"ഉറപ്പായും വോട്ട് ചെയ്യാം’: പറന്ന് പറന്ന് വയനാടൻ തുന്പി
Tuesday, April 23, 2024 7:23 AM IST
കൽപ്പറ്റ: ഒരു തുന്പിയും ഒരു നാടും ഒരു തെരഞ്ഞെടുപ്പും. എപിതെമിസിസ് വയനാടൻസിസ് എന്ന വയനാടൻ തുന്പിയും നാടു ചുറ്റുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിൽ ഒരു തുന്പിയും ഇടം പിടിച്ചത്. വയനാട് ജില്ലാ ഭരണകൂടം തയാറാക്കിയ പ്രത്യേക ഇലക്ഷൻ മാസ്ക്കോട്ട് സ്വീറ്റിയാണ് ഇതിനകം സമൂഹമാധ്യമങ്ങളിലും തരംഗമായത്.

കരുത്തുറ്റ ജനാധിപത്യത്തിനായി വോട്ടവകാശം വിനിയോഗിക്കാം എന്ന സന്ദേശവുമായാണ് സ്വീറ്റി നാടാകെ പറക്കുന്നത്. വോട്ടവകാശ സന്ദേശ പ്രചാരണത്തിൽ അരങ്ങിലെത്തിയ ഈ അപൂർവ തുന്പിയുടെ വിശേഷങ്ങളാണ് ഒട്ടേറെ ആളുകൾ തിരയുന്നത്.

റെഡ് റെന്പഡ് ഹാക്ക് ലെറ്റ് എന്ന പേരിലും ഈ തുന്പി അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ നീലഗിരിയിലും കൂർഗ് മലനിരകളിലും വയനാടിനെ കൂടാതെ ഈ തുന്പിയുടെ സാന്നിധ്യമുണ്ട്. സാധാരണഗതിയിൽ ഒക്ടോബർ മാസത്തിലാണ് ഈ തുന്പികളുടെ സഞ്ചാരം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിവേക് ചന്ദ്രനും സുബിൻ കെ.ജോസും ചേർന്ന സംഘമാണ് ഈ തുന്പിയെ വയനാട്ടിൽ നിന്നും അടുത്തിടെ കണ്ടെത്തിയത്.

പശ്ചിമഘട്ടത്തിലെ മാറുന്ന കാലാവാസ്ഥയിൽ ഈ തുന്പിയുടെ വംശപരന്പരകൾ ഇന്ന് അപ്രത്യക്ഷമാകുന്നവയുടെ പട്ടികയിലുണ്ട്. ഈ സാഹചര്യത്തിൽ ഈ തുന്പികളുടെ വംശസംരക്ഷണത്തിനുള്ള ആഹ്വാനം കൂടിയാണ് സ്വീറ്റി ഇലക്ഷൻ മാസ്ക്കോട്ട് കാന്പയിനിലൂടെ പങ്കുവെക്കുന്നത്.

സ്പ്രെഡിംഗ് വയനാട്സ് ഇലക്ഷൻ എന്തുസിയാസം ത്രു എപിതെമിസ് വയനാടൻസിസ് എന്നതാണ് സ്വീപ് വയനാടിന്‍റെ സ്വീറ്റിയുടെ വിപുലീകരണം. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്വീറ്റിയും തിരക്കിലാണ്. സ്വീപിന്‍റെ നേതൃത്വത്തിൽ സ്വീറ്റി വിപുലമായ പ്രചാരണത്തിന്‍റെ ഭാഗമായി എല്ലായിടത്തും പറന്നെത്തുന്നു. ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ടവകാശം പാഴാക്കരുത്. രാഷ്ട്ര നിർമിതിയിൽ നമ്മൾക്കും പങ്കാളിയാകാമെന്നാണ് ഈ വയനാടൻ തുന്പിയും ഓർമിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വീകരിക്കാൻ ഒരുങ്ങിയ സ്വീറ്റിയെ കളക്ട്രേറ്റ് അങ്കണത്തിലും വരേവറ്റു. ജില്ലാ കളക്ടർ ഡോ. രേണുരാജ്, തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ നികുഞ്ച്കുമാർ ശ്രീവാസ്തവ, ചെലവ് നിരീക്ഷകൻ കൈലാസ് പി. ഖെയ്ക്ക് വാദ്, എഡിഎം കെ. ദേവകി, തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സബ്കളക്ടറും അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറുമായ മിസൽ സാഗർ ഭരതാണ് മുൻ കൈയ്യെടുത്താണ് സ്വീറ്റി മാസ്ക്കോട്ട് ആശയം സാക്ഷാത്കരിച്ചത്. സ്വീപിന്‍റെ ഭാഗമായി നിരവധി വോട്ടർ ബോധവത്കരണ പരിപാടികളാണ് ജില്ലയിൽ അരങ്ങേറിയത്. യുവാക്കൾ, കന്നിവോട്ടർമാർ തുടങ്ങി മുതിർന്ന വോട്ടർമാർക്കിടയിലും വേറിട്ട പ്രാചരണ പരിപാടികൾ ശ്രദ്ധനേടിയിരുന്നു. സ്വീപ് നോഡൽ ഓഫീസർ പി.യു. സിത്താര, ജില്ലാ കോർഡിനേറ്റർ എസ്. രാജേഷ്കുമാർ, ഇലക്ഷൻ ലിറ്ററസി ക്ലബുകൾ, നെഹ്റുയുവക് കേന്ദ്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികൾ അരങ്ങേറിയത്.