x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംപിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദിച്ച കേസ്: രണ്ടാം പ്രതി അറസ്റ്റില്‍

വെബ് ഡെസ്ക്
Published: September 4, 2026 11:36 PM IST | Updated: September 4, 2026 11:36 PM IST

ഇബ്നു റാഷിദ്

വണ്ടൂര്‍: പി.വി. അബ്ദുല്‍ വഹാബ് എംപിയുടെ ഡ്രൈവറെയും ഭാര്യയെയും മകനെയും മര്‍ദിച്ച കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. കരുണായപടി സ്വദേശി പൂലാടന്‍ ഹൗസില്‍ ഇബ്‌നു റാഷിദ് ആണ് (35) പിടിയിലായത്. കഴിഞ്ഞ മാസം 13നായിരുന്നു കേസിനാസ്പദമായ സംഭവം.കേസിലെ ഒന്നാംപ്രതി

വിഷ്ണു അടക്കം രണ്ട് പേര്‍ ഒളിവിലാണ്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന എം.പിയുടെ ഡ്രൈവറായ സിദ്ദീഖ്, മകന്‍ അമല്‍ ശാരിഖ്, ഭാര്യ മകന്റെ മൂന്ന് വയസ് പ്രായമുള്ള കുട്ടി എന്നിവരെ നാലംഗ സംഘം മര്‍ദ്ദിച്ചെന്നാണ് കേസ്. വാഹന പാര്‍ക്കിംഗ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. കാര്‍ ബ്ലോക്ക് ചെയ്ത് അമല്‍ ശാരിഖിനെയും കാറിലുണ്ടായിരുന്ന സിദ്ദീഖിന്‍റെ ഭാര്യയെ അടക്കം മര്‍ദിക്കുകകയും ചെയ്തുവെന്നാണ് പരാതി. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. കേസിലെ പ്രധാന പ്രതിയെ അടക്കം രണ്ടുപേരെ ഉടന്‍ പിടികൂടുമെന്ന് സിഐ ഇ. ഗോപകുമാര്‍ പറഞ്ഞു.

Tags : arrested. NattuVishasham DistrictNews

Recent News

Corehub Up