x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന് പ്രയാസരഹിതം: പി.എം.എ. സലാം


Published: November 27, 2025 08:12 AM IST | Updated: November 27, 2025 08:12 AM IST

മലപ്പുറം: കേരളത്തിലേത് ഇടതുപക്ഷമല്ല, ജനവിരുദ്ധ പക്ഷമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്‍റെ വലിയ വിജയങ്ങളെല്ലാം അതാണ് തെളിയിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന് പ്രയാസരഹിതമാണ്.

വോട്ടർമാരോടൊപ്പം നിൽക്കുക എന്നത് മാത്രമാണ് ചെയ്യുന്നത്. അവരുടെ ദുരനുഭവങ്ങൾ ഓർമപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. വോട്ടർമാർ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. വലിയ വിജയം യുഡിഎഫിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇടതുപക്ഷ സർക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടായ അനുഭവങ്ങളാണ് പറയാനുള്ളത്. നിത്യജീവിതത്തിൽ അനുഭവിക്കുന്നത് അവരെ ഓർമപ്പെടുത്തുക എന്നത് മാത്രമാണ് യുഡിഎഫ് പ്രവർത്തർ ചെയ്യുന്നത്. കഴിഞ്ഞ പത്തുകൊല്ലത്തെ ഭരണം കാരണം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഓർമപ്പെടുത്തേണ്ട ആവശ്യമേ ഞങ്ങൾക്കുള്ളൂ.


പത്തുവർഷം മുന്പ് പിണറായി വിജയൻ അധികാരത്തിലെത്തുന്പോൾ ഒരു ലിറ്റർ വെളിച്ചെണ്ണക്ക് നൂറൂരൂപയായിരുന്നു. ഇന്നത് നാലിരട്ടി വർധിച്ച് അഞ്ഞൂറു വരെ എത്തി ഇപ്പോൾ 450 ആണ്. നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കുത്തനെ കൂടി എന്നതിനുള്ള ഉദാഹരണം മാത്രമാണിത്. എല്ലാ സാധനങ്ങൾക്കും ക്രമാതീതമായി വില വർധിച്ച കാലമാണിത്. ജനങ്ങളുടെ നിത്യബജറ്റ് തകരാറിലായ കാലം. എന്നാൽ വിപണിയെ പിടിച്ചുനിർത്താനോ ജനങ്ങൾക്ക് കൈതാങ്ങാകാനോ സർക്കാരിനാകുന്നില്ല.

ഒരു നടപടിയും സർക്കാരിന്‍റെ ഭാഗത്തുനിന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകുന്ന പൊതുവിതരണ കേന്ദ്രങ്ങളിലാകട്ടെ സാധനങ്ങളൊന്നും തന്നെയില്ല എന്നതാണ് അവസ്ഥ. മാവേലി സ്റ്റോറുകളും സപ്ലൈകോ ഒൗട്ട്ലറ്റുകളുമെല്ലാം നോക്കുകുത്തിയായിരിക്കുകയാണ്. ജനങ്ങൾ പ്രയാസപ്പെടുന്പോൾ ആ പ്രയാസം ഇരട്ടിപ്പിക്കുന്ന നടപടികളാണ് സർക്കാർ വകുപ്പുകളെല്ലാം ചെയ്യുന്നത്. നികുതികൾ കുത്തനെ കൂട്ടി. നികുതി വർധനവ് നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും വീട് നികുതി വർധിപ്പിക്കുക എന്ന് പറയുന്പോൾ സർക്കാർ എത്രമാത്രം ക്രൂരതയാണ് ജനങ്ങളോട് കാണിക്കുന്നത് എന്ന് ഉൗഹിക്കാനാകുമെന്നും പി.എം.എ. സലാം പറഞ്ഞു.


കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ രാജ്യത്തിന്‍റെ അടിസ്ഥാന തത്വങ്ങൾ ഇല്ലാതാക്കുകയാണ്. ജനാധിപത്യവും മതനിരപേക്ഷതയും വിശ്വാസ സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നു. അതിന് വേണ്ടി ഭരണഘടന വിരുദ്ധ നിയമങ്ങൾ കൊണ്ടുവരുന്നു. നിയമനിർമാണം നടത്തുന്നു. പാവപ്പെട്ടവർക്കായി ഒന്നും ചെയ്യാതെ വർഗീയത കൊണ്ടുമാത്രം ജീവിച്ചുപോകുന്ന പാർട്ടിയാണ് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags : local nattuvishesham PMA Salam

Recent News

Corehub Up