x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോന്നിയിൽ നായ ആക്രമണത്തിൽ നിരവധി പേർക്കു പരിക്ക്

വെബ് ഡെസ്ക്
Published: August 6, 2026 11:26 PM IST | Updated: August 6, 2026 11:26 PM IST

പ്രതീകാത്മക ചിത്രം

കോന്നി: പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വഴിയാത്രക്കാർക്കും സമീപവാസികൾക്കുമാണ് നായയുടെ കടിയേറ്റത്. അക്രമാസക്തനായ നായ മുന്നിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

വളർത്തുനായ ആണെന്നു പറയുന്നു. ഇതിനെ വഴിയിൽ ഉപേഷിതാണെന്നും സ്ഥല വാസികൾ പറഞ്ഞു. നായയുടെ ഉടമസ്ഥനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. തെരുവുകളിൽ ഇറങ്ങിനടക്കുന്ന വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ വേണ്ടത്ര സുരക്ഷ ഉറപ്പാക്കാത്തതിനെതിരേ പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത കാട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വളർത്തു നായ്ക്കൾ തെരുവിലെത്തിയാൽ അവ കൂടുതൽ ആക്രമണകാരികളായി മാറാറുണ്ട്.

Tags : Nattuvishesham Local News

Recent News

Corehub Up