ബിഷികേക്: മധ്യേഷ്യയിലെ ഏറ്റവും ഉയരമുള്ള ലെനിൻപ്രതിമ കിർഗിസ്ഥാനിലെ ഓഷ് നഗരത്തിൽനിന്നു നീക്കം ചെയ്തു. സോവിയറ്റ് നേതാവായിരുന്ന ലെനിന്‍റെ പ്രതിമ 50 കൊല്ലം മുന്പാണ് കിർഗിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരത്തിൽ സ്ഥാപിച്ചത്. അന്ന് കിർഗിസ്ഥാൻ സോവ്യറ്റ് യൂണിന്‍റെ ഭാഗമായിരുന്നു.

അതേസമയം, പ്രതിമ നീക്കിയതിൽ റഷ്യയെ പിണക്കാത്ത വിശദീകരണമാണു കിർഗിസ്ഥാൻ നല്കിയത്. നഗരത്തിന്‍റെ വാസ്തു സൗന്ദര്യം കൂട്ടുന്നതിന്‍റെ ഭാഗമായിരുന്നത്രേ നടപടി. റഷ്യയിലും മുന്പ് ലെനിൻ പ്രതിമകൾ നീക്കം ചെയ്തിട്ടുള്ളതും കിർഗിസ് അധികൃതർ ചൂണ്ടിക്കാട്ടി.


ഇതിനിടെ, റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഒരാഴ്ച മുന്പ് സോവ്യറ്റ് ഏകാധിപതി സ്റ്റാലിന്‍റെ പ്രതിമ സ്ഥാപിച്ചിരുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ സബ്‌വേ സ്റ്റേഷനിലാണു സ്ഥാപിച്ചിരിക്കുന്നത്.