ദി ഹോളി ബൈബിള്‍ ആപ്പിന് ക്രിയേറ്റീവ് മിനിസ്ട്രി അവാര്‍ഡ്
ദി ഹോളി ബൈബിള്‍ ആപ്പിന്  ക്രിയേറ്റീവ് മിനിസ്ട്രി അവാര്‍ഡ്
Sunday, April 14, 2024 1:02 AM IST
കൊച്ചി: കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) ഏര്‍പ്പെടുത്തിയിട്ടുള്ള ക്രിയേറ്റീവ് മിനിസ്ട്രി അവാര്‍ഡ് ദി ഹോളി ബൈബിള്‍-ഓഡിയോ ആന്‍ഡ് ടെക്‌സ്റ്റ് എന്ന മൊബൈല്‍ ആപ്ലിക്കേഷന് സമ്മാനിച്ചു.

ബംഗളൂരുവിലെ എന്‍ബിസിഎല്‍സിയില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താന്‍പേട്ട് ബിഷപ്പും സിസിബിഐ കമ്മീഷന്‍ ഫോര്‍ ബൈബിളിന്‍റെ ചെയര്‍മാനുമായ ഡോ. ആന്‍റണിസാമി പീറ്റര്‍ അബിര്‍ പുരസ്‌കാരം സമ്മാനിച്ചു.

കൊച്ചി ആസ്ഥാനമായുള്ള എലോയിറ്റ് ഇന്നൊവേഷന്‍സാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ആപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫാ. ജോസുകുട്ടി തോമസ്, എലോയിറ്റ് സിഇഒ തോംസണ്‍ ഫിലിപ്പ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.


തിരുവെഴുത്തുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭ്യമാക്കുന്നതിനുള്ള സംഭാവനയ്ക്കാണ് ആപ്പിന് ഈ അവാര്‍ഡ് ലഭിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും ലഭിക്കുന്ന ഈ ആപ്പില്‍ ഇരുപതിലധികം ഭാഷകള്‍ ഉള്‍ക്കൊള്ളുന്നു. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, ആസാമീസ് തുടങ്ങിയ പ്രധാന ഭാഷകളിലെ ബൈബിളുകളും ഇതില്‍ ഉള്‍പ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.