താങ്ങായി കേളി

റിയാദ്: കണ്ണൂർ കൂടാളി - കഞ്ഞിരോട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്‍ററിന് കേളി കലാസാംസ്കാരിക വേദിയുടെ സാമ്പത്തിക സഹായം. കേളിയുടെ 12-ാം കേന്ദ്ര സമ്മേളനത്തിന്‍റെ ഭാഗമായി നടപ്പാക്കുന്ന "വിശപ്പുരഹിത കേരളത്തോടൊപ്പം കേളി' പദ്ധതിയിലൂടെയാണ് സഹായം കൈമാറിയത്.

മുൻവർഷങ്ങളിലും തണലിന് കേളിയുടെ സഹായങ്ങൾ നൽകിയിരുന്നു. തണൽ പ്രസിഡന്‍റ് എ.പി. ആലിപ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം, തണൽ മുൻ പ്രസിഡന്‍റ് കെ.ടി. അബ്ദുൽ സത്താറിന് ധാരണപത്രം കൈമാറി.

 

NRI

കേളി സിൽവർ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ദവാദ്മി ഏരിയ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചു. ബലിപെരുന്നാൾ ദിനത്തിൽ ദവാദ്മി റോയൽസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തെക്കനേഷ്യൻ രാജ്യങ്ങളിലെ എട്ട് ടീമുകൾ ടൂർണമെന്‍റിൽ പങ്കെടുത്തു.

ബലിപെരുന്നാൾ ദിനത്തിൽ രാവിലെ 7.30ന് ആരംഭിച്ച ടൂർണമെന്‍റ് കോർട്ടർ ഫൈനൽ മത്സരങ്ങളടക്കം അതേ ദിവസവും സെമിഫൈനലും ഫൈനലും പിറ്റേദിവസവും ആയാണ് സംഘടിപ്പിച്ചത്. ട്വന്‍റി -20 ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ.

ഫൈനലിൽ വിന്നേഴ്സ് ടീമായ "അസദ് ഇലവൻ' ടീമിന് ദവാദ്മി ഇന്ത്യൻ റസ്റ്റോറന്‍റ് സ്പോൺസർ ചെയ്ത ട്രോഫിയും സംഘാടക സമിതി അനൗൺസ് ചെയ്തിരുന്ന കാഷ് പ്രൈസും നൽകി. റണ്ണേഴ്സ് അപ് ടീമായ സനയ ടൈഗറിന് റീം നജദ് സ്‌പൈസസ് കറി പൗഡർ സ്പോൺസർ ചെയ്ത ട്രോഫിയും അനൗൺസ് ചെയ്തിരുന്ന കാഷ് പ്രൈസും നൽകി.

കൂടാതെ പ്ലെയർ ഓഫ് ദ സീരീയസിനും പ്ലെയർ ഓഫ് ദ മാച്ചിനും കേളി ട്രോഫിയും കാഷ് പ്രൈസും ടൂർണമെന്‍റ് ഗ്രൗണ്ടിൽ നടന്ന സമാപനയോഗത്തിൽ സമ്മാനിച്ചു. സമാപനയോഗം കേളി കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കേളി മുഖ്യ രക്ഷാധികാരി കെ.പി.എം. സാദിഖ്, കേളി കേന്ദ്ര കമ്മിറ്റി ട്രഷറർ മധു ബാലുശേരി, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ഷാജി പ്ലാവിളയിൽ, എന്നിവർ ആശംസകൾ നേർന്നു.

ദവാദ്മിയിലെ പൗര പ്രമുഖരും വിവിധ സ്ഥാപന ഉടമകളും നിരവധി കായികപ്രമികളും ടൂർണമെന്‍റിന്‍റെ ഭാഗമായി. വിവിധ സബ് കമ്മറ്റികളടങ്ങിയ സംഘാടക സമിതി ടൂർണമെന്‍റിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഏരിയ പ്രസിഡന്‍റ് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും സംഘാടകസമിതി കൺവീനർ മുജീബ് നന്ദിയും പറഞ്ഞു.

NRI

കേളി കുടുംബ സുരക്ഷാ ഫണ്ട് കൈമാറി

റിയാദ്: കേളി കലാസാംസ്കാരിക വേദി പ്രവാസികൾക്കായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷാ ഫണ്ട് കൊട്ടാരക്കര സ്വദേശി കോശി ലൂക്കോസിന്‍റെ കുടുംബത്തിന് കൈമാറി.

കൊട്ടാരക്കരയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ബെന്നി ഡാനിയേൽ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കൊട്ടാരക്കര എംഎൽഎയുമായ കെ.എൻ. ബാലഗോപാൽ ഫണ്ട് കോശി ലൂക്കോസിന്‍റെ ഭാര്യ ലീലാമ്മ കോശിക്ക് കൈമാറി.

കഴിഞ്ഞ 30 വർഷമായി അൽഖർജ് സനയ്യയിൽ പ്ലമ്പിംഗ്-ഇലക്ട്രിക്കൽ ഷോപ്പ് നടത്തി വരികയായിരുന്ന കോശി ലൂക്കോസ് അവധിക്കായി നാട്ടിലെത്തിയ സമയത്താണ് മരണമടഞ്ഞത്.

പ്രവാസി മലയാളികൾക്കായി കേളി കഴിഞ്ഞ വർഷം ആരംഭിച്ച കുടുംബ സുരക്ഷാ ഫണ്ട്, അപ്രതീക്ഷിത വിയോഗങ്ങൾ സംഭവിക്കുമ്പോൾ കുടുംബങ്ങൾക്ക് താത്കാലിക ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ്.

കേളി അൽഖർജ് ഏരിയ കമ്മിറ്റി അംഗം ജയൻ, കോശി ലൂക്കോസിന്‍റെ മകൻ റെജി ലൂക്കോസ്, കേളി മുൻ അംഗങ്ങളായ ബേബിക്കുട്ടി, ഓമനക്കുട്ടൻ, സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൻ, കൊട്ടാരക്കര മുനിസിപ്പൽ മുൻ ചെയർമാൻ എസ്.ആർ. രമേശ്, കേരള പ്രവാസി സംഘം ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേളി കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബേബിക്കുട്ടി സ്വാഗതവും കേളി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.

NRI

കേളി "പ്രതീക്ഷ' വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം റിയാദിൽ

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2025-26 അധ്യയന വർഷത്തെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരമായ "പ്രതീക്ഷ'യുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. ബത്ത അൽ യാസ്മിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി ആക്‌‌ടിംഗ് പ്രസിഡന്‍റ് രാമകൃഷ്ണൻ ധനുവച്ചപുരം അധ്യക്ഷത വഹിച്ചു.

അൽ അലിയ ഇന്‍റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കവിത ലത കതിരേശൻ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സീബാ കൂവോട്, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, പ്രസിഡന്‍റ് ശ്രീഷ സുകേഷ്, ട്രഷറർ സീന സെബിൻ, കേളി വൈസ് പ്രസിഡന്‍റ് റഫീഖ് ചാലിയം എന്നിവർ ആശംസകൾ നേർന്നു.

സാംസ്കാരിക കമ്മിറ്റി കൺവീനർ സതീഷ് വളവിൽ പുരസ്‌കാര പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികൾക്കാണ് കാഷ് അവാർഡും മൊമന്‍റോയും ഉൾപ്പെട്ട പ്രതീക്ഷ പുരസ്‌കാരം നൽകുന്നത്.

ഈ അധ്യയന വർഷത്തിൽ 228 വിദ്യാർഥികൾ പുരസ്‌കാരത്തിനർഹരായി. ഇതിൽ 212 പേർക്കുള്ള പുരസ്‌കാര വിതരണം കേരളത്തിലെ വിതരണം ജില്ലാ കേന്ദ്രങ്ങളിലായി വരും ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിയാദിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിജയികളായ നാല് പ്ലസ് ടു വിദ്യാർഥികൾക്കും 12 പത്താം ക്ലാസ് വിദ്യാർഥികൾക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

 

NRI

അബ്‌ദുൾ കലാമിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലക്ക് മടങ്ങുന്ന ന്യൂ സനയ്യ ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗവും ഏരിയ ജോയിന്‍റ് ട്രഷറും ഗ്യാസ്ബക്കാല യൂണിറ്റ് പ്രസിഡന്‍റുമായിരുന്ന അബ്ദുല്‍ കലാമിന് ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേത്യത്വത്തിൽ യാത്രയയപ്പ് നല്‍കി.

ഏരിയാ പരിധിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി നിസ്സാര്‍ മണ്ണഞ്ചേരി അദ്ധ്യക്ഷനായി. 42 വര്‍ഷത്തിലേറെയായി സ്വകാര്യ പ്രിന്‍റിംഗ് പ്രസില്‍ സൂപ്പര്‍ വൈസ്സറായി ജോലിചെയ്തു വരികയായിരുന്ന അബ്ദുല്‍ കലാം തിരുവന്തപുരം ജില്ലയിലെ കല്ലമ്പലം സ്വദേശിയാണ്.

കേളി രക്ഷാധികാരി കമ്മിറ്റിയംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, ജോസഫ് ഷാജി, കേളി കേന്ദ്ര കമ്മറ്റി ജോയിന്‍റ് സെക്രട്ടറി രജീഷ് പിണറായി, കേന്ദ്ര കമ്മറ്റിയംഗവും ഏരിയ ചര്‍ജുകാരനുമായ ഹാഷിം കുന്നത്തറ, കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ഷാജി, ഏരിയ സെക്രട്ടറി തോമസ്‌ ജോയ്, ട്രഷര്‍ താജുദീന്‍, ഏരിയരക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അബ്ദുൽ നാസർ, സജീഷ്, ജയപ്രകാശ്, രാജേഷ് ഓണക്കുന്ന്, സതീഷ്, മധു ഗോപി, എസ്. ഷിബു, ഏരിയ കമ്മിറ്റി അംഗങ്ങളായ ബേബി ചന്ദ്രകുമാർ, ഷൈജു ചാലോട്, വിജയ രാഘവൻ, നിസാർ പൂഞ്ചേരി, ഹരികുമാർ, യൂണീറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സുദർശൻ, ജിഷു മോൻ, ലാസുർദ്ദീ യൂണീറ്റ് ട്രഷർ അരുൺ, പ്രവീൺ കാർതികേയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

നിസാര്‍ മണ്ണഞ്ചേരി, തോമസ്‌ ജോയ്, അബ്ദുൽ നാസർ എന്നിവർ വിവിധ ഘടകങ്ങൾക്കു വേണ്ടി ഉപഹാരങ്ങൾ കൈമാറി. ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞ യോഗത്തിന് അബ്ദുൽ കലാം നന്ദി പറഞ്ഞു.

NRI

ഇ.കെ. നായനാർ അനുസ്മരണം സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി

റിയാദ്: കേരള മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ മുൻ അംഗവുമായിരുന്ന ഇ.കെ. നായനാരുടെ ഓർമ പുതുക്കി കേളി കലാസാംസ്കാരിക വേദി.

റിയാദ് കേന്ദ്രീകരിച്ച് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്തയിലെ അൽ യാസ്മിൻ ഓഡിറ്റോറിയത്തിലും ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദവാദ്മിയിലെ കേളി ഓഫീസിലുമാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.

റിയാദിലെ അനുസ്മരണയോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

ദേശാഭിമാനി ഗൾഫ് ലേഖകനും രക്ഷാധികാരി കമ്മിറ്റി അംഗവുമായ ഷമീർ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി. പ്രതിസന്ധികളെ തരണം ചെയ്യാൻ പഠിപ്പിച്ച നേതാക്കളിൽ പ്രധാനിയാണ് നായനാരെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, കേളി മാധ്യമവിഭാഗം കൺവീനർ പ്രദീപ് ആറ്റിങ്ങൽ, ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ എന്നിവർ നായനാരുടെ ഓർമകൾ പങ്കുവച്ചു.

ദവാദ്മി ഏരിയയിലെ അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി ഷാജി പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ മുഖ്യപ്രഭാഷണം നടത്തി. ഏരിയ ട്രഷറർ മുജീബ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

കേളി ട്രഷറർ മധു ബാലുശ്ശേരി, ജോയിന്‍റ് ട്രഷറർ സിംനേഷ് വയനാൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ദവാദ്മി ഏരിയ പ്രസിഡന്‍റ് രാജേഷ്, സനയ്യ യൂണിറ്റ് അംഗം സജീർ എന്നിവർ സംസാരിച്ചു.

ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും ഏരിയ രക്ഷാധികാരി സമിതി അംഗം മുഹമ്മദ് റാഫി നന്ദിയും രേഖപ്പെടുത്തി.

NRI

ആരോഗ്യമേഖലയിലെ സേവനങ്ങൾക്ക് ശതാദരം നൽകി കുദു - കേളി ജ്വാല അവാർഡ്

റിയാദ്: അസാധാരണ പ്രവർത്തനമികവിലൂടെ സമൂഹത്തിന് വെളിച്ചമാകുന്ന വനിതകളെ ആദരിക്കാനായി കേളി കുടുംബവേദി സംഘടിപ്പിക്കുന്ന "ജ്വാല അവാർഡ് 2026' ഇത്തവണ റിയാദിലെ നഴ്സിംഗ് സമൂഹത്തിന് സമർപ്പിച്ചു.

ലോക വനിതാ ദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്ക് കഴിഞ്ഞ നാല് വർഷമായി നൽകിവരുന്ന ജ്വാല അവാർഡ്, ഈ വർഷം ആരോഗ്യ സേവന രംഗത്തെ നിസ്വാർഥ സേവകരായ നഴ്സുമാർക്കാണ് സമർപ്പിച്ചത്.

പ്രവാസ ലോകത്ത് സമൂഹത്തിന് മികച്ച സേവനങ്ങൾ നൽകി കൊണ്ടിരിക്കുന്ന 100 നഴ്സുമാരെ ആദരിച്ചുകൊണ്ടാണ് കേളി കുടുംബവേദി ജ്വാല അവാർഡ് 2026 സംഘടിപ്പിച്ചത്. പ്രമുഖ വ്യാപാര സ്ഥാപനമായ മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിന്‍റെ സഹകരണത്തോടെ ഷുബ്ര എക്സിറ്റ് 26ലെ ഫ്ലെമിംഗോ മാളിൽ നടന്ന പരിപാടി ദമാം നവോദയ കുടുംബവേദി ട്രഷറർ അനു രാജേഷ് ഉദ്ഘാടനം ചെയ്തു.

നഴ്സിംഗ് മേഖല ഒരു ജോലി മാത്രമല്ല, മഹത്തായ സേവനമാണെന്ന് സമൂഹം കൂടുതൽ തിരിച്ചറിയേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അനു രാജേഷ് പറഞ്ഞു. നിരവധി സമ്മർദങ്ങൾക്കിടയിലും സാന്ത്വനവും കരുതലും പകർന്നു നൽകുന്നവരാണ് നഴ്സുമാരെന്നും അത്തരത്തിലുള്ളവരെ ആദരിക്കുന്നത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും അവർ കൂട്ടിച്ചേർത്തു.

കുടുംബവേദി പ്രസിഡന്‍റ് ശ്രീഷ സുകേഷ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായ്, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശേരി എന്നിവർ ആശംസകൾ നേർന്നു.

"വുമൺ വിത്ത് എ ഫയർ' എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയിൽ റിയാദിനൊപ്പം അൽഖുവയ്യ, ദവാദ്മി, മജ്മ, അൽഖർജ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള 100 നഴ്സുമാരെ ആദരിച്ചു. പുരുഷ നഴ്സുമാർക്ക് എക്സലൻസ് അവാർഡും നൽകി. അവാർഡ് വിതരണച്ചടങ്ങിനൊപ്പം വർണാഭമായ കലാപരിപാടികളും അരങ്ങേറി.

നിർമിത ബുദ്ധിയുടെ സഹായത്തോടെ കേളി മാധ്യമവിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി തയാറാക്കിയ വനിതാ ശാക്തീകരണത്തെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ ശ്രദ്ധ ആകർഷിച്ചു.

കുടുംബവേദി അംഗങ്ങൾ, റിയാദിലെ പ്രശസ്ത ഡാൻസ് ടീച്ചർമാർ, കുട്ടികൾ, മുതിർന്നവർ എന്നിവർ അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികൾ ആഘോഷത്തിന് കൂടുതൽ മിഴിവേകി.

കേളി ബത്ത ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞഹമ്മദ് വണ്ടൂരും സംഘവും അവതരിപ്പിച്ച ഒപ്പനയും ശ്രദ്ധേയമായി. വനിതാ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിറ്റഴിക്കാനുമുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

കേളി ഒലയ്യ ഏരിയ പ്രസിഡന്‍റ് റിയാസ് പള്ളാട്ടിന്‍റെ നേതൃത്വത്തിൽ ഒരുക്കിയ സ്റ്റേജ് ആൻഡ് ഡെക്കറേഷനും വളണ്ടിയർ ക്യാപ്റ്റൻ റഫീക് ചാലിയത്തിന്‍റെ നേതൃത്വത്തിലെ നൂറോളം വളണ്ടിയർമാരുടെയും പ്രവർത്തനങ്ങളും പരിപാടിയുടെ വിജയത്തിൽ നിർണായകമായി.

സുകേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രചാരണ വിഭാഗവും ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റിയും മികച്ച ഏകോപനം ഉറപ്പാക്കി. കുടുംബവേദിയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രപ്രദർശനത്തിന് ജോയിന്‍റ് കൺവീനർ വർണ്ണ ബിനുരാജ് നേതൃത്വം നൽകി.

ജ്വാല 2026 കൺവീനർ ദീപാ രാജൻ, ചെയർപേഴ്സൺ സജീന വി.എസ്, സംഘാടക സമിതി ട്രഷറർ ഗീത ജയരാജ്, കുടുംബവേദി പ്രസിഡന്‍റ് ശ്രീഷ സുകേഷ്, സെക്രട്ടറി വി.കെ. ഷഹീബ, ട്രഷറർ സീന സെബിൻ എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.

കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ സ്വാഗതവും കൺവീനർ ദീപാ രാജൻ നന്ദിയും രേഖപ്പെടുത്തി.

NRI

രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കേളി

റിയാദ്: ഹജ്ജിന് മുന്നോടിയായി കേളി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് "ജീവസ്പന്ദനം 2026' ശ്രദ്ധേയമായി. സൗദി അറേബ്യയിലെ രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനമായി മാറിയ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ഏകദിന രക്തദാന ക്യാമ്പുകളിലൊന്നായി മാറിയിരിക്കുകയാണ്.

കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളിയും സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദ് ബ്ലഡ് ബാങ്കും സംയുക്തമായി മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിന്‍റെ സഹകരണത്തോടെ ബദിയായിലെ ഫ്ലമിംഗോ മാളിൽ സംഘടിപ്പിച്ച ക്യാമ്പ് രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം അഞ്ച് വരെ നീണ്ടുനിന്നു.

ഹജ്ജിനെത്തുടർന്ന് തീർഥാടകരെ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കുന്നതിനായുള്ള മുൻകരുതൽ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഇന്ത്യക്കാർക്ക് പുറമെ സൗദി അറേബ്യ, യെമൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, പലസ്തീൻ, ജോർദാൻ, ഫിലിപ്പീൻസ്, സുഡാൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും രക്തദാനത്തിൽ പങ്കെടുത്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചതും ശ്രദ്ധേയമായി.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള 45 മെഡിക്കൽ സ്റ്റാഫുകൾക്കൊപ്പം കേളി കുടുംബവേദിയിലെ മെഡിക്കൽ പ്രവർത്തകരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു.

രജിസ്ട്രേഷൻ വിഭാഗത്തിൽ കേളി കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ട് ചാലിയുടെ നേതൃത്വത്തിൽ 20 അംഗങ്ങളും വോളണ്ടിയർ ക്യാപ്റ്റൻ റഫീക് ചാലിയത്തിന്‍റെ നേതൃത്വത്തിൽ 98 വളണ്ടിയർമാരും പ്രവർത്തിച്ചു.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി, കൺവീനർ ബിജി തോമസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ഷാജി, റഫീഖ് പാലത്ത് ഒലയ്യ ഏരിയ പ്രസിഡന്‍റ് റിയാസ് പള്ളാട്ട്, അൽഖർജ് രക്ഷാധികാരി സമിതി അംഗം മണികണ്ഠ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

1000-ലധികം പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും 768 പേരിൽ നിന്ന് രക്തം ശേഖരിച്ചു. ഇന്ത്യൻ എംബസി റിയാദ് കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ സബിർ യൂംഖൈബാം ക്യാമ്പ് സന്ദർശിച്ചു. സമാപനച്ചടങ്ങിൽ കേളി പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു.

റിയാദ് ബ്ലഡ് ബാങ്ക് കേളിക്ക് നൽകിയ മെമന്‍റോയും സർട്ടിഫിക്കറ്റും മുൻ ഡയറക്ടർ ഖാലിദിൽ നിന്ന് കേളി പ്രസിഡന്‍റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ക്യാമ്പിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സീബാ കൂവോട്, ഫിറോസ് തയ്യിൽ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി സ്വാഗതവും കൺവീനർ ബിജി തോമസ് നന്ദിയും രേഖപ്പെടുത്തി.

NRI

ബാബുവിന് കേളി റൗദ യൂണിറ്റ് യാത്രയയപ്പ് നൽകി

റിയാദ്: 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ റൗദ സെന്റർ യൂണിറ്റ് അംഗം ബാബുവിന് യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

1993ൽ സൗദിയിലെത്തിയ ബാബു റിയാദിൽ ദീർഘകാലം ഡ്രൈവർ ജോലി ചെയ്ത് വരികയായിരുന്നു. കോഴിക്കോട് ജില്ലാ ഫറോക് സ്വദേശിയാണ്.

റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ശശിധരൻ അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി കെ.കെ. ഷാജി, പ്രസിഡന്‍റ് പി.പി. സലിം, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ബിനീഷ്, യൂണിറ്റ് ട്രെഷറർ അബു മുഹമ്മദ്, എക്സിക്യൂട്ടീവ് അംഗം ടി.എ. ഷാനവാസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

യൂണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി ആഷിക് ബഷീർ കൈമാറി. യാത്രയയപ്പ് പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി ആഷിക് ബഷീർ സ്വാഗതവും ബാബു നന്ദിയും പറഞ്ഞു.

NRI

വിജയരാജൻ ആചാരിക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്: കേളി മുസാഹ്മിയ ഏരിയ ഗുവയ്യ യൂണിറ്റ് അംഗം വിജയരാജൻ ആചാരിക്ക് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. ഗുവയ്യയിൽ സനയ്യ വർക്ക്ഷോപ്പിൽ കാർപ്പന്‍റർ ജോലി ചെയ്തു വരികയായിരുന്ന വിജയരാജൻ കൊല്ലം സ്വദേശിയാണ്.

ഇഖാമ കാലാവധി കഴിഞ്ഞിട്ടും കമ്പനി പ്രതികരിക്കാതിരുന്ന സാഹചര്യത്തിൽ, ഏറെ നാളായി എംബസിയിൽ നിന്ന് ഫൈനൽ എക്സിറ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.

ഒടുവിൽ കേളി ജീവകാരുണ്യ വിഭാഗത്തിന്‍റെ ഇടപെടൽ മൂലം നടപടിക്രമങ്ങൾ വേഗത്തിലാവുകയും എക്സിറ്റ് ലഭിക്കുകയും ചെയ്തു. ഗുവയ്യയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം ശ്യാം അധ്യക്ഷത വഹിച്ചു.

കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നെൽസൺ, മണി, യൂണിറ്റ് അംഗങ്ങൾ ജയകൃഷ്ണൻ, സാജൻ, രാമദാസൻ, ഗോപൻ എന്നിവർ ആശംസകൾ നേർന്നു.

യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി സക്കീർ സ്വാഗതവും വിജയൻ നന്ദിയും രേഖപ്പെടുത്തി.

NRI

കാരംസ് - ചെസ് ടൂർണമെന്‍റ് സംഘടിപ്പിച്ച് കേളി

റിയാദ്: കേളി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാരംസ് - ചെസ് ടൂർണമെന്‍റ് കാണികളിലും മത്സരാർഥികളിലും ആവേശമുണർത്തി. രജതജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന 25 പരിപാടികളാണ് കേളി സംഘടിപ്പിക്കുന്നത്.

ഇതിൽ ആറ് പരിപാടികൾ ഇതിനോടകം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. അസീസിയ ഗ്രേറ്റ് ഇന്‍റർനാഷണൽ സ്കൂളിൽ നടന്ന മത്സരത്തിൽ 96 മത്സരാർഥികൾ പങ്കെടുത്തു.

കേളി പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് കാരംസ് മത്സരവും കേളി സെക്രട്ടറി സുനിൽ കുമാർ ചെസ് മത്സരവും ഉദ്ഘാടനം ചെയ്തു.

ബെസ്റ്റ് ഓഫ് ത്രീ മാതൃകയിൽ നടത്തിയ കാരംസ് മത്സരത്തിൽ ഒരേസമയം ആറ് മത്സരങ്ങൾ വീതം നടന്നു. ഉനൈസ് ഖാൻ, മൻസൂർ, ഷമീർ പറമ്പാടി, തൊയ്യിബ്, ഷാനവാസ്, കമ്മു സലീം എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ടൂർണമെന്‍റ് റഫറി സുരേഷ് പള്ളിയേൽ നിയന്ത്രിച്ച ഫൈനലിൽ ജംഷാദ്-റഷീദ് നയിച്ച ടീം വിജയികളായി. ഷംസീർ-ലത്തീഫ് നയിച്ച ടീം റണ്ണറപ്പായി. ഏഴ്‌ വയസുള്ള കുട്ടികൾ മുതൽ 60 വയസിന് മുകളിലുള്ളവർ വരെ പങ്കെടുത്ത ചെസ് മത്സരത്തിൽ ഒരേസമയം 16 മത്സരങ്ങൾ വീതം നടന്നു.

ആർബിറ്റർ ലത്തീഫ് കൂളിമാടിന്റെ നേതൃത്വത്തിൽ നടന്ന ആറു റൗണ്ട് മത്സരത്തിൽ രതീഷ്, മുകുന്ദൻ, സെയ്ൻ, അഞ്ജു, റഫീഖ് പാലത്ത്, നസീർ മുള്ളൂർക്കര, അനീഷ്, റാസിക്, സൈദലവി, സുനിൽ ഉദിനൂക്കാരൻ, ഇസ്മായിൽ എന്നിവർ ബോർഡ് റഫറിമാരായി.

ഡോക്യുമെന്‍റേഷൻ ടീമിൽ ഷമീർ കുന്നുമ്മൽ, കിഷോർ ഇ. നിസാം എന്നിവർ പ്രവർത്തിച്ചു. ആവേശകരമായ ഫൈനലിൽ 5.5 പോയിന്‍റ് നേടി ഷമീർ ബദറുദ്ധീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അഞ്ച് പോയിന്‍റ് വീതം നേടിയ ഫായിസ് മമ്പുള്ളിൻഹല്ലിൽ, അബ്ദുൽ റൗഫ്, മുഹമ്മദ് അബ്ദുൽ ഹഖ് എന്നിവർ സമനിലയിലെത്തിയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ അബ്ദുൽ റൗഫിനെ രണ്ടാം സ്ഥാനക്കാരനായി പ്രഖ്യാപിച്ചു.

സമാപന സമ്മേളനത്തിൽ കേളി സിൽവർ ജൂബിലി ചെയർമാൻ ജോസഫ് ഷാജി അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫി കേളി സെക്രട്ടറി സുനിൽ കുമാറും റണ്ണറപ്പിനുള്ള ട്രോഫി പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാടും സമ്മാനിച്ചു.

പ്രൈസ് മണി ട്രഷറർ മധു ബാലുശേരി വിതരണം ചെയ്തു. പ്രോപ് അപ് ഡിസൈൻ, വേളിവുഡ് ലോഞ്ച് എന്നിവരാണ് രണ്ടാം സ്ഥാനക്കാർക്കുള്ള പ്രൈസ് മണി സ്പോൺസർ ചെയ്തത്.

കേളി സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ, ചെയർ മാൻ ഫക്രുദ്ദീൻ മമ്പാട്, സെക്രട്ടറിയേറ്റ് അംഗം ഷിംനേഷ് വയനാൻ, അസീസിയ ഏരിയ ആക്‌ടിംഗ് സെക്രട്ടറി സുഭാഷ് എന്നിവർ ടെക്‌നിക്കൽ പിന്തുണ നൽകി.

കേന്ദ്ര കമ്മിറ്റി അംഗം സുജിത്, വളന്‍റിയർ കമ്മിറ്റി വൈസ് ക്യാപ്റ്റൻ റെനീസ് കരുനാഗപ്പള്ളി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കൺവീനർ ജവാദ് പരിയാട്ട്, ജോയിന്‍റ് കൺവീനർ റിയാസ് പള്ളാട്ട്, പബ്ലിസിറ്റി കൺവീനർ ബിജു തായമ്പത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സിൽവർ ജൂബിലി ആക്‌ടിംഗ് കൺവീനർ റഫീഖ് ചാലിയം സ്വാഗതവും കേളി സെക്രട്ടേറിയറ്റ് അംഗം നസീർ മുള്ളൂർക്കര നന്ദിയും പറഞ്ഞു.

NRI

കേളി ദവാദ്മി ഏരിയ ക്രിക്കറ്റ് ടൂർണമെന്‍റ്: സംഘാടകസമിതി രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ദവാദ്മി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്‍റ് ബലിപെരുന്നാൾ ദിനത്തിൽ ദവാദ്മി റോയൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.

കേളി ഏരിയ ഓഫീസിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിന് ഏരിയ പ്രസിഡന്‍റ് രാജേഷ് അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗവും ദവാദ്മി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിയുമായ ഷാജി പ്ലാവിളയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ ജോ. സെക്രട്ടറിമാരായ മോഹനൻ, ലിനീഷ്, ഏരിയ കമ്മറ്റി അംഗങ്ങളായ നിസാറുദ്ദിൻ, ഹാരിസ്, നാസിം എന്നിവർ സംസാരിച്ചു.

സംഘാടകസമിതി ചെയർമാൻ - വി. ഗിരീഷ്, കൺവീനർ - കെ.കെ. മുജീബ്, വൈസ് ചെയർമാൻ - പ്രവീൺ, ജോ. കൺവീനർ - ഗിരീഷ് പിള്ള, സാമ്പത്തിക കമ്മിറ്റി കൺവീനർ - ഉമ്മർ, ജോ. കൺവീനർ - ലിനീഷ്, ഭക്ഷണ കമ്മിറ്റി കൺവീനർ - മോഹനൻ, ഗതാഗത കമ്മിറ്റി കൺവീനർ - റാഫി, ജോ. കൺവീനർ - ആന്‍റണി, പബ്ലിസിറ്റി കൺവീനർ - രാജേഷ്, കോഓർഡിനേറ്റർമാരായി നിസാറുദ്ദീൻ, എം. സജീർ, ടെക്നിക്കൽ കമ്മിറ്റി കൺവീനർ നാസിം, വളണ്ടിയർ കമ്മിറ്റി ക്യാപ്റ്റൻ പി.പി. ഹാരിസ് എന്നിവരുമായി 31 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.

പെരുന്നാൾ ദിനം രാവിലെ ഏഴിന് ആരംഭിക്കുന്ന ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനൽ വരെ അതേ ദിവസവും സെമി ഫൈനലും ഫൈനലും പിറ്റേ ദിവസവും എന്ന രീതിയിലാണ് ടൂർണമെന്‍റ് ചീട്ടപ്പെടുത്തിയിരിക്കുന്നത്.

ട്വന്‍റി - 20 മോഡലിൽ 20 ഓവർ വീതം എട്ട് ടീമുകളായിരിക്കും മത്സരിക്കുക. തെക്കനേഷ്യൻ രാജ്യങ്ങളിലെ ടീമുകളായിരിക്കും മത്സരിക്കുന്നതെന്നും വിജയിക്കുന്ന ടീമുകൾക്ക് കാഷ്പ്രൈസും ട്രോഫിയും നൽകുമെന്നും സംഘാടകർ അറിയിച്ചു.

ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും കൺവീനർ കെ.കെ. മുജീബ് യോഗത്തിന് നന്ദിയും പറഞ്ഞു.

NRI

ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി

റിയാദ്: സിൽവർ ജൂബിലിയയുടെ ഭാഗമായി ‌"വസന്തം അഞ്ചാം സീസൺ' എന്ന പേരിൽ കേളി കലാസാംസ്കാരിക വേദി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി തുടർച്ചയായി വസന്തം എന്ന പേരിൽ നടത്തി വരുന്ന പരിപാടികളിൽ അനുസ്മരണ സമ്മേളനം, നാടൻ പാട്ട് എന്നിവ അരങ്ങേറി.

കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷനായ അനുസ്മരണ സമ്മേളനത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ എന്നിവർ സംസാരിച്ചു.

അനുസ്മരണ സമ്മേളനത്തിന് ശേഷം കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കൊണ്ടുള്ള പ്രമേയം സാംസ്കാരിക സമിതി ജോയിന്‍റ് കൺവീനർ രാജേഷ് ഓണകുന്ന് അവതരിപ്പിച്ചു.

തുടർന്ന് അസീസിയ, ഉമ്മുൽ ഹമ്മാം, ഒലയ, നസീം, ന്യൂ സനയ്യ, ബത്ത, ബദിയ, മലാസ്, റൗദ, സനയ്യ അർബൈൻ, സുലൈ എന്നീ ഏരിയകളും കുടുംബവേദിയും നാടൻ പാട്ടുകൾ അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗം സീബ കൂവോട് പരിപാടിയും മൊമെന്‍റോ വിതരണവും ക്രമീകരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ സ്വാഗതവും ഗീവർഗീസ് ഇടിച്ചാണ്ടി നന്ദിയും പറഞ്ഞു.

NRI

36 വർഷത്തെ പ്രവാസത്തിന് വിരാമം; ശശികുമാറിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: 36 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയയുടെ നേതൃത്വത്തിൽ ബത്ഹ ബി യൂണിറ്റ് അംഗം വി.ശശികുമാറിന് യാത്രയയപ്പ് നൽകി. 1990ൽ സൗദിയിലെത്തിയ ശശികുമാർ റിയാദിലും ദമാമിലുമായി വിവിധ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്.

17 വർഷമായി റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ബത്ഹ ലൂഹ ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്‍റ് അഡ്വ. അജിത് ഖാൻ അധ്യക്ഷനായി.

കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട്, ജോയിന്‍റ് സെക്രട്ടറി രജീഷ് പിണറായി, വൈസ് പ്രസിഡന്‍റുമാരായ രാമകൃഷ്ണൻ, റഫീഖ് ചാലിയം, കേന്ദ്രകമ്മിറ്റി അംഗം ബിജു തായമ്പത്ത്, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷഫീഖ്‌ അങ്ങാടിപ്പുറം, ബത്ഹ രക്ഷാധികാരി സമിതി സെക്രട്ടറി മോഹൻദാസ്, മർഗബ്‌ രക്ഷാധികാരിസമിതി സെക്രട്ടറി അനിൽ അറക്കൽ, ബത്ഹ ഏരിയ പ്രസിഡന്‍റ് ഫക്രുദീൻ, ട്രഷറർ സലിം മടവൂർ, ഏരിയ ജോയിന്‍റ് സെക്രട്ടറി രാജേഷ് ചാലിയാർ, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ദീപ രാജൻ, ഉമ്മർ, രാജേഷ് കാടപ്പടി, സൗബീഷ്, സുധീഷ് തറോൽ, ബിജു ഉള്ളാട്ടിൽ, ധനേഷ്, ബി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈജു യശോധരൻ, റിംഷാദ്, സെന്‍റർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹാഷിഖ് വലപ്പാട്, യൂണിറ്റ് അംഗങ്ങളായ സമദ് അരീക്കോട്, പ്രവീൺ ശശികുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

യൂണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി ജയകുമാർ പുഴക്കൽ സമ്മാനിച്ചു. ജയകുമാർ പുഴക്കൽ സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു.

NRI

കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമം, അപലപനീയം: കേളി

റിയാദ്: പത്തനംതിട്ടയിൽ നടന്ന സാംസ്കാരിക പരിപാടിക്കിടെ മലയാളത്തിന്‍റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാർ നടത്തിയ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ഉത്തരേന്ത്യയിലെ ദളിത് - വർഗീയ പീഡനങ്ങൾക്കും ബദലായി കേരളം തീർക്കുന്ന സംരക്ഷണത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് ചിലർ ഇടപെട്ട് പ്രസംഗം തടസപ്പെടുത്തിയത്.

സാംസ്കാരിക വേദികളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങൾ ഭയാനകമാണെന്നും പ്രസ്താവനയിൽ പറയുന്നു. കേരളം ജാതി - മത ഭേദമെന്യേ എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഇടമാണെന്ന കുരീപ്പുഴയുടെ പരാമർശവും വർഗീയ അതിക്രമങ്ങളിൽ നിന്ന് രക്ഷ തേടി കേരളത്തിലേക്ക് എത്തിയ പ്രണയ ദമ്പതികളുടെ ഉദാഹരണവും ചിലർക്കിടയിൽ അസഹിഷ്ണുതയ്ക്ക് ഇടയാക്കിയതായി വിലയിരുത്തപ്പെടുന്നു.

"ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ല' എന്ന നിലപാടിനെ ശക്തമായി തള്ളിക്കൊണ്ട്, താൻ ഒരു രാഷ്ട്രീയ കവിയാണെന്നും തന്റെ കവിതയിൽ രാഷ്ട്രീയം ഉണ്ടാവുമെന്നും അത് തുടർന്നും പറയുമെന്നും കുരീപ്പുഴ ശ്രീകുമാർ ആവർത്തിച്ചത് ശക്തമായ ചെറുത്തുനിൽപ്പിന്‍റെ സ്വരമായി.

അദ്ദേഹത്തിന്‍റെ ഈ വാക്കുകൾ സാംസ്കാരിക കേരളത്തിന്‍റെ ഉറച്ച ശബ്ദമാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, ഇത്തരം പ്രവണതകൾ കേരളത്തിന്‍റെ പുരോഗമന സാംസ്കാരിക മണ്ണിൽ നടപ്പാകില്ലെന്ന് കവി വ്യക്തമാക്കുന്നു.‌

ഈ സംഭവത്തിൽ കേളി കലാ സാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കുരീപ്പുഴ ശ്രീകുമാറിനോടൊപ്പം ഉറച്ച ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായും പ്രസ്താവനയിൽ പറയുന്നു.

NRI

പി.വി. കാസിമിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: 43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി അഫ്‌ലാജ് യൂണിറ്റ് വൈസ് പ്രസിഡന്‍റ് പി.വി. കാസിമിന് യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ,പാലക്കാട് ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശിയായ കാസിം അഫ്‌ലാജിൽ ടെക്സ്റ്റൈൽസ് ഷോപ്പ് നടത്തിവരികയായിരുന്നു.

അഫ്‌ലാജിൽ നടന്ന യാത്രയയപ്പ് യോഗത്തിന് യൂണിറ്റ് പ്രസിഡന്‍റ് അബ്ദുൾ ഷുക്കൂർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, പ്രസിഡന്‍റ് രാമകൃഷ്ണൻ കൂവോട്, ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, യൂണിറ്റ് വൈസ് പ്രസിഡന്‍റ് ഗോപാല കൃഷ്ണൻ, ട്രഷറർ പ്രജു മുടക്കയിൽ, ജോയിന്‍റ് സെക്രട്ടറിമാരായ രമേശ്‌ മുടക്കയിൽ, കെ.ജെ. സാമുവൽ, ജോയിന്‍റ് ട്രഷറർ വി.ടി. ബിജു, എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് പേങ്ങാട്ടിരി, എൻ. സതീശ്, അഫ്‌ലാജ് യൂണിറ്റിലെ മറ്റ് അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു.

നാല് പതിറ്റാണ്ടിലേറെ നീണ്ട അഫ്‌ലാജിലെ പ്രവാസം കാസിമിനെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കിയെന്ന് ആശംസ നേർന്നവർ അഭിപ്രായപ്പെട്ടു. യൂണിറ്റിന്‍റെ ഉപഹാരം അംഗങ്ങൾ ചേർന്ന് കാസിമിന് കൈമാറി. യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളികുന്നത്ത് സ്വാഗതവും യാത്രപോകുന്ന കാസിം നന്ദിയും പറഞ്ഞു.

NRI

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

റിയാദ്: അവധിക്ക് നാട്ടിൽ പോയ കൊട്ടാരക്കര നടുക്കുന്ന് കുരിക്കാട്ടു വീട്ടിൽ കോശി ലൂക്കോസ് (65) അന്തരിച്ചു. ചെങ്ങമനാട് കുരിക്കാട്ടു വീട്ടിൽ തരിയൻ ലൂക്കോസ് - തങ്കമ്മ ലൂക്കോസ് ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ 30 വർഷമായി അൽഖർജ് സഹനയിൽ പ്ലമ്പിംഗ് - ഇലക്ട്രിക്കൽ ഷോപ്പ് നടത്തി വരികയായിരുന്നു. ദീർഘകാലമായി കുടുംബസമേതം അൽഖർജിൽ താമസിച്ചു വരികയായിരുന്ന കോശി കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിൽ പോയത്.

ഭാര്യ ലീലാമ്മ. മക്കൾ: കൈയ്‌സൺ കോശി (സൗദി), ലിൻഡ കോശി (യുകെ). കേളി കലാസാംസ്‌കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് ജോയിന്‍റ് ട്രഷററാണ് മകൻ കൈയ്‌സൺ.

NRI

കേളി കുടുംബവേദി "ജ്വാല അവാർഡ് 2026' നഴ്‌സിംഗ് മേഖലയ്ക്ക്

റിയാദ്: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് റിയാദിലെ നഴ്‌സുമാരെ ആദരിക്കാൻ കേളി കുടുംബവേദി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു.

ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി വിവിധ മേഖലകളിൽ നൽകിയിരുന്ന ജ്വാല അവാർഡ് ഇത്തവണ നഴ്‌സിംഗ് മേഖലയ്ക്ക് സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മേയ് 15ന് നടക്കുന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും സ്ത്രീ സംരഭകരുടെ സ്റ്റാളുകൾ പ്രദർശിപ്പിക്കാനുള്ള അവസരവും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

ബത്ത ലൂഹാ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.

കുടുംബവേദി പ്രസിഡന്‍റ് ശ്രീഷ സുകേഷ് അധ്യക്ഷയായ യോഗത്തിൽ സെക്രട്ടറി ഷഹീബ വികെ പാനൽ അവതരണം നടത്തി. പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ ഉൾപ്പെടുന്ന 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

കൺവീനർ ദീപ രാജൻ, ജോയിന്‍റ് കൺവീനർമാർ എൻ.കെ. സോവിന, രജീഷ നിസാം, ചെയർപേഴ്സൺ വി.എസ്. സജീന, വൈസ് ചെയർപേഴ്സൺമാർ അനിത ലീലാമണി, ലക്ഷ്മി സുനിൽ, സാമ്പത്തികം ഗീതാ ജയരാജ്, പ്രോഗ്രാം പ്രിയ വിനോദ്, നഴ്സസ് കോഓർഡിനേഷൻ നസീർ മുള്ളൂർക്കര, ചിത്ര രചനാ മത്സരം വിജിലാ ബിജു, ഭക്ഷണം ജയകുമാർ പുഴക്കൽ, പബ്ലിസിറ്റി സുകേഷ്‌ കുമാർ, ഗതാഗതം റഫീക് പാലത്ത്, ഫോട്ടോ പ്രദർശനം ഷിനി നസീർ, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ റിയാസ് പള്ളാട്ട്, വോളണ്ടിയർ ക്യാപ്റ്റൻ റഫീഖ് ചാലിയം എന്നിവർ കൺവീനർമാരായി വിവിധ സബ്‌ കമ്മിറ്റികൾ രൂപീകരിച്ചു.

രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി കേളി ആക്‌ടിംഗ് സെക്രട്ടറി ഷാജി റസാഖ്, പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശേരി, സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കുടുംബവേദി ട്രഷറർ സീനാ സെബിൻ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ വി.എസ്. സജീന , കെ.കെ. ഗീത, വിജില ബിജു എന്നിവർ ആശംസകൾ നേർന്നു.

കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം പ്രിയ വിനോദ് സ്വാഗതവും സംഘാടക സമിതി കൺവീനർ ദീപാ രാജൻ നന്ദിയും രേഖപ്പെടുത്തി. കായിക രംഗത്തെ മികവിന് ഖദീജ നിസ (2023), സാഹിത്യ രംഗത്തെ മികവിന് സബീന എം. സാലി (2024), വിദ്യാഭ്യാസ രംഗത്തെ മികവിന് മീരാ റഹ്മാൻ (2025) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ജ്വാല അവാർഡുകൾ നൽകിയിട്ടുള്ളത്.

നഴ്‌സിംഗ് മേഖലയിലെ സേവനങ്ങളെ ആദരിച്ച് ഈ വർഷം അവാർഡ് സമർപ്പിക്കുന്നത് ഏറെ പ്രസക്തിയുള്ളതായി സംഘാടകർ വ്യക്തമാക്കി.

NRI

റാഫിക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്: 22വർഷത്തോളം പ്രവാസ ജീവിതം നയിച്ച കേളി ഉമ്മുൽഹമാം ഏരിയ മുറുജ് യൂണിറ്റ് നിർവാഹക സമിതി അംഗം റാഫിക്ക് യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദിലെ ബിൻലാദിൻ കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന റാഫി തൃശൂർ മതിലകം സ്വദേശിയാണ്.

യൂണിറ്റ് പ്രസിഡന്‍റ് അബ്ദുസലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ, ഏരിയ പ്രസിഡന്‍റ് ബിജു, ഏരിയ ആക്ടിംഗ് സെക്രട്ടറി കരീം അമ്പലപ്പാറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഏരിയ രക്ഷാധികാരി അംഗങ്ങളായ മൻസൂർ, ജാഫർസാദിഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, അഷ്റഫ് എംപി, അക്ബർ അലി, നസീർ എം എന്നിവരും യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.

യൂണിറ്റ് സെക്രട്ടറി വിപീഷ് രാജ് ഉപഹാരം നൽകി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും റാഫി യാത്രയയപ്പിന് നന്ദിയും പറഞ്ഞു.

NRI

നാടിന്‍റെ വികസനവും ക്ഷേമവും ചർച്ച ചെയ്യേണ്ട അവസരത്തിൽ പ്രതിപക്ഷം ഒളിച്ചോടുന്നു: എം. സ്വരാജ്

റിയാദ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായി കേളി കലാസാംസ്കാരിക വേദി തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നാടിന്‍റെ വികസനവും ക്ഷേമവും ചർച്ച ചെയ്യേണ്ട സമയത്ത് പ്രതിപക്ഷം അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വൻകിട പദ്ധതികളോടൊപ്പം സാധാരണക്കാരന്‍റെ ക്ഷേമവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് ഇടതുസർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത അഞ്ച് വർഷത്തേക്കുള്ള ദീർഘവീക്ഷണമുള്ള പ്രകടനപത്രികയാണ് ഇടതുമുന്നണി മുന്നോട്ട് വച്ചിട്ടുള്ളതെന്നും സ്വരാജ് പറഞ്ഞു.

പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിനുള്ളതാണെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ മുന്നോട്ട് വച്ച 1500 കാര്യങ്ങളിൽ 99 ശതമാനവും നടപ്പിലാക്കിയ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ഇപ്പോൾ അതിനെ വിശ്വാസത്തോടെ സ്വീകരിക്കുന്നതെന്നും കൺവൻഷനിൽ സംസാരിച്ചവർ പറഞ്ഞു.

പ്രവാസികളോടുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥനയും ഇടതുമുന്നണി സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള സ്ഥാനാർഥികളുടെ വീഡിയോകളും കേളി സാംസ്കാരിക വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി തയാറാക്കിയ വീഡിയോയും കൺവൻഷനിൽ പ്രദർശിപ്പിച്ചു.

തുടർഭരണം എന്തിന് എന്ന കാമ്പയിനിന്‍റെ ഭാഗമായി ഒപ്പ് ശേഖരണവും നടത്തി. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സുരേന്ദ്രൻ കൂട്ടായി, സീബ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ന്യൂ ഏജ് പ്രതിനിധി ഷാജഹാൻ, ഐഎംസിസി പ്രതിനിധി ഗസ്നി, കേരള കോൺഗ്രസ് എം പ്രതിനിധി ബോണി, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കേളി കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, പ്രസിഡന്‍റ് ശ്രീഷ സുകേഷ്‌ എന്നിവർ സംസാരിച്ചു.

രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സ്വാഗതവും ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.

NRI

കുറത്തിയിലൂടെ കടമ്മനിട്ടയുടെ ഓർമകൾ പുതുക്കി കേളി

റിയാദ്: മലയാള കാവ്യലോകത്ത് തനതായ ശബ്ദമായി നിറഞ്ഞുനിന്ന കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിച്ച് കേളി കലാസാംസ്കാരിക വേദി സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു.

കേന്ദ്ര സാംസ്കാരിക വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ‘കടമ്മനിട്ടയില്ലാത്ത 18 വർഷങ്ങൾ - ഓർമകളിലൂടെ കുറത്തി’ എന്ന പേരിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സാംസ്കാരിക വിഭാഗം ചെയർമാൻ നാസർ കാരക്കുന്ന് അധ്യക്ഷത വഹിച്ച പരിപാടി വിപിൻ കുമാർ ഉദ്ഘാടനം ചെയ്തു. അധസ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി തന്‍റെ കവിതകളെ മാറ്റിയ കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ എന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ വാക്കുകളായി അദ്ദേഹത്തിന്‍റെ വരികൾ മാറിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്നിഗ്ദ ആലപിച്ച ‘കോഴി’ എന്ന കവിതയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.

 

NRI

ഇ.എം.എസി - എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ച് കേളി ദവാദ്മി ഏരിയ

ദാവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി ഏരിയ ഇ.എം.എസ് - എ.കെ.ജി അനുസ്മരണവും തെരഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിച്ചു. ദവാദ്മി ഏരിയാ ഓഫീസിൽ ഏരിയാ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി ഷാജി പ്ലാവിളയിൽ അധ്യക്ഷത വഹിച്ച പരിപാടി കേളി രക്ഷാധികാരി കമ്മിറ്റിയംഗം ചന്ദ്രൻ തെരുവത്ത്‌ ഉദ്ഘാടനം ചെയ്തു.

ദാവാദ്മി ഏരിയാ സെക്രട്ടറി ഉമ്മർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗവും,ലോക കേരളസഭാംഗവുമായ നസീർ മുള്ളൂർക്കര കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, കേളി ദവാദ്മി ഏരിയാ വൈസ് പ്രസിഡന്‍റുമാരായ മുഹമ്മദ്‌ റാഫി, ബിനു എന്നിവർ സംസാരിച്ചു.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വികാസം ഇ.എം.എസിന്‍റെയും എ.കെ.ജിയുടെയും ആത്മസമർപ്പണത്തിന്‍റെയും ത്യാഗോജ്വല പോരാട്ടങ്ങളുടെയും കൂടി ഫലമാണെന്നും ആധുനിക കേരള രൂപീകരണത്തിന് നേതൃത്വപരമായ പങ്കുവഹിച്ചവരാണ് ഈ നേതാക്കളെന്നും അനുസ്മരണ കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തിലൂടെ സർവതല സ്പർശിയായ വികസനം കേരളത്തിന് കൈവരിക്കാനായി. ഈ നേട്ടങ്ങളുടെ തുടർക്ക് വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിക്കണമെന്ന് കൺവൻഷനിൽ സംസാരിച്ചവർ അഭ്യർഥിച്ചു.

ഏരിയാപ്രസിഡന്‍റ് രാജേഷ് സ്വാഗതവും ഏരിയാ ജോയിന്‍റ് സെക്രട്ടറി മോഹനൻ നന്ദിയും രേഖപ്പെടുത്തി.

NRI

കേളി കുടുംബവേദി മൈലാഞ്ചി രാവ് സംഘടിപ്പിച്ചു

റിയാദ്: കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും മൈലാഞ്ചി രാവും വിപുലമായി സംഘടിപ്പിച്ചു. റംസാനിലെ 29-ാം ദിനത്തിൽ നടന്ന പരിപാടിയിൽ റിയാദിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു.

മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സൗഹൃദത്തിന്‍റെയും കുടുംബസംഗമത്തിന്‍റെയും മനോഹരമായ ഒത്തുചേരലായി മാറി. ഇഫ്താർ വിരുന്നിന് ശേഷം നടന്ന മൈലാഞ്ചി രാവാണ് പരിപാടിയുടെ മുഖ്യ ആകർഷണമായത്.

കോഓർഡിനേറ്റർ വിജില ബിജുവിന്‍റെ നേതൃത്വത്തിൽ ക്രമീകരിച്ച പരിപാടികൾ പങ്കെടുത്തവർക്കെല്ലാം പുതുമയാർന്ന അനുഭവമായി. മൈലാഞ്ചി അലങ്കാരങ്ങളും പരമ്പരാഗത ഗാനങ്ങളും പരിപാടികൾക്ക് കൂടുതൽ നിറവും കൊഴുപ്പും നൽകി.

സഫതർ ഹുസൈന്‍റെ നേതൃത്വത്തിൽ ഗാനാലാപനവും സംഗീതവിരുന്നും അരങ്ങേറി. കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ വിവിധ മത്സരങ്ങൾ ഏറെ ആവേശകരമായി. പ്രത്യേകിച്ച് ബെസ്റ്റ് കപ്പിൾസ് മത്സരം വലിയ ശ്രദ്ധ നേടി.

ഈ മത്സരത്തിൽ അദീബ് - ഷബ്ന ദമ്പതികൾ ഒന്നാം സ്ഥാനവും, സമീർ - അൻസിയ ദമ്പതികൾ രണ്ടാം സ്ഥാനവും നേടി. സെക്രട്ടറി ഷഹീബ, പ്രസിഡന്‍റ് ശ്രീഷ സുകേഷ്‌, ട്രഷറർ സീനാ സെബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, അംഗങ്ങളായ സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായ്, സെബിൻ ഇഖ്ബാൽ, വർഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമാങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രവാസി ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ കുടുംബങ്ങൾ ഒരുമിച്ച് സന്തോഷ നിമിഷങ്ങൾ പങ്കിടാൻ ഇത്തരം പരിപാടികൾ വലിയ വേദിയാകുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിലും ഇത്തരം സംഗമങ്ങൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വർണ ബിനുരാജ്, എൻ.കെ. സോവിന, ഗീത ജയരാജ്, സമീർ എന്നിവർ വിവിധ പരിപാടികളുടെ ചുമതലകൾ നിർവഹിച്ചു. കുടുംബവേദി സെക്രട്ടറി സ്വാഗതവും പ്രസിഡന്റ് നന്ദിയും രേഖപ്പെടുത്തി.

NRI

നാസർ ഇളംകൂറിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: മൂന്ന് പതിറ്റാണ്ടുകളുടെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ-സാംസ്കാരിക വേദി സുലൈ ഏരിയ, സുലൈ യൂണിറ്റ് അംഗം നാസർ ഇളംകൂറിന് സുലൈ യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

അസീസയിലെ അലൂബ് യുണൈറ്റഡ് ട്രേഡിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച നാസർ വിരമിക്കുന്ന സമയത്ത് ജനറൽ മാനേജർ പദവിയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

മലയാളികൾക്ക് തൊഴിലിനോടുള്ള അർപ്പണബോധത്തിന്‍റെ അനുഭവ സാക്ഷ്യമാണ് നാസറെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മലപ്പുറം വണ്ടൂർ ഇളംകൂർ സ്വദേശിയാണ്. സുലൈ ഏരിയ പരിധിയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്‍റ് ഷമീർ പറമ്പടി അധ്യക്ഷത വഹിച്ചു.

കേളി മുഖ്യ രക്ഷാധികാരി സമിതിയംഗം ഷമീർ കുന്നുമ്മൽ, സീബ കൂവോട്, ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് രാമകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സുലൈ ഏരിയ പ്രസിഡന്‍റ് ഹാഷിം കുന്നുംതറ, ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി, ഏരിയ ട്രഷറർ റീജേഷ് രയരോത്ത്, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ കാരക്കുന്ന്, ജോർജ്, ഏരിയ കമ്മിറ്റി അംഗം ഷറഫ് ബബ്തൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

യൂണിറ്റിന്‍റെ മൊമെന്‍റോ സുലൈ യൂണിറ്റ് അംഗങ്ങൾ ചേർന്ന് നൽകി. യൂണിറ്റ് സെക്രട്ടറി നവാസ് സ്വാഗതവും യാത്ര പോകുന്ന നാസർ ഇളംകൂർ നന്ദിയും പറഞ്ഞു.

NRI

കേളി തുണയായി; മലപ്പുറം സ്വദേശികൾ നാട്ടിലെത്തി

റിയാദ്: സീസണൽ വർക്ക് വിസ പ്രയോജനപ്പെടുത്തി കഫ്തീരിയ മേഖലയിലെ ജോലിക്കായി സൗദിയിലെത്തിയ രണ്ട് മലപ്പുറം സ്വദേശികൾ തട്ടിപ്പിന് ഇരയായ സംഭവത്തിൽ കേളി കലാസാംസ്കാരിക വേദിയുടെ സഹായഹസ്തം.

മലപ്പുറം സ്വദേശികളായ അബ്ദുൽ കരീമും നിസാമുദ്ദീനും സീസണൽ വർക്ക് വിസയിലാണ് റിയാദിൽ എത്തിയത്. ആദ്യഘട്ടത്തിൽ 90 ദിവസവും പരമാവധി 180 ദിവസം വരെയും അനുവദിക്കുന്ന ഇത്തരം വിസകൾ ഉപയോഗിച്ചാണ് ഇവർ ജോലിക്കായി എത്തിയത്.

ആദ്യ രണ്ടു മാസങ്ങളിൽ ജോലിയും ശമ്പളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിയെങ്കിലും മൂന്നാം മാസം മുതൽ ശമ്പളം നൽകാതിരിക്കുകയും തുടർന്ന് ജോലി ഇല്ലെന്ന് അറിയിക്കുകയും ചെയ്തു.

എന്നാൽ നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ ഇവരെ ഏകദേശം ആറുമാസത്തോളം ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ മുറിയിൽ തന്നെ തുടരാൻ നിർബന്ധിതരാക്കി.

നാട്ടിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടപ്പോൾ എംബസ്സിയെ സമീപിക്കാനാണ് അധികൃതർ നിർദേശിച്ചത്. പിന്നീട് ഭക്ഷണത്തിന് പോലും പ്രയാസം നേരിട്ട സാഹചര്യത്തിൽ സുഹൃത്തുക്കൾ മുഖേന ഇവർ കേളിയെ സമീപിച്ചു.

കേളി വിഷയത്തിൽ ഇടപെട്ട് ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ നടത്തി പ്രശ്നം എംബസ്സിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിയമപരമായ നടപടികൾ സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ വിസ നൽകിയവരെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ ലഭ്യമല്ലെന്നത് വെളിവായി.

ഇതിനിടെ തൊഴിലാളികളെ മുറിയിൽ നിന്നും പുറത്താക്കാൻ ശ്രമവും ഉണ്ടായി. എന്നാൽ അവർ തയ്യാറാകാതിരുന്നതിനാൽ തെരുവിലിറങ്ങേണ്ട സാഹചര്യം ഒഴിവായി. എംബസി എക്സിറ്റ് നടപടികൾ പൂർത്തിയാക്കി നൽകുകയും കേളി വിമാന ടിക്കറ്റും സുഹൃത്തുക്കൾ ആവശ്യ സാധനങ്ങളും വാങ്ങി നൽകുകയും ചെയ്തു.

ഇത്തരത്തിലുള്ള നിരവധി കേസുകൾ എംബസ്സിയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം വിസകളിൽ എത്തുന്നവർ ആവശ്യമായ അന്വേഷണം നടത്തി മാത്രമേ വിസ സ്വീകരിക്കാവൂവെന്നും വിഷയത്തിൽ ഇടപെട്ട കേളി ജീവകാരുണ്യ വിഭാഗം മുന്നറിയിപ്പ് നൽകി.

NRI

ഒൻപത് ഇടങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി റിയാദ്

റിയാദ്: റിയാദിലെ പ്രവാസി സംഘടനകളിൽ ജനകീയ ഇഫ്താറുകളുടെ മഹാസംഗമമായി അറിയപ്പെടുന്ന കേളി കലാസാംസ്കാരിക വേദി ഈ വർഷവും ഒൻപത് കേന്ദ്രങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി. ആയിരങ്ങളെ ഒന്നിച്ചിരുത്തി വിരുന്നൊരുക്കാൻ നേരത്തെ എടുത്ത തീരുമാനത്തിൽ നിന്നും നിലവിലെ സാഹചര്യത്തിൽ വികേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

അൽഖർജ്, റൗദ, നസീം, മലാസ്, ഒലയ്യ, സനയ്യ അർബൈൻ, സുലൈ, മുസാഹ്മിയ, മജ്മ എന്നീ ഏരിയകൾ കേന്ദ്രീകരിച്ച് നടത്തിയ ഇഫ്താർ വിരുന്നിന് രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, അതത് ഏരിയാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

ഇഫ്താറിന്‍റെ ഭാഗമായി മലാസ് ഏരിയ കമ്മിറ്റി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതാ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്തു. ആദ്യ ആഴ്ചയിൽ റിയാദിലെ വിവിധ ഭാഗങ്ങളിലെ എട്ട് കേന്ദ്രങ്ങളിൽ ഇഫ്താർ സംഘടിപ്പിച്ചിരുന്നു. ഇത്തവണ 12,000-ത്തിലധികം പേരാണ് കേളിയുടെ വിവിധ ഇഫ്താറുകളിൽ പങ്കാളികളായത്.

അൽഖർജ് റൗള റസറ്റോറന്‍റ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ കേളി രക്ഷാധികാരി അംഗം ജോസഫ് ഷാജി, കേളി ജോയിന്‍റ് സെക്രട്ടറി രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതി, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി ഷബി അബ്ദുൾ സലാം, പ്രസിഡന്‍റ് രാമകൃഷ്ണൻ കൂവോട്, ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, സംഘാടക സമിതി കൺവീനർ ഗോപാലൻ, ചെയർമാൻ നാസർ പൊന്നാനി എന്നിവർ നേതൃത്വം നൽകി.

സുലൈ ബിലാതിയ ഇസ്ത്രാഹയിൽ സംഘടിപ്പിച്ച സനയ്യ അർബൈൻ ഏരിയ ഇഫ്താറിന് കേളി രക്ഷാധികാരി കമ്മിറ്റി അംഗം സീബ കൂവോട്, കേളി പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സിജിൻ കൂവള്ളൂർ, ഷഫീഖ് അങ്ങാടിപ്പുറം, ഏരിയ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി സുനീർ ബാബു, ഏരിയ സെക്രട്ടറി ജാഫർ ഖാൻ, കേളി കുടുംബവേദി പ്രസിഡന്‍റ് ശ്രീഷ സുകേഷ്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം സജീന സിജിൻ, ഏരിയ പ്രസിഡന്‍റ് ജോർജ്, ട്രഷറർ സഫറുള്ള, സംഘാടക സമിതി കൺവീനർ മുഹമ്മദ് ഷാഫി, ചെയർമാൻ വിജയകുമാർ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

റൗദ ഏരിയ അൽതാജ് ഓഡിറ്റോറിയത്തിൽ നടത്തിയ ഇഫ്താർ വിരുന്നിന് രക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖ്, കേന്ദ്ര രക്ഷാധികാരി അംഗങ്ങളായ വർഗീസ് ഇടിച്ചാണ്ടി, ചന്ദ്രൻ തെരുവത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൗഫൽ സിദ്ധീഖ്, ബിജി തോമസ്, കേളി ഓഡിറ്റർ സുനിൽ സുകുമാരൻ, റൗദ ഏരിയ രക്ഷാധികാരി കൺവീനർ സതീഷ് കുമാർ വളവിൽ, ഏരിയ സെക്രട്ടറി കെ.കെ. ഷാജി, ആക്ടിംഗ് പ്രസിഡന്‍റ് ശ്രീജിത്ത്, ട്രഷറർ മുഹമ്മദ് ഷഫീക്, സംഘാടക സമിതി കൺവീനർ പ്രഭാകരൻ ബേത്തൂർ, ആക്ടിംഗ് ചെയർമാൻ ഷിയാസ്, സാമ്പത്തിക കൺവീനർ ജോമോൻ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.

മലാസ് ഏരിയയിൽ സൺലൈറ്റ് ഇന്‍റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച വിരുന്നിൽ കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇക്ബാൽ, സുരേഷ് കണ്ണപുരം, കേളി സെക്രട്ടറി സുനിൽകുമാർ, ട്രഷറർ മധു ബാലുശേരി, കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത്, കുടുംബവേദി ട്രഷറർ സീന സെബിൻ, ഏരിയ സെക്രട്ടറി സുജിത്, പ്രസിഡന്‍റ് സമീർ അബ്ദുൽ അസീസ്, ട്രഷറർ സിംനേഷ് വയനൻ, സംഘാടക സമിതി കൺവീനർ പി.എൻ.എം. റഫീഖ്, ചെയർമാൻ ഉനൈസ് ഖാൻ, സാമ്പത്തിക കൺവീനർ രാഗേഷ് രാമകൃഷ്ണൻ ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

റിയാദിൽ നിന്നും 80 കിലോമീറ്റർ അകലെ ദുർമ ഗ്രാമത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിന് മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ അനീസ് അബൂബക്കർ, ഏരിയ പ്രസിഡന്‍റ് ജെറി തോമസ്, മുസാഹ്മിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

സുലൈ ഏരിയയുടെ നേതൃത്വത്തിൽ സുലൈ അസ് ഇസ്ത്രാഹയിൽ നടന്ന സംഗമത്തിൽ കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ, ഹാഷിം കുന്നുംതറ, ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി, ഏരിയ ട്രഷറർ റീജേഷ് രയരോത്ത്, ഇഫ്താർ സംഘാടക സമിതി കൺവീനർ ഷറഫ് ബാബ്തൈൻ, ചെയർമാൻ ജോർജ് എന്നിവർ നേതൃത്വം നൽകി.

റിയാദിൽ നിന്നും 180 കിലോമീറ്റർ അകലെ ഹോത്ത ഗ്രാമത്തിൽ അൽബാഹിത്ത് ഇസ്ത്രാഹയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കേളി മജ്മ ഏരിയ പ്രസിഡന്റ് ജലീൽ, ഏരിയ സെക്രട്ടറി ഷിജിൻ, യൂണിറ്റ് ഭാരവാഹികളായ ഡെയ്‌സൻ, അൻവർ, അരുൺ, സംഘാടക സമിതി അംഗങ്ങളായ ഷാനവാസ്, സുധീർ, രാജേഷ്, മജ്മ ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് അംഗങ്ങൾ എന്നിവർ ഇഫ്താറിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

ഒലയ്യ സൺലൈറ്റ് ഇന്റർനാഷണൽ സ്കൂളിൽ നടത്തിയ സംഗമത്തിൽ കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ജോയ്, സുധീർ പോരേടം, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പ്രസിഡന്‍റ് റിയാസ് പള്ളാട്ട്, സംഘാടക സമിതി ചെയർമാൻ ഷാനവാസ്, കൺവീനർ മുരളീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

നസീം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഗ്ലഫിലെ ഹൈ അൽ നഹ്ദയിലുള്ള ഇസ്ത്രാഹയിൽ സംഘടിപ്പിച്ച ഇഫ്താറിന് ഏരിയ രക്ഷാധികാരി സെക്രട്ടറി ജോഷി പെരിഞ്ഞനം, കേളി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ. നിസാം, ഹാരിസ് മണ്ണാർക്കാട്, ഏരിയ സെക്രട്ടറി പി.കെ. സജീവ്, പ്രസിഡന്‍റ് ഉല്ലാസ്, സംഘാടക സമിതി കൺവീനർ ഗിരീഷ് മാനിപുരം, ചെയർമാൻ സഫറുദീൻ, ട്രഷറർ കെ.ഇ. ഷാജി, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

NRI

കേളി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. റിയാദിൽ നിന്നും 250 കിലോമീറ്റർ അകലെ റുവൈദ ഗ്രാമത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രവാസികളും സ്വദേശികളുമടക്കം മുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു.

ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേളി പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി എന്നിവർ പങ്കെടുത്തു.

മുസാഹ്മിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് അംഗങ്ങളും ഇഫ്താർ വിജയത്തിനായി രൂപീകരിച്ച സംഘാടക സമിതി അംഗങ്ങളും ഇഫ്താറിന്‍റെ വിജയത്തിനായി പ്രവർത്തിച്ചു.

സ്വദേശികളും വിദേശികളുമായി നാനാവിഭാഗങ്ങളിലെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

NRI

ഗ്രാമ വിരുന്നായി കേളി ഹരീഖ് ഇഫ്താർ

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഹരീഖ് യൂണിറ്റ് സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ശ്രദ്ധേയമായി ഹരീക്കിലെ "അഫദ് ഉമർ മസറയിൽ' നടന്ന ഇഫ്താറിൽ അഞ്ഞൂറിൽപരം ജനങ്ങൾ പങ്കുചേർന്നു.

ഇഫ്താർ വിരുന്നിൽ ഹരീക്കിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ രാഷ്ട്രീയ - പ്രദേശിക സംഘടനാ ഭാരവാഹികൾ, തദ്ദേശീയരും പ്രവാസികളുമായ പൗരപ്രമുഖർ, നാനാതുറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, നിരവധി കുടുംബങ്ങൾ ഉൾപ്പെടെ പങ്കെടുത്തു.

റിയാദിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്തെ ഇഫ്താർ വിരുന്ന് വിജയിപ്പിക്കുന്നതിന്ന് ജാതി മത ഭാഷാ രാഷ്ട്ര ഭേധമന്യേ ഗ്രാമവാസികളും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഇഫ്താർ ഒരു ഗ്രാമത്തിന്‍റെ ആകെ വിരുന്നായി മാറി.

യൂണിറ്റ് സെക്രട്ടറി ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ ഇഫ്താർ വിജയത്തിനായി ചെയർമാൻ ഫൈസൽഖാൻ, കൺവീനർ ബിനോയ് തോമസ്, സാമ്പത്തിക കൺവീനർ തിലകൻ,ഭക്ഷണ കമ്മിറ്റി കൺവീനർ പ്രതീഷ്‌, ഫൈസൽ കൊച്ചി, പ്രവീൺ കുമാർ, കൈലാസ്, നവാസ്, ഫൈസൽ കൊച്ചി, സുജേഷ് തുടങ്ങീ 31 അംഗ സംഘാടക സമിതിക്ക് രൂപം നൽകിയിരുന്നു.

കേന്ദ്രകമ്മിറ്റി അംഗം ലിപിൻ പശുപതി, കേന്ദ്ര കമ്മിറ്റി അംഗവും കേളി അൽഖർജ് ഏരിയ സെക്രട്ടറിയുമായ ഷബി അബ്ദുൾ സലാം, ഏരിയ പ്രസിഡന്‍റ് രാമകൃഷ്ണൻ, ട്രഷറർ ജയൻ പെരുനാട്, ജോയിന്‍റ് സെക്രട്ടറി സമദ്, വൈസ് പ്രസിഡന്‍റ് ബഷീർ, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ മണികണ്ഠ കുമാർ, തിലകൻ, ഏരിയ കമ്മിറ്റി അംഗം രമേശ്, യൂണിറ്റ് അംഗങ്ങളായ ഹരിദാസൻ, രിഫായി, ഫസിൽ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ ജനകീയ ഇഫ്താറിന് നേതൃത്വം നൽകി.

NRI

കെ.കെ. വിനുവിന് കേളി യാത്രയയപ്പ്‌ നൽകി

റിയാദ്: കേളി കലാ സാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ പവർ ഹൗസ് യൂണിറ്റംഗം കെ.കെ. വിനുവിന് യൂണിറ്റ് തലത്തിൽ ഹൃദയസ്പർശിയായ യാത്രയയപ്പ് നൽകി. 20 വർഷമായി പ്രവാസ ജീവിതം നയിച്ച് വന്നിരുന്ന വിനു അൽ അറൂസ് ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു.

ആലപ്പുഴ നെടുമുടി സ്വദേശിയാണ്. കഴിഞ്ഞ കുറച്ചുകാലമായി ഇഖാമ സംബന്ധമായ പ്രതിസന്ധികൾ നേരിട്ടിരുന്ന വിനുവിന് നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ നിയമനടപടികളിലും മറ്റ് സഹായങ്ങളിലും കേളി ജീവകാരുണ്യ വിഭാഗം നിർണായക പിന്തുണ നൽകി.

സംഘടനയുടെ സമയോചിതമായ ഇടപെടലും പിന്തുണയും മൂലമാണ് അദ്ദേഹത്തിന് സ്വദേശത്തേക്ക് മടങ്ങാൻ സാധിച്ചത്. ബത്തയിൽ സംഘടിപ്പിച്ച ചടങ്ങിൽ യുണിറ്റ് പ്രസിഡന്‍റ് പി.ഇ. നിസാർ അധ്യക്ഷത വഹിച്ചു.

യൂണിറ്റിന്‍റെ പ്രവർത്തനങ്ങളിൽ എല്ലായ്പ്പോഴും സജീവ സാന്നിധ്യമായിരുന്ന വിനുവിന്‍റെ സമർപ്പിത സേവനങ്ങൾ അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം സുരേഷ് കണ്ണപുരം, കേന്ദ്ര കമ്മിറ്റി അംഗവും ന്യൂ സനയ്യ ഏരിയ സെക്രട്ടറിയുമായ തോമസ് ജോയ്, ഏരിയ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ, ഏരിയ പ്രസിഡന്‍റ് നിസാർ മണ്ണഞ്ചേരി, ഏരിയ ട്രഷറർ താജുദീൻ, ഏരിയ വൈസ് പ്രസിഡന്‍റ് കരുണാകരൻ മണ്ണടി എന്നിവർ ആശംസകൾ നേർന്നു.

യൂണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി വിനുവിന് കൈമാറി. യൂണിറ്റ് സെക്രട്ടറി സുവി പൈസ് സ്വാഗതം ആശംസിച്ച ചടങ്ങിന് വിനു നന്ദി രേഖപ്പെടുത്തി.

 

NRI

കേളി അസീസിയ ഏരിയ ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി

റിയാദ്: കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. അസീസിയ ഗ്രേറ്റ് ഇന്‍റർനാഷണൽ സ്കൂളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.

കേളി മുഖ്യ രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുനിൽകുമാർ, പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട്, ജോയിന്‍റ് സെക്രട്ടറിമാരായ ഷാജി റസാക്ക്, രജീഷ് പിണറായി, പ്രസിഡന്‍റുമാരായ റഫീഖ് ചാലിയം, രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, കെ.കെ. ഷാജി, സുജിത്ത്, സിജിൻ കൂവള്ളൂർ, തോമസ് ജോയ്, നസീർ മുള്ളൂർക്കര, ഷഫീഖ് അങ്ങാടിപ്പുറം, ഹാഷിം കുന്നംത്തറ, യു.സി. നൗഫൽ, കൃഷ്ണൻകുട്ടി, കേളി കുടുംബവേദി പ്രസിഡന്‍റ് ശ്രീഷ സുകേഷ്, അസീസിയ ഏരിയ സെക്രട്ടറി സുധീർ പോരേടം, പ്രസിഡന്‍റ് അലി പട്ടാമ്പി, ട്രഷറർ ലജീഷ് നരിക്കോട്, ജോയിന്‍റ് സെക്രട്ടറി സുബാഷ് എന്നിവർ പങ്കെടുത്തു.

വിവിധ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും അസീസിയ പ്രദേശത്തെ മലയാളികളും കുടുംബങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അടക്കം ആയിരങ്ങൾ ഇഫ്താറിൽ പങ്കാളികളായി.

സംഘാടക സമിതി കൺവീനർ അജിത്, ജോയിന്‍റ് കൺവീനർമാരായ ഷമീർ ബാബു, ശശി കാട്ടൂർ, ചെയർമാൻ സ്വാലിഹ് മൊറയൂർ, വൈസ് ചെയർമാൻമാരായ ഇസ്മായിൽ, പീറ്റർ, സാമ്പത്തിക കമ്മിറ്റി കൺവീനർ റാഷിഖ്, ഭക്ഷണ കമ്മിറ്റി കൺവീനർ മനോജ് മാത്യു, സജാദ്, മനോജ് അൽഫനാർ, അനീസ്, ചാക്കോ, ഷാജി മൊയ്തീൻ, അലിക്കുട്ടി, നജുമുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

NRI

കേളി മുസാഹ്മിയ ഏരിയ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെ അൽഖുവയ്യ ഗ്രാമത്തിലെ ഇസ്ത്രാഹയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രവാസികളും സ്വദേശികളുമടക്കം അഞ്ഞൂറിൽ പരം ആളുകൾ പങ്കെടുത്തു.

ഇഫ്താർ സംഗമം സംഘാടന മികവ് കൊണ്ടും അച്ചടക്കംകൊണ്ടും ശ്രദ്ധേയമായി. കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നസീർ മുള്ളൂർക്കര, ഹാഷിം കുന്നുംതറ, ഷഫീക് അങ്ങാടിപ്പുറം, കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.

മുസാഹ്മിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗങ്ങൾ, ഏരിയകമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മുസാഹ്മിയ, ദുർമ, ഗുവയ്യ, റുവൈദ എന്നീ നാല് യൂണിറ്റുകളിലെ അംഗങ്ങളും ഇഫ്താർ വിജയത്തിനായി രൂപീകരിച്ച സംഘാടക സമിതി അംഗങ്ങളും ഇഫ്താറിന്‍റെ വിജയത്തിനായി പ്രവർത്തിച്ചു.

NRI

വീണാ ജോർജിനെതിരേ നടന്നത് ഹീനമായ ആക്രമണം: കേളി

റിയാദ്: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ കണ്ണൂരിലിൽ കെഎസ്‌യു നടത്തിയത് ഹീനമായ ശാരീരികാക്രമണമാണെന്നും അതീവ ഗൗരവമുള്ള സംഭവമാണെന്നും കേളി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് സാധാരണ പ്രതിഷേധമല്ല. മറിച്ച് അക്രമികളുടെ സംഘടിതമായ വിളയാട്ടമാണെന്നും കേളി ആരോപിച്ചു.

ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും ശാരീരികാക്രമണത്തിലൂടെ അത് പ്രകടിപ്പിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കേരളത്തിലെ പൊതുആരോഗ്യ മേഖല രാജ്യത്ത് തന്നെ മികച്ച സംവിധാനങ്ങളിലൊന്നാണെന്ന് വിവിധ ദേശീയ ഏജൻസികൾ അതിനെ അംഗീകരിച്ചിട്ടുണ്ടെന്നും കേളി പറഞ്ഞു.

NRI

കേളി ഹോത്ത യൂണിറ്റ് ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി

റിയാദ്: കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി.

ഹോത്ത ബനി തമീമിലെ ചിൽഡ്രൻസ് പാർക്കിൽ ഒരുക്കിയ ഇഫ്താറിൽ ഹോത്തയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ രാഷ്‌‌‌‌ട്രീയ - പ്രദേശിക സംഘടനാ ഭാരവാഹികൾ, തദ്ദേശീയരും പ്രവാസികളുമായ പൗരപ്രമുഖർ, നാനാതുറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, നിരവധി കുടുംബങ്ങൾ ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു.

റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്തെ ഇഫ്താർ വിരുന്ന് വിജയിപ്പിക്കുന്നതിന് ജാതി മത ഭാഷാ രാഷ്‌ട്ര ഭേദമന്യേ ഗ്രാമവാസികളും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഇഫ്താർ ഒരു ഗ്രാമത്തിന്‍റെയാകെ വിരുന്നായി മാറി.

ഇഫ്താർ വിജയത്തിനായി കോഓർഡിനേറ്ററുടെ ചുമതല വഹിച്ച ഏരിയ പ്രസിഡന്‍റ് രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ ചെയർമാൻ സജീന്ദ്രബാബു, വൈസ് ചെയർമാൻ അഷറഫ് സ്റ്റീൽ, കൺവീനർ റഹീം ശൂരനാട്, ജോയിന്‍റ് കൺവീനർ അബ്ദുൾ കലാം, ഭക്ഷണ കമ്മിറ്റി കൺവീനർ നിയാസ്, താജുദീൻ, ഗതാഗത കൺവീനർ മുഹമ്മദ് കുഞ്ഞി, ആസാദ്‌, ഗഫൂർ, സലീം, സാമ്പത്തികം ശ്യാംകുമാർ രാഘവൻ,അമീൻ നാസർ, പബ്ലിസിറ്റി കൺവീനർ ഉമ്മർ മുക്താർ, വളണ്ടിയർ ക്യാപ്റ്റൻ എസ്. ശ്യാംകുമാർ, ബാബു തുടങ്ങി 51 അംഗ സംഘാടക സമിതി പ്രവർത്തിച്ചു. ഏരിയ വൈസ് പ്രസിഡന്‍റ് ബഷീർ, ഏരിയ കമ്മറ്റിഅംഗം റെജു, ഡേവിഡ്, ചന്ദ്രൻ, സജു എന്നിവർ ഭക്ഷണ ക്രമീകരണത്തിന് നേതൃത്വം നൽകി.

അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ്‌ കൊട്ടാരത്തിൽ, കേളി അൽഖർജ് ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ ജോയിന്‍റ് സെക്രട്ടറിമാരായ റഷീദലി അലി, സമദ് ഏരിയ വൈസ്‌പ്രസിഡന്‍റ് അബ്ദുൽ കലാം, ഏരിയാ രക്ഷാധികാരി സമിതി അംഗം മണികണ്ഠ കുമാർ, തിലകൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേശ്, ശ്രീകുമാർ ഹോത്ത യൂണിറ്റ് ആക്‌ടിംഗ് സെക്രട്ടറി സിദ്ദീഖ് വിവിധ യൂണിറ്റ് ഭാരവാഹികൾ കേളി അംഗങ്ങൾ എന്നിവർ ജനകീയ ഇഫ്താറിന് നേതൃത്വം നൽകി.

NRI

കേളിക്ക് കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയുടെ ആദരം

റിയാദ്: കേളി കലാസാംസ്‌കാരിക വേദിക്ക് കോഴിക്കോട് ചേവായൂർ ഡെർമറ്റോളജി ആശുപത്രിയുടെ ആദരം. കഴിഞ്ഞ മൂന്ന് വർഷമായി ആശുപത്രിയിൽ തുടർന്നുവരുന്ന സേവന പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം

"ഹൃദയപൂർവം കേളി'യുടെ (ഒരുലക്ഷം പൊതിച്ചോർ പദ്ധതി) ഭാഗമായി ആശുപത്രിയിലെ അന്തേവാസികളുടെ പാചകക്കാരന്‍റെ ശമ്പളം തുടർച്ചയായി മൂന്ന് വർഷമായി കേളി നൽകിവരികയാണ്. കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള "സ്‌നേഹ സ്പർശം' കൂട്ടായ്മയാണ് സഹായധനം കണ്ടെത്തുന്നത്.

കുഷ്ഠരോഗ നിർമാർജന വാർഷികാചരണമായ "സ്പർശം 2026'ന്‍റെ ഭാഗമായി ആശുപത്രി സംഘടിപ്പിച്ച പരിപാടിയിലാണ് കേളിക്കുള്ള ആദരം കൈമാറിയത്. ചടങ്ങിൽ സീനിയർ ഡോക്ടർ ബിജു അധ്യക്ഷനായി.

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ നിന്ന് കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ഹസൻ കോയ പാറോപ്പടി മൊമന്‍റോ ഏറ്റുവാങ്ങി. സൂപ്രണ്ട് അനൂപ് ബാലഗോപാലൻ, നഴ്സിംഗ് സൂപ്രണ്ട് ലീജ എസ് ലാൽ, സ്റ്റോർ സൂപ്രണ്ട് രജിത് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

NRI

കേളിക്ക് പുതിയ നേതൃത്വം

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ രണ്ട് ദിവസം നീണ്ടുനിന്ന 12-ാമത് കേന്ദ്ര സമ്മേളനം സമാപിച്ചു. ഭരണഘടനാ ഭേദഗതി അംഗീകരിച്ചുകൊണ്ട് 35 അംഗങ്ങളടങ്ങിയ പുതിയ കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു.

73 യൂണിറ്റുകളുടെയും 15 ഏരിയ കമ്മിറ്റികളുടെയും സമ്മേളനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്ര സമ്മേളനം നടന്നത്. പ്രഫ. എം.എം. നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനം സെബിൻ ഇഖ്ബാൽ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, ഷാജു പെരുവയൽ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.

സെക്രട്ടറി സുരേഷ് കണ്ണപുരം കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഭരണഘടനാ ഭേദഗതിയും ട്രഷറർ ജോസഫ് ഷാജി വരവ് - ചെലവ് കണക്കുകളും രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചാരിറ്റബിൾ സൊസൈറ്റിയുടെ കണക്കുകളും അവതരിപ്പിച്ചു.

15 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 41 പേർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, കെ.പി.എം. സാദിഖ്, എം.എം. നാരായണൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.

സ്റ്റിയറിംഗ് കമ്മിറ്റി സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, സുനിൽ കുമാർ, മധു ബാലുശേരി, സുനിൽ സുകുമാരൻ, കാഹിം ചേളാരി.

രജിസ്ട്രേഷൻ കമ്മറ്റി മധുസൂദനൻ എടപ്പുറത്ത്, സജീവ് കുമാർ, ഹാഷിം കുന്നുംതറ, രാമകൃഷ്ണൻ ധനുവച്ചപുരം, സുരേഷ് ലാൽ, പി.കെ. ഷാജി, ജോഷി പെരിഞ്ഞനം.

മിനിറ്റ്സ് കമ്മിറ്റി നിസാർ റാവുത്തർ, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, ഉമ്മർ ദവാദ്‌മി, പ്രഭാകരൻ ബേത്തൂർ, സുധീഷ് തരോൾ.

പ്രമേയ കമ്മിറ്റി ഷാജി റസാഖ്, സതീഷ് കുമാർ വളവിൽ, നാസർ കാരക്കുന്ന്, ശശി കാട്ടൂർ, സമീർ കൊല്ലം, ജോമോൻ സ്റ്റീഫൻ.

ക്രഡൻഷ്യൽ കമ്മറ്റി റഫീഖ് ചാലിയം, നൗഫൽ ഉള്ളാട്ട് ചാലി, അനിരുദ്ധൻ കീച്ചേരി, സിജിൻ കൂവള്ളൂർ, റാഷിഖ് റഫീഖ്, ലിപിൻ പശുപതി, താജുദ്ദീൻ ഹരിപ്പാട്, ശിഹാബുദ്ദീൻ കുഞ്ചിസ്, ജയപ്രകാശ് മഞ്ചേരി എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികൾ സമ്മേളനത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചു.

പുതിയ ഭാരവാഹികൾ

പ്രസിഡന്‍റ് - ഗഫൂർ ആനമങ്ങാട്, വൈസ് പ്രസിഡന്‍റുമാർ - റഫീഖ് ചാലിയം, രാമകൃഷ്ണൻ ധനുവച്ച പുരം, സെക്രട്ടറി - സുനിൽ കുമാർ, ജോയിന്‍റ് സെക്രട്ടറിമാർ - ഷാജി റസാഖ്, രജീഷ് പിണറായി,
ട്രഷറർ - മധു ബാലുശേരി, ജോയിന്‍റ് ട്രഷറർ - സിംനേഷ് വയനാൻ, സെക്രട്ടറിയേറ്റ് അംഗങ്ങൾ - കാഹിം ചേളാരി, നസീർ മുള്ളൂർക്കര, ജോസഫ് ഷാജി.

ലിപിൻ പശുപതി, സതീഷ് കുമാർ വളവിൽ, ഷെബി അബ്ദുൽ സലാം, സുധീർ പൊരേടം, നൗഫൽ സിദ്ധീഖ്, സുരേഷ് പെരിന്തൽമണ്ണ, നൗഫൽ ഉള്ളാട്ട് ചാലി, ഷാജി പ്ലാവിലയിൽ, സജീവ് കുമാർ, ഹാരിസ് മണ്ണാർക്കാട്, തോമസ് ജോയ്, മുഹമ്മദ് ഷഫീഖ്, ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ, കിഷോർ ഇ. നിസാം, റഫീഖ് പാലത്ത്, ഷിജിൻ, സുജിത്ത്, അനീഷ് അബൂബക്കർ, കെ.കെ. ഷാജി, ബിജി തോമസ്, ജാഫർ ഖാൻ, കൃഷ്ണൻകുട്ടി, ഹാഷിം കുന്നുംതറ എന്നിവരടങ്ങിയ 35 അംഗ കേന്ദ്ര കമ്മിറ്റിയെയും സ്ഥിരം ഓഡിറ്ററായി സുനിൽ സുകുമാരനെയും സമ്മേളനം തെരഞ്ഞെടുത്തു.

പ്രമേയ കമ്മിറ്റി അംഗങ്ങൾക്കുപുറമെ സുധീർ പൊരേടം, ഷെബി അബ്ദുൽ സലാം, ഉനൈസ് ഖാൻ, മൂസാ കൊമ്പൻ, നിഖിൽ, രാജേഷ് ഓണക്കുന്ന്, മജീഷ്, ധനേഷ് എന്നിവർ വിവിധ വിഷയങ്ങളിലായി 13 പ്രമേയങ്ങൾ അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, സീബാ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

12-ാം സമ്മേളനത്തിന്‍റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട പദ്ധതികൾ കെ.പി.എം. സാദിഖ് പ്രഖ്യാപിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് റഫീഖ് ചാലിയം അവതരിപ്പിച്ചു. പുതിയ സെക്രട്ടറി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി.

NRI

കേളി കുടുംബവേദിക്ക് പുതിയ നേതൃത്വം

റിയാദ്: സ്ത്രീധന നിരോധനം പൂർണ അർഥത്തിൽ നടപ്പാക്കാൻ യുവത്വം തന്നെ മുന്നിട്ടിറങ്ങണമെന്നും വിദ്യാഭ്യാസത്തിനൊപ്പം രാഷ്ട്രീയം അതിന്‍റെ യഥാർഥ അർഥത്തിലും ബോധ്യത്തിലും ഉൾക്കൊള്ളണമെന്നും ഉമേഷ് കളരിക്കൽ പറഞ്ഞു.

വിവാഹത്തോടെ സ്ത്രീകൾ നേടിയ വിദ്യാഭ്യാസം അടച്ചുപൂട്ടി വയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേളി കുടുംബവേദിയുടെ രണ്ടാമത് കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സർക്കാർ നൽകുന്ന സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നേടിയ പകുതിയിലേറെ സ്ത്രീകളും ആ വിദ്യാഭ്യാസം ഉപയോഗശൂന്യമാക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

NRI

കേളി കുടുംബ വേദി രണ്ടാം സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

റിയാദ്: കേളി കുടുംബ വേദിയുടെ രണ്ടാം സമ്മേളനം കാനത്തിൻ ജമീല നഗരിയിൽ ഫെബ്രുവരി ആറിന് നടക്കും. സമ്മേളനത്തിന്‍റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.

ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.

2010 ൽ വനിതാ വേദിയായി റിയാദിൽ പ്രവർത്തനം ആരംഭിച്ച കേളി കുടുംബ വേദി, പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ്. കലാ, കായിക, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിൽ റിയാദിലെ കുടുംബങ്ങൾക്കിടയിൽ സജീവ സാന്നിധ്യമായ സംഘടന, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരികയാണ്.

കേരള സർക്കാരിന്‍റെ മലയാളം മിഷന്റെ ഭാഗമായി ‘മധുരം മലയാളം’ എന്ന പേരിൽ പ്രവാസ ലോകത്തെ കുട്ടികൾക്കായി ക്ലാസുകൾ, കേളി അംഗങ്ങൾക്കായി സാക്ഷരതാ ക്ലാസുകൾ, കുടുംബങ്ങൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, വെബിനാറുകൾ, കലാ - കായിക മത്സരങ്ങൾ, നാടൻ കളികളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന കളിയരങ്ങുകൾ, കുടുംബ സംഗമങ്ങൾ എന്നിവയും കേളി കുടുംബ വേദി സംഘടിപ്പിച്ചു വരുന്നു.

കൂടാതെ മികച്ച സിനിമകൾ കാണുന്നതിനും വിലയിരുത്തുന്നതിനുമായി ‘സിനിമാ കൊട്ടക’, കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘കലാ അക്കാദമി’ എന്നിവയും റിയാദിൽ നടപ്പിലാക്കി വരുന്നതായി നേതൃത്വം അറിയിച്ചു. പ്രസിഡന്‍റ് പ്രിയ വിനോദ് അധ്യക്ഷത യിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ  സെക്രട്ടറി സീബ കൂവോട് സമ്മേളന പാനൽ അവതരിപ്പിച്ചു.

ചെയർപേഴ്സൺ ഷഹീബ വി.കെ, വൈസ് ചെയർമാൻമാർ: അനിരുദ്ധൻ കീച്ചേരി, മോഹൻദാസ്, അനിതാ ലീലാമണി, ലക്ഷിപ്രിയ, രജനി അനിൽ. കൺവീനർ ജയകുമാർ പുഴക്കൽ ജോയിന്‍റ് കൺവീനർമാർ: പ്രസാദ് വഞ്ചിപ്പുര, സുനീർ ബാബു, ഹനാൻ, അൻസിയ.

സാമ്പത്തിക കമ്മിറ്റി സുകേഷ് കുമാർ, പ്രദീപ് കൊട്ടാരത്തിൽ, സുനിൽ കുമാർ, അനിൽ അറക്കൽ, സോവിന എൻ.കെ, സൗമ്യ മജേഷ്, നവ്യ സിംനേഷ്, ശാലിനി സജു, സലീം അംലാദ്, ഗിരീഷ് കുമാർ. ഭക്ഷണ കമ്മിറ്റി ജയരാജ്, ബൈജു ബാലചന്ദ്രൻ, ജോഷി പെരിഞ്ഞനം, ഷാജു പി.പി, വർണ്ണ ബിനു രാജ്, രാമകൃഷ്ണൻ ധനുവച്ചപുരം, അഫീഫ, രതീഷ്, ഷാജി റസാഖ്, സുരേഷ്.

പബ്ലിസിറ്റി കമ്മിറ്റി സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, അനിത്ര ജ്യോമി. ഗതാഗത കമ്മിറ്റി സതീഷ് കുമാർ വളവിൽ, കിഷോർ ഇ. നിസാം, ഷാജി കെ.കെ. ഫോട്ടോ പ്രദർശനം: വിജില ബിജു, ഷിനി റീജേഷ്, സിനുഷ, ഷംഷാദ്, ഹാജറ, റീജേഷ്, അലി പട്ടാമ്പി, സുഭാഷ്.

സ്റ്റേജ് ആൻഡ് ഡെക്കറേഷൻ: റഫീക്ക് ചാലിയം (അംഗങ്ങൾ: റിയാസ് പള്ളാട്ട്, ത്വയ്യിബ്, ഇസ്മായിൽ കൊടിഞ്ഞി, കൃഷ്ണൻ കുട്ടി. കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ വിനോദ് മലയിൽ, മുകുന്ദൻ, ദീപാ ജയകുമാർ, സീന സെബിൻ, ധനേഷ്, ലുലു എന്നിങ്ങനെ 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്‍റ് സെബിൻ ഇക്ബാൽ, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ഫിറോഷ് തയ്യിൽ, കുടുംബ വേദി ട്രഷറർ ശ്രിഷ സുകേഷ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.

ജോയിന്‍റ് സെക്രട്ടറി സിജിൻ കൂവള്ളൂർ സ്വാഗതവും കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ജയകുമാർ പുഴക്കൽ നന്ദിയും പറഞ്ഞു.

NRI

"അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം' എന്ന വിഷയത്തിൽ കേളി സെമിനാർ സംഘടിപ്പിച്ചു

റിയാദ്: കേളി കലാസ്കാരിക വേദിയുടെ 12-ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി "അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

സാംസ്കാരിക കമ്മിറ്റി അംഗം ഷബി അബ്ദുൾ സലാം മോഡറേറ്ററായ സെമിനാർ മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിൽ തെരഞ്ഞെടുക്കുന്ന സർക്കാരുകളെ പണാധിപത്യത്തിലൂടെ അട്ടിമറിക്കുന്നത് നാം നേരിൽ കണ്ടുകൊണ്ടിരിക്കുന്നു. ആഗോള തലത്തിലും സ്ഥിതി മറിച്ചല്ല.

ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തെ സാമ്രാജ്യത്വം തങ്ങളുടെ 51-ാം സംസ്ഥാനമാക്കുമെന്ന കാഴ്ചയും മറ്റൊരു രാജ്യത്തിന്‍റെ പ്രസിഡന്‍റിനെയും കുടുംബത്തേയും കള്ളക്കേസ് ചുമത്തി രാജ്യത്ത് കടന്നു കയറി പിടിച്ചു കൊണ്ടുപോകുന്നതും ഇത്തരത്തിലുള്ള അട്ടിമറികളുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണെന്നും ജോമോൻ സ്റ്റീഫൻ പറഞ്ഞു.

വിഭവ ചൂഷണ സാധ്യത ഇല്ലാത്തിടത്ത് കോർപ്പറേറ്റ് ശക്തികൾ തിരിഞ്ഞുനോക്കാറില്ലെന്നു പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് കേളി സാംസ്കാരിക കമ്മിറ്റി അംഗം സുധീർ പോരേടം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ മാത്രമല്ല പൗരന്‍റെ അവകാശങ്ങൾക്കുമേലുള്ള കടന്നു കയറ്റവും അടിച്ചമർത്തലുകളും ജനാധിപത്യ അട്ടിമറികളുടെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കെഎംസിസി പ്രതിനിധി സിദ്ദീഖ് കോങ്ങാട്, കേരള പ്രവാസി കമ്മീഷൻ അംഗം എംഎം നയിം, ന്യൂ ഏയ്ജ് പ്രതിനിധി ഷാജഹാൻ, റിയാദ് മീഡിയ ഫോറം ജനൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഒഐസിസി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, ഐഎംസിസി പ്രതിനിധി ഹാഷിം, കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിക്ക്, കുടുംബ വേദി സെക്രട്ടറി സീബാ കൂവോട്, എൻആർകെ കൺവീനർ സുരേന്ദ്രൻ കൂട്ടായ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്‍റ് സെബിൻ ഇക്ബാൽ, ജോയിന്‍റ് സെക്രട്ടറി മധു ബാലുശേരി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.

സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് സ്വാഗതവും കമ്മിറ്റി അംഗം നാസർ പട്ടാമ്പി നന്ദിയും പറഞ്ഞു.

NRI

കൊല്ലം സ്വദേശിയുടെ തുടർചികിത്സയ്ക്ക് കേളിയുടെ കൈത്താങ്ങ്

റിയാദ്: ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം സ്വദേശിക്ക് കൈത്താങ്ങായി കേളി അൽ ഖുവയ്യ യൂണിറ്റ് പ്രവർത്തകർ.

അൽ-ഖുവയ്യ സനയ്യയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം സ്വദേശി അജി സുരേന്ദ്രനെ ഉടൻ അൽ-ഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതോടെ ഡോക്ടറുടെ നിർദേശപ്രകാരം അടിയന്തിരമായി കേളി പ്രവർത്തകർ അജിയെ റിയാദിലെ സുമേശിയിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെത്തിക്കുകയും അടിയന്തിരമായി ആഞ്ചിയോപ്ലാസ്റ്റി നടത്തിയതിനാൽ അജിയുടെ ജീവൻ രക്ഷിക്കാനായി.

ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും, തുടർപരിചരണവും സഹായവും ആവശ്യമായ അവസ്ഥയിലായിരുന്നു അജി. ഏകദേശം ഒരു മാസത്തോളം കേളി പ്രവർത്തകൻ സുരേഷ് അജിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും  പരിചരിചരങ്ങളും നൽകി.

മൂന്ന് വർഷത്തോളമായി അൽ-ഖുവയ്യയിൽ വിവിധ ജോലികൾ ചെയ്ത് കുടുംബം പോറ്റിയിരുന്ന അജിക്ക്, പെട്ടെന്നുണ്ടായ അസുഖവും തുടർന്നുള്ള ചികിത്സയും കാരണം ഏകദേശം രണ്ട് മാസം ജോലി നഷ്ടപ്പെട്ടു.

സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കിടയിൽ, നാട്ടിൽ പോയി തുടർചികിത്സ നടത്താൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് വീണ്ടും കേളിയുടെ കരുണ കൈത്താങ്ങായത്. അജിക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ് കേളി അൽ-ഖുവയ്യ യൂണിറ്റ് അംഗങ്ങൾ ഒരുക്കി നൽകി.

അപ്രതീക്ഷിത ദുരിതഘട്ടത്തിൽ ചേർത്ത് നിർത്തിയ കേളി പ്രവർത്തകർക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ അജിയെ ബന്ധുക്കൾ സ്വീകരിച്ചു.

NRI

അപരിചിതനെ വാഹനത്തിൽ കയറ്റി; മലയാളിക്ക് ജയിൽ വാസവും ജോലി നഷ്‌ടവും

റിയാദ്: അപരിചിതനെ വാഹനത്തിൽ കയറ്റിയ മലയാളിക്ക് നഷ്‌ട‌മായത് ജോലിയും 11 വർഷത്തെ സർവീസ് മണിയും കൂടാതെ ജയിൽ വാസവും. 11 വർഷമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശി പ്രസാദ് കുമാറിനാണ് ജീവിതം തകർത്ത അനുഭവം നേരിടേണ്ടിവന്നത്.

ജിസാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന പ്രസാദ് കുമാർ, വഴിയിൽ സഹായം അഭ്യർഥിച്ച ഒരു യമനിയെ വാഹനത്തിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടെ വഴിയിൽ ഉണ്ടായ പോലീസ് പരിശോധനയിൽ, യമനിക്ക് ഇക്കാമയോ മറ്റു നിയമപരമായ രേഖകളോ ഇല്ലെന്നും അതിർത്തി കടന്ന് നിയമവിരുദ്ധമായി സൗദിയിൽ പ്രവേശിച്ചതാണെന്നും വ്യക്തമായി.

തുടർന്ന് യമനിയെയും പ്രസാദ് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും പ്രസാദിനെ ഒരു മാസത്തോളം ജയിലിൽ അടയ്ക്കുകയും ചെയ്തു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കമ്പനിയിലേക്ക് തിരികെ ജോലിക്കായി എത്തിയ പ്രസാദ് കുമാറിനെ, ഇനി സ്ഥാപനത്തിൽ തുടരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

കമ്പനിയുടെ വാഹനം ഉപയോഗിച്ച് ആളുകളെ കയറ്റി ടാക്സി സർവീസ് നടത്തിയെന്ന ആരോപണം ചുമത്തി, സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 80 ചൂണ്ടിക്കാട്ടി, ബാക്കി ശമ്പളവും സർവീസ് മണിയും നൽകാതെ കമ്പനി പുറത്താക്കി.

തുടർന്ന് മറ്റ് ജോലികൾ കണ്ടെത്താൻ കഴിയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രസാദ്, ഏറെ പ്രയാസം അനുഭവിക്കുകയും ഇന്ത്യൻ എംബസിയെ സമീപിക്കുന്നതിനായി റിയാദിലെത്തുകയും ചെയ്തു.

സഹായം തേടി കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുകയും കേളിയുടെ ഇടപെടലിന്റെ ഫലമായി എക്സിറ്റ് നടപടികൾ പൂർത്തിയാക്കുകയും  നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് കേളി നൽകുകയും ചെയ്തു.

ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും അപരിചിതരായ ആളുകളെ വാഹനത്തിൽ കയറ്റുന്ന പതിവ് പല പ്രവാസികളിലും ഇപ്പോഴും നിലനിൽക്കുന്നുവെന്നും സംഭവത്തിൽ ഇടപെട്ട കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി പ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നു.

രേഖകളില്ലാത്ത യാത്രക്കാരെ അറിയാതെ വാഹനത്തിൽ കയറ്റിയതിന്റെ പേരിൽ നിരവധി പേർ ഇത്തരത്തിൽ പോലീസ് കേസുകളിലും ജയിലിലും കുടുങ്ങിയ സംഭവങ്ങൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രവാസികൾ നിയമങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ടതിന്‍റെ ആവശ്യകതയും ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമാണ് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നത്.

NRI

നന്ദകുമാറിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ത എരിയ മർഖബ് യൂണിറ്റ് നിർവാഹകസമിതി അംഗം നന്ദകുമാറിന് യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കേളി ഓഫീസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്‍റ് സലീം അംലാദ് അധ്യക്ഷനായി. കഴിഞ്ഞ 19 വർഷമായി റിയാദിൽ പെയിന്‍റിംഗ് ജോലികൾ ചെയ്തുവരുന്ന നന്ദകുമാർ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്.

കേളി രക്ഷാധികാരി കമ്മിറ്റി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായി, മർഖബ് രക്ഷാധികാരി ആക്‌ടിംഗ് സെക്രട്ടറി അനിൽ അറക്കൽ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ, ബിജു തായമ്പത്ത്, എരിയ സെക്രട്ടറി ഷഫീക്ക് അങ്ങാടിപ്പുറം, എരിയ വൈസ് പ്രസിഡന്‍റ് ഹുസൈൻ പിഎ, എരിയ കമ്മറ്റി അംഗങ്ങളായ, അബ്ദുറഹ്മാൻ താനൂർ, ജയകുമാർ പുഴക്കൽ, രാജേഷ് ചാലിയാർ,മർഖബ് രക്ഷാധികാരി കമ്മിറ്റി അംഗം ഗോപിനാഥ്, യൂണിറ്റ് ട്രഷറർ മുഹമ്മദ് അനസ് ബത്ത സെന്‍റർ യൂണിറ്റ് ട്രഷറർ ഫൈസൽ അലയാൻ എക്സിക്യൂട്ടീവ് അംഗം ശിവദാസൻ സിഎസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

യൂണിറ്റിന്‍റെ ഉപഹാരം അംഗങ്ങൾ നന്ദകുമാറിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി ബിജു ഉള്ളാട്ടിൽ സ്വാഗതവും യാത്ര പോകുന്ന നന്ദകുമാർ നന്ദിയും പറഞ്ഞു.

NRI

അഹമ്മദ് റഫീഖിന് യാത്രയയപ്പ് നൽകി പ്രവാസി വെൽഫെയർ

മനാമ: പ്രവാസ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട് വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ ബഹ്റിന്‍റെ മുതിർന്ന കുടുംബാംഗം അഹമ്മദ് റഫീഖിന് പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി. 

കണ്ണൂർ താണ സ്വദേശിയായ അഹമ്മദ് റഫീഖ് ബഹ്റനിലും സൗദി അറേബ്യയിലുമായി 50 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ വ്യക്തിയാണ്. ബഹ്റനിലെ സാമൂഹിക സാംസ്കാരിക ജന സേവന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അഹമ്മദ് റഫീഖ് വിശ്രമജീവിതത്തിനായി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാക്ക് പാലേരി പ്രവാസി വെൽഫയറിന്‍റെ ഉപഹാരം അഹമ്മദ് റഫീഖിന് നൽകി. പ്രവാസി വെൽഫെയർ പ്രസിഡന്‍റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം ആശംസിക്കുകയും ഇർഷാദ് കോട്ടയം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ജോഷി ജോസഫ് പത്തനംതിട്ട, ഷാഹുൽ ഹമീദ് വെന്നിയൂർ, സി.എം. മുഹമ്മദലി, സബീന ഖാദർ, സിറാജ് പള്ളിക്കര, അനസ് കാഞ്ഞിരപ്പള്ളി, അബ്ദുള്ള കുറ്റ്യാടി, ബദറുദ്ദീൻ പൂവാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

NRI

കേളി സമ്മേളനം: ലോഗോ ക്ഷണിച്ചു

റിയാദ്: 25 വർഷമായി റിയാദിൽ പ്രവർത്തിക്കുന്ന പുരോഗമന സാംസ്കാരിക സംഘടനായ കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തോട് അനുബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ആകർഷകമായ ലോഗോകൾ ക്ഷണിക്കുന്നു.

ലോഗോ കേളിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തെ വ്യക്തമായി സൂചിപ്പിക്കുന്നതും സൗദി അറേബ്യയുടെ പൈതൃകത്തെയോ റിയാദ് നഗരത്തെയോ സൂചിപ്പിക്കുന്ന ഘടകങ്ങൾ പ്രതിനിധീകരിക്കുന്നതുമായിരിക്കണം.

കൂടാതെ കേളിയുടെ ചരിത്രവും പ്രവർത്തനങ്ങളും ആശയപരമായി ഉൾക്കൊള്ളുന്ന തരത്തിലായിരിക്കണം രൂപകൽപ്പന. ലോഗോ Vector / PSD / AI ഫോർമാറ്റിലായിരിക്കണം. ലോഗോയിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ മതപരമായ അടയാളങ്ങളോ ഉൾപ്പെടുത്താൻ പാടില്ല.

മുന്‍പ് ഉപയോഗിച്ചിട്ടില്ലാത്തതും, ഒറിജിനൽ ഡിസൈനും ആയിരിക്കണം. ലോഗോകൾ ജനുവരി 12-നകം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കരയുമായി ബന്ധപ്പെടാവുന്നതാണ്: +966 50 262 3622, +966 54 001 0163.

NRI

കേളി പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2026ലെ പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു. ബദിയയിലെ മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിൽ നടന്ന കലണ്ടർ പ്രകാശന ചടങ്ങിന് കേളി വൈസ് പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി.

കലണ്ടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച കേളി ബദിയ ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം ആമുഖ പ്രസംഗം നടത്തി. തുടർച്ചയായി കഴിഞ്ഞ പത്ത് വർഷങ്ങളായി സ്പോൺസർഷിപ്പ് വഹിക്കുന്ന കെടിപി കൊബ്ലാൻ പൈപ്പ്സിനൊപ്പം മിർസാദ് ബിൽഡിംഗ് മെറ്റീരിയൽസ് സപ്ലൈയും സഹകരിച്ചാണ് കലണ്ടർ പുറത്തിറക്കിയത്.

കൊബ്ലാൻ സെയിൽസ് മാനേജർ സിദ്ദീഖ് അഹമ്മദ്, മാർക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഹാമീം എന്നിവർക്ക് കൈമാറിക്കൊണ്ട് മിർസാദ് മാർക്കറ്റിംഗ് മാനേജർ പ്രസാദ് വഞ്ചിപ്പുര കലണ്ടർ പ്രകാശനം നിർവഹിച്ചു.

കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രധാന വിശേഷ ദിനങ്ങൾ, അവധി ദിവസങ്ങൾ, സ്മരണീയ ദിനങ്ങൾ എന്നിവയ്ക്കൊപ്പം ഇന്ത്യൻ എംബസി, സൗദി ലേബർ വകുപ്പ്, വിവിധ എമർജൻസി നമ്പറുകൾ, സൗദിയിലെ പ്രധാന ആശുപത്രികൾ, മലയാള മാധ്യമങ്ങൾ, കേരള മന്ത്രിമാരുടെ ഓഫീസ് നമ്പറുകൾ തുടങ്ങിയ പ്രവാസികൾക്ക് ആവശ്യമായ പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ തയാറാക്കിയിരിക്കുന്നത്.

കൂടാതെ കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, സ്പോൺസർമാരായ സിദ്ദിക്ക് അഹമ്മദ്, മുഹമ്മദ് ഹാമീം, പ്രസാദ് വഞ്ചിപ്പുര എന്നിവർ ആശംസകൾ അർപ്പിച്ചു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്‍റ് സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.

NRI

കേളി യാത്രയയപ്പ് നൽകി

റിയാദ്: 29 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മുൻ കേളി വൈസ് പ്രഡന്‍റ് മെഹ്റൂഫിനും കേളി കുടുംബവേദി പ്രവർത്തക ലൈല മെഹ്റൂഫിനും കേളി കലാസാസ്കാരി വേദി സനയ്യ 40 എരിയാ കമ്മറ്റിയുടേയും കേളി കുടുംബവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

കേളിയുടെ പ്രാരംഭഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ മെഹ്റൂഫ് കേന്ദ്ര മാധ്യമ കമ്മറ്റി, സൈബർ വിഭാഗം എന്നീ സബ് കമ്മറ്റികളിലും അംഗമായിരുന്നു. കണ്ണൂർ കതിരൂർ സ്വദേശിയായ മെഹ്റൂഫ് റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പു യോഗത്തിൽ ഏരിയാ പ്രസിഡന്‍റ് ജോർജ് അധ്യക്ഷനായി.

കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, ജോയി സെക്രട്ടറി മധു ബാലുശേരി, കേളി വൈസ് പ്രസിഡന്റുമാരുമായ രജീഷ് പിണറായി, ഗഫൂർ ആനമങ്ങാട് കേന്ദ്ര കമ്മിറ്റിഅംഗങ്ങൾ, ഏരിയാ രക്ഷാധികാരി സെക്രട്ടറി സുനീർ ബാബു, കുടുംബവേദി പ്രസിഡന്‍റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ വിജയകുമാർ, സുകേഷ് കുമാർ, ഷാഫി, അബ്ദുൾ നാസർ എരിയാ കമ്മറ്റിയംഗങ്ങളായ അബ്ദുൾ സത്താർ, ഹരിദാസൻ, രാജൻ പി കെ, ജയകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങളും, കുടുംബവേദി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഏരിയാ രക്ഷാധികാരി കമ്മിറ്റിക്കു വേണ്ടി സുനീർ ബാബുവും ഏരിയാ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ജാഫർ ഖാനും, കുടംബവേദിക്കുവേണ്ടി പ്രസിഡന്‍റ് പ്രിയ വിനോദും വിവിധ യൂണിറ്റുകൾക്കായി യൂണിറ്റ് പ്രതിനിധികളും ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയാ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് യാത്ര പോകുന്ന മെഹ്റൂഫും ലൈലയും നന്ദി പറഞ്ഞു.

NRI

തെരഞ്ഞെടുപ്പ് ഗോദയിൽ കേളിയുടെ 13 മുൻ അംഗങ്ങളും

റിയാദ്: കേരളത്തിലെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കേളിയുടെ 13 മുൻ അംഗങ്ങൾ മത്സരിക്കുന്നു. അംഗങ്ങളു‌ടെ ഉറ്റ ബന്ധുക്കളായ 36 പേരും ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നുണ്ട്.

കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന ദസ്തക്കീർ ചാത്തനൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്ന ആർ. നടേശൻ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അതിയന്നൂർ ഡിവിഷനിലും നിസാർ അമ്പലംകുന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വെളിനല്ലൂർ ഡിവിഷനിലും ബേബി കുട്ടി പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലും ജനവിധി തേടുന്നു.

മലാസ് ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.രാജീവൻ കണ്ണൂർ കണ്ണപുരം പഞ്ചായത്ത് ഒമ്പതാം വാർഡിലും ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ജബ്ബാർ ഉർങ്ങാട്ടരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലും ബദിയ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബഷീർ പനോലൻ മൂത്തേടം ഗ്രാമ പഞ്ചായത്തിലേക്കും മത്സരിക്കുന്നുണ്ട്.

ഒലയ ഏരിയ ഒലയ്യ യൂണിറ്റ് അംഗങ്ങളായിരുന്ന പൂഴിത്തറ സലാം പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലും ഇ.കെ. മുഹമ്മദ് ഫാസിൽ വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലും സുലൈമാനിയ യൂണിറ്റ് അംഗമായിരുന്ന അബു കൊല്ലടിക അമരമ്പലം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലും ജനവിധി തേടുന്നു.

അൽഖർജ് സിറ്റി യൂണിറ്റ് മുൻ ട്രഷറർ പാലപ്പെട്ടി അബൂബക്കർ(സിദ്ദീഖ്) പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡിലും അസീസിയ യൂണിറ്റ് അംഗമായിരുന്ന ഷുക്കൂർ തളിക്കുളം 17-ാം വാർഡിലും സുലൈ ഓൾഡ് സനയ്യ അംഗമായിരുന്ന സദാശിവൻ നായർ നഗരൂർ പഞ്ചായത്ത് ദർശനവട്ടം വാർഡിലും കേളി കുടുംബ വേദി അംഗമായിരുന്ന അഡ്വ. നബീല പാറമ്മൽ മുന്നിയൂർ പഞ്ചായത്ത് ഒന്നാം വാർഡിലും മത്സരിക്കുന്നുണ്ട്.

NRI

തദ്ദേശ തെരഞ്ഞെടുപ്പ്: കൺവൻഷൻ സംഘടിപ്പിച്ച് കേളി ദവാദ്മി ഏരിയ

ദവാദ്മി: കേളി ദവാദ്മി ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ ദവാദ്മി കേളി ഓഫീസിൽ തദ്ദേശ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്‍റ് ബിനു അധ്യക്ഷത വഹിച്ച യോഗം ദവാദ്മി ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ഷാജി പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു.

പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നിവയിൽ കേരളം നേട്ടം കൈവരിച്ചെന്നും ക്ഷേമപെൻഷൻ വർധിപ്പിച്ചതും അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറിയതും ഇ‌ടതുസർക്കാരിന്‍റെ നേട്ടങ്ങളാണെന്നും ഷാജി പ്ലാവിളയിൽ പറഞ്ഞു.

പ്രവാസികളെ ക്ഷേമനിധി വർധിപ്പിച്ചും നോർക്ക അംഗത്വകർക്കായി പ്രവാസി ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കിയതും ഇ‌ടതുസർക്കാരിന്‍റെ നേട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ ഇടതുപക്ഷ സ്ഥാനാർഥികളേയും വിജയിപ്പിക്കുവാൻ എല്ലാ പ്രവാസികളും അക്ഷീണം പ്രവർത്തിക്കണമെന്ന് ഷാജി പ്ലാവിളയിൽ പറഞ്ഞു.

എരിയ ഭാരവാഹികളായ മുജീബ്, മോഹനൻ, ഏരിയ ജീവകാരുണ്യ ചെയർമാൻ മുഹമ്മദ് റാഫി, ഏരിയ കമ്മിറ്റിയംഗം നിസാറുദ്ദീൻ എന്നിവർ സംസാരിച്ചു.

കേളി ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും ജോയിന്‍റ് ട്രഷറർ ഗിരീഷ് നന്ദിയും പറഞ്ഞു.

NRI

കേളി അറേബ്യൻ ബ്രെയിൻ ബാറ്റിൽ: ലിറ്റിൽ ക്രിസ്റ്റൽസ് ചാമ്പ്യന്മാർ

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രാൻഡ്‌മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച "ടിഎസ്‌ടി മെറ്റൽസ് - കേളി അറേബ്യൻ ബ്രെയിൻ ബാറ്റിൽ' പങ്കാളിത്തം കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി.

ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത സ്കൂളുകളിൽ നിന്നായി 100-ൽ പരം വിദ്യാർഥികൾ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി പങ്കെടുത്ത കുട്ടികൾക്കായി ഹൈസ്കൂൾ വിഭാഗത്തിന് 20 ചോദ്യങ്ങളും ഹയർസെക്കൻഡറി വിഭാഗത്തിന് 15 ചോദ്യങ്ങളുമായിരുന്നു ആദ്യ റൗണ്ടിൽ ഉണ്ടായിരുന്നത്.

മത്സരത്തിൽ നിന്ന് 12 പേർ ഫൈനലിൽ പ്രവേശിച്ചു. ഹൈസ്കൂൾ വിഭാഗത്തിലേയും ഹയർസെക്കൻഡറി വിഭാഗത്തിലേയും ആദ്യ പ്രിലിമിനറി റൗണ്ടിലെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ ആറ് ടീമുകളാക്കി തിരിച്ചാണ് ഫൈനൽ റൗണ്ട് നടന്നത്. മൈനസ് മാർക്ക് സംവിധാനവും മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നു.

മത്സരത്തിൽ തമിഴ്നാട് സ്വദേശിയായ ഷാൻ ഗോപാൽ നമ്പിയും മലപ്പുറം സ്വദേശിനിയായ കെ.പി. ദിൽഷാദും ചേർന്ന "ലിറ്റിൽ ക്രിസ്റ്റൽസ്' ടീം 440 പോയിന്‍റ് നേടി കിരീടം നേടി. അറിവിന്‍റെ ലോകത്ത് ജാതി, മതം, ഭാഷ, ദേശം എന്നീ വ്യത്യാസങ്ങൾക്കതീതമായി മനോഹരമായ സംഗമമായിരുന്നു ഷാൻ ഗോപാൽ നമ്പിയും കെ.പി. ദിൽഷാദും വിജയിച്ചത്.

അതുവരെ മുൻ പരിചയമില്ലാത്ത വ്യത്യസ്ത ഭാഷയിൽ, സംസ്കാരത്തിൽ വളർന്ന തമിഴ്നാട് സ്വദേശി ഷാൻ ഗോപാൽ നമ്പിയും മലപ്പുറം സ്വദേശി കെ.പി. ദിൽഷാദും അറിവിന്‍റെ വേദിയിൽ ഒന്നിച്ചപ്പോൾ പുതിയൊരു സൗഹൃദമാണ് വേദിയിൽ തളിരിട്ടത്.

മത്സരത്തിന് ശേഷം സംഘാടകരോട് ഇരുവരുടേയും കുടുംബങ്ങൾ നമ്പറുകൾ ആവശ്യപ്പെട്ടപ്പോൾ പരിപാടികൊണ്ട് സംഘടന ഉദ്ദേശിച്ച ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിച്ചതായി ഗ്രാൻഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.

വിജയികൾക്ക് 55,555 രൂപയും റണ്ണർ അപ്പിനു 33,333 മൂന്നാം സ്ഥാനക്കാർക്ക് 22,222 നാലാം സ്ഥാനക്കാർക്ക് 11,111 അഞ്ചും ആറും സ്ഥാനക്കാർക്ക് 5,555 രൂപയുടെയും ഹനാദി അൽ ഹർബി നൽകുന്ന കാഷ് പ്രൈസുകളും കേളിയുടെ മൊമന്‍റോയും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകി.

440 പോയിന്‍റ് നേടി ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥി ഷാൻ ഗോപാൽ നമ്പിയും അൽ യാസ്മിൻ ഇന്‍റർനാഷണൽ സ്കൂളിലെ കെ.പി ദിൽഷാദും നയിച്ച ടീം ലിറ്റിൽ ക്രിസ്റ്റൽസ് ഒന്നാം സ്ഥാനക്കാരായി.

410 പോയിന്‍റ് നേടി യാര ഇന്‍റർനാഷണൽ സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് ഹാഫിദ്, ലിങ്കീഷ് ശരവണൻ എന്നിവർ നയിച്ച കുദു ക്വിസേഴ്‌സ് രണ്ടാം സ്ഥാനവും 370 പോയിന്‍റ് നേടി ഡ്യൂൺസ് ഇന്‍റർനാഷണൽ സ്കൂളിലെ സുവീർ ഭാതിയ, ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മുഹമ്മദ് ഇബ്രാഹിം എന്നിവർ നയിച്ച എംഎആർ മാർവെൽസ് മൂന്നാം സ്ഥാനവും നേടി.

150 പോയിന്‍റുമായി മോഡേൺ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷണൽ സ്കൂൾ വിദ്യാർഥികളായ ജിബ്രാൻ ഇസ്തിയാഖ്, സൈദ സുകൈന ഹുസൈഫ എന്നിവർ നയിച്ച ടീം മയസ്‌ട്രോ മാസ്റ്റേഴ്സ് നാലാം സ്ഥവവും ഡൽഹി പബ്ലിക് സ്കൂളിലെ ഗൗതം കൃഷ്ണ കാരുമതലത്തിലും മോഡേൺ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷണൽ സ്കൂളിലെ സഫിയ ഫാത്തിമ വയ്യന്നെയും നയിച്ച ഹനാദി ഹീറോസ് അഞ്ചാം സ്ഥാനവും ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിലെ അഹമ്മദ് ഇഹ്സാൻ, മോഡേൺ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷണൽ സ്കൂളിലെ ആബാൻ ഇസ്തിയാഖ് എന്നിവർ നയിച്ച പെർഫെക്റ്റ് പ്യൂരിറ്റൻസ് ആറാം സ്ഥാനവും കരസ്ഥമാക്കി.

സമ്മാനദാന ചടങ്ങിന് കേളി പ്രസിഡന്‍റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഷാജി റസാഖ് ആമുഖ പ്രസംഗം നടത്തി. പബ്ലിസിറ്റി കൺവീനർ ബിജു തായമ്പത്ത് സമ്മാനാർഹരെ സദസിന് പരിചയപ്പെടുത്തി. കുട്ടികൾ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

ഹനാദി അൽ ഹർബി എംഡി പ്രിൻസ് തോമസ് വിജയികൾക്കുള്ള കാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി.

NRI

സലാം കെ. അഹമ്മദിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് വൈസ് പ്രസിഡന്‍റ് സലാം കെ. അഹമ്മദിന് യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

1993-ൽ റിയാദിൽ എത്തിയ സലാം ഒന്നരവർഷം റിയാദിൽ ജോലി ചെയ്തതിന് ശേഷം മൂന്നു പതിറ്റാണ്ടോളം ഹോത്ത ബനീ തമീമിൽ വസ്ത്രവ്യാപാര രംഗത്ത് പ്രവർത്തിച്ചു. കാസർഗോഡ് തെരുവത്ത് ഹൊന്നമൂല സ്വദേശിയാണ്. ഭാര്യ ഖദീജ സലാം. മകൻ ബിലാൽ സലാം.

ആറുവർഷത്തോളമായി കേളി ഹോത്ത യൂണിറ്റിൽ സജീവമായി പ്രവർത്തിക്കുന്ന സലാം, പ്രവർത്തനശൈലിയും സഹജീവികളോടുള്ള സൗഹൃദപരമായ പെരുമാറ്റവും കൊണ്ട് സമൂഹത്തിന്‍റെ ശ്രദ്ധ നേടിയിരുന്നു.

നിലവിൽ യൂണിറ്റ് വൈസ് പ്രസിഡന്‍റിന്‍റെ ചുമതല വഹിച്ച് വരികയായിരുന്നു. ഹോത്ത നാദയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് ആക്ടിംഗ് ട്രഷറർ റഹീം ശൂരനാട് അധ്യക്ഷനായി.

അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്ത് കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതി, ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം, ഏരിയ പ്രസിഡന്‍റ് രാമകൃഷ്ണൻ കൂവോട്, ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ വൈസ് പ്രസിഡന്‍റ് ബഷീർ, ഏരിയ കമ്മിറ്റി അംഗങ്ങൾ സജീന്ദ്രബാബു, സമദ് കൊങ്കത്ത്, എൻ.ജി. രമേഷ്, റെജു, ശ്രീകുമാർ,

കെഎംസിസി ഏരിയ സെക്രട്ടറി സിറാജ്, ഏരിയ ട്രഷറർ റിയാസ്, എച്ച്എംസിഒ സെക്രട്ടറി മുസ്തഫ, വ്യാപാരിയായ സി.കെ. സിദ്ദീഖ്, കേളി ഹോത്ത യൂണിറ്റ് പ്രസിഡന്‍റ് ഉമ്മർ മുക്ത്താർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അൽ അമീൻ, മുഹമ്മദ് കുഞ്ഞി, അഷ്റഫ് സ്റ്റീൽ, സൂഖ് യൂണിറ്റ് പ്രസിഡന്‍റ് ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം ഡേവിഡ് രാജ്, ഹരീക്ക് യൂണിറ്റ് പ്രസിഡന്‍റ് ഫൈസൽ ഖാൻ, എക്സിക്യൂട്ടീവ് അംഗം ബിനോയ് തോമസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

യൂണിറ്റിന്‍റെ ഉപഹാരം അംഗങ്ങൾ സലാം കെ. അഹമ്മദിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി കെ.എസ്. മണികണ്ഠൻ സ്വാഗതം പറഞ്ഞു. യാത്ര പോകുന്ന സലാം കെ. അഹമ്മദ് നന്ദി രേഖപ്പെടുത്തി.

NRI

കേളി ദവാദ്മി എരിയ കൺവൻഷൻ സംഘടിപ്പിച്ചു

ദവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളി ഓഫീസിൽ സംഘടിപ്പിച്ച എരിയ കൺവൻഷൻ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതം പറഞ്ഞു.

കേളി ദവാദ്മി ഏരിയയെ ടൗൺ യൂണിറ്റ്, സനയ്യ യൂണിറ്റ് എന്നീ പേരുകളിൽ വിഭജിച്ചു. പി. ബിനു പ്രസിഡന്‍റ്, സലിംനൂഹ് കണ്ണ് വൈസ് പ്രസിഡന്‍റ്, ലിനീഷ് സെക്രട്ടറി, അനസ് ജോയിന്‍റ് സെക്രട്ടറി, സുൾഫി ട്രഷറർ, സുനിൽകുമാർ ജോയിന്‍റ്ട്രഷറർ എന്നിവരെ ടൗൺ യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

NRI

ആഗോളവത്കരണ നയങ്ങൾക്കുള്ള ബദൽ; കേരള സർക്കാരിന്‍റെ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് കേളി 

റിയാദ്: നവകേരള സൃഷ്‌ടി ലക്ഷ്യം വച്ച് കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.  

കേരളത്തിന്‍റെ വികസനത്തിന് വലിയ സംഭാവന ചെയ്യുന്ന പ്രവാസി പെൻഷൻ പദ്ധതിക്കായി 70 കോടി രൂപയാണ് നീക്കിവച്ചത്. പ്രവാസി സമൂഹത്തിന് ഏറെ ആഹ്ലാദം നൽകുന്ന പ്രഖ്യാപനമാണിത്.

അതിദാരിദ്ര്യം പരിഹരിക്കുകയെന്ന ലോക ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്തിലൂടെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വീണ്ടും മാതൃകയാകുകയാണ് കേരളം.

ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം അടിസ്ഥാന വർഗത്തെ ചേർത്ത് പിടിക്കുന്നതിനും സർക്കാർ ഊന്നൽ നൽകി.

പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന ആത്മാർഥത അഭിനന്ദനാർഹമാണെന്നും കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

NRI

ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി "ഹൃദയപൂർവ്വം കേളി' (ഒരു ലക്ഷം പൊതിച്ചോർ) പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് തരിയോട് യൂണിറ്റ് മുഖേന കിടപ്പ് രോഗികൾക്കു നൽകുന്ന ഭക്ഷ്യകിറ്റുകളുടെ രണ്ടാം ഘട്ടവിതരണം സിപിഎം വൈത്തിരി ഏരിയ സെക്രട്ടറി യൂസഫ് നിർവഹിച്ചു.

പാലിയേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഎം വൈത്തിരി ഏരിയാ കമ്മിറ്റി അംഗം അനീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഎം തരിയോട് ലോക്കൽ സെക്രട്ടറി വിനോദ് മാസ്റ്റർ, ലോക്കൽ കമിറ്റി അംഗം കെ.ടി. ബിജു, വാർഡ് മെമ്പർ ഉണ്ണി, പ്രവാസി സംഘം തരിയോട് യൂണിറ്റ് സെക്രട്ടറി കാസിം, കേളി അംഗങ്ങളായിരുന്ന അഷറഫ് മേപ്പാടി, പൗലോസ് എന്നിവർ സംസാരിച്ചു.

നിലവിൽ 45 കിടപ്പ് രോഗികളെയാണ് പാലിയേറ്റിവിന്‍റെ സംരക്ഷണയിൽ ഉള്ളത്. ഇവർക്കുള്ള അവശ്യ സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യ കിറ്റുകളാണ് തുടർച്ചയായി രണ്ടാം തവണ കേളി നൽകുന്നത്. പാലിയേറ്റിവ് യൂണിറ്റ് കൺവീനർ മുസ്തഫ പറക്കാട് സ്വാഗതവും പാലിയേറ്റിവ് യൂണിറ്റ് വൈസ് ചെയർമാൻ കെ. ഷിബു നന്ദിയും പറഞ്ഞു.

NRI

കേളി കുടുംബവേദി സ്തനാർബുദ ബോധവത്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

റിയാദ്: കേളി കുടുംബവേദി അൽ അബീർ മെഡിക്കൽ സെന്‍റർ ഷുമേസിയുടെ സഹകരണത്തോടെ സ്തനാർബുദ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഒക്ടോബർ - സ്തനാർബുദ ബോധവത്കരണ മാസമായ "പിങ്ക് മാസം' ആചരിക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്തനാർബുദത്തിന്‍റെ തുടക്കഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും ഗവേഷണം പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങളിൽ ബോധവത്കരണം വളർത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. അൽ അബീർ മെഡിക്കൽ സെന്‍ററിലെ ഡോ. ആയിഷ തരിഖ് ബോധവത്കരണ ക്ലാസെടുത്തു.

വൈകിയുള്ള പ്രസവം, മുലയൂട്ടൽ ഒഴിവാക്കൽ, ഹോർമോൺ മരുന്നുകളുടെ ദീർഘകാല ഉപയോഗം, പാരമ്പര്യം എന്നിവ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണെന്നും പ്രത്യേകിച്ച് പ്രവാസികളിൽ വ്യായാമമില്ലായ്മ, അമിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗം, ഉറക്കക്കുറവ്, മാനസിക സമ്മർദം എന്നിവയും അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും ഡോക്ടർ വിശദീകരിച്ചു. നിരവധി വനിതകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.

ഡോക്ടർമാരായ മരിയ മെക്ലൻ‌, സൈമ ഇഖ്ബാൽ എന്നിവർ മോഡറേറ്റർമാരായിരുന്നു. കേളി കുടുംബവേദി പ്രസിഡന്‍റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, വൈസ് പ്രസിഡന്‍റ് വി.എസ്. സജീന, ജോയിന്‍റ് സെക്രട്ടറിമാരായ ഗീത ജയരാജ്, സിജിൻ കൂവള്ളൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ, വിജില ബിജു, ജി.പി. വിദ്യ, വി.കെ. ഷഹീബ, സന്ധ്യ രാജ്, അൽ അബീർ മാർക്ക്കിംഗ് സൂപ്രവൈസർ ജോബി ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

NRI

നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ച് കേളി ബത്ഹ ഏരിയ

റിയാദ്: നോർക്ക ഐഡി - നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ. ഹനാദി അൽ ഹർബി കോൺട്രാക്ടിംഗ് കമ്പനിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ബത്ഹ ലൂഹ ഹാളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെ നടന്ന ക്യാമ്പിൽ നിരവധി മലയാളികൾ പങ്കെടുത്തു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ മലയാളികൾക്കും നോർക്ക ഐഡി ലഭ്യമാക്കി അവർക്ക് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ സംരക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സാധാരണക്കാരായ പ്രവാസികൾക്ക് ക്യാമ്പ് വളരെയധികം ഉപകാരപ്രദമായെന്ന് പങ്കെടുത്തവർ പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത്, ജ്യോതീഷ് കോറോത്ത്, പി.എ. ഹുസെെൻ, മൂസ കൊമ്പൻ, ദീപ, അനസ്, ജയകുമാർ പുഴക്കൽ, അരുൺ, സുധീഷ് തറോൽ, സൗബീഷ് കള്ളിയിൽ, രാജേഷ് ചാലിയാർ, ഫൈസൽ അലയാൻ, ഷഫീഖ് ആലുക്കൽ, മൻസൂർ അലി തുടങ്ങിയവർ രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ നടത്തി.

മുഖ്യ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, കേന്ദ്രകമ്മിറ്റി അംഗം രാമകൃഷണൻ, ബത്ഹ രക്ഷാധികാരി സെക്രട്ടറി മോഹൻദാസ്, മർഗബ് രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി അനിൽ അറക്കൽ, ഏരിയ ആക്ടിംഗ് സെക്രട്ടറി ഫക്രുദ്ദീൻ മമ്പാട്, ഏരിയ ട്രഷറർ സലിം മടവൂർ, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ, തങ്കച്ചൻ, ഇസ്മായിൽ കൊടിഞ്ഞി, മർഗബ് രക്ഷാധികാരി സമിതി അംഗം വിനോദ്, ഏരിയ കമ്മിറ്റി അംഗം സലിം അംലാദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

ബത്ഹ ഏരിയയിലെയും മറ്റ് ഏരിയകളിലെയും അംഗങ്ങൾക്കൊപ്പം പൊതുസമൂഹത്തിൽ നിന്നും നിരവധി മലയാളികളും ക്യാമ്പ് പ്രയോജനപ്പെടുത്തി.

NRI

കേളി സിൽവർ ജൂബിലി: ലോഗോ പ്രകാശനം ചെയ്തു

റിയാദ്: 25 വർഷം പൂർത്തിയാക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്‍റെ മുന്നോടിയായി "സിൽവർ ജൂബിലി ലോഗോ' പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു.

2000ത്തിന്‍റെ അവസാനത്തോടെ റിയാദിൽ ഒരുകൂട്ടം പുരോഗമന ആശയക്കരായ ചെറുപ്പക്കാർ ഒത്തുകൂടി മലയാളികളായ സാധാരണ തൊഴിലാളികൾക്ക് താങ്ങാവുന്ന ഒരു സംഘടനയ്ക്ക് രൂപം നൽകുവാൻ തീരുമാനം എടുക്കുകയും 2001 ജനുവരി ഒന്നിന് റിയാദ് കേന്ദ്രമായി കേളി കലാസാംസ്കാരിക വേദിക്ക് രൂപം നൽകുകയുമായിരുന്നു.

തുടർന്ന് അവഗണിക്കപ്പെടുന്ന പ്രവാസി സമൂഹത്തിന്‍റെ ഉന്നമനത്തിനായി ഒട്ടനവധി പരിപാടികൾക്ക് രൂപം നൽകുകയും വിരഹത്തിന്‍റെ വിരസതകൾ മാറ്റി അപരന് കൈതാങ്ങാവുന്ന ഒരു സംഘടനയ്ക്ക് രൂപം നൽകി എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖ് പറഞ്ഞു.

രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖും പ്രസിഡന്‍റ് സെബിൻ ഇഖ്ബാലും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് സംഘടന രൂപം നൽകിയിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

സംഘാടക സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്. കേളി ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടന്തോർ, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, കേളി വൈസ് പ്രസിഡന്‍റുമാരായ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി എന്നിവർ ആശംസകൾ അർപ്പിച്ചു.

സംഘാടക സമിതി കൺവീനർ സുനിൽകുമാർ സ്വാഗതവും ചെയർമാൻ ഷാജി റസാഖ് നന്ദിയും പറഞ്ഞു.

NRI

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ച് കേളി

റിയാദ്: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ മൂന്നാമത് അനുസ്മരണ ദിനം ആചരിച്ച് കേളി കലാസാംസ്കാരിക വേദി.

ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കേളി കുടുംബവേദി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ സീബ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

കേരള പോലീസിനെ നവീകരിക്കുന്നതിലും ജനസൗഹൃദമാക്കുന്നതിലും കോടിയേരി വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതിൽ അദ്ദേഹം കാണിച്ച മാതൃക മുന്നോട്ടുള്ള കുതിപ്പിന് എന്നും ഊർജം പകരുന്നതാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗവും പ്രസിഡന്‍റുമായ സെബിൻ ഇഖ്ബാൽ, ജോയിന്‍റ് സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, ജോയിന്‍റ് സെക്രട്ടറി സിജിൻ കൂവള്ളൂർ മലാസ് ഏരിയയിൽ നിന്നും ഫൈസൽ കൊണ്ടോട്ടി, നൗഷാദ് കളമശേരി, സനയ അർബൈനിൽ നിന്നും ഹരിദാസൻ എന്നിവർ കോടിയേരിയെ അനുസ്മരിച്ചു.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.

Latest News

Corehub Up