x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്നുതീരും, ഷൊർണൂർ- കുളപ്പുള്ളി റോഡിന്‍റെ ശനിദശ?

വെബ് ഡെസ്ക്
Published: September 2, 2026 05:20 AM IST | Updated: September 2, 2026 05:20 AM IST

തകർന്നുകിടക്കുന്ന ഷൊർണൂർ- കുളപ്പുള്ളി റോഡ്.

ഷൊർണൂർ: കുളപ്പുള്ളി -ഷൊർണൂർ റോഡ് തകർന്നടിഞ്ഞു. തൃശൂരടക്കമുള്ള നഗരങ്ങളിലെ പ്രധാന ആശുപത്രികളിലേക്ക് അത്യാസന്നനിലയിലുള്ള രോഗികളെ കൊണ്ടുപോകുന്ന പ്രധാന റോഡാണിത്.

ആംബുലൻസുകളടക്കമുള്ളവ ഇതു വഴിയാണ് നരകതുല്യമായ യാത്ര ചെയ്യുന്നത്. ഇതിനു പുറമെ നിരവധി വാഹനങ്ങൾക്ക് പല സ്ഥലങ്ങളിലേക്കും പോകേണ്ട പാത കൂടിയാണിത്.

ഷൊർണൂർ പിഡബ്ല്യുഡി ഓഫീസിന്‍റെ മൂക്കിനുതാഴെക്കൂടി പോകുന്ന പാത തകർന്നു തരിപ്പണമായിട്ട് വർഷമൊന്നു പിന്നിട്ടുകഴിഞ്ഞു. കുളപ്പുള്ളി മുതൽ ഷൊർണൂർ വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ ഒന്നുംചെയ്യാത്ത സ്ഥിതിയാണ്. പൊട്ടിത്തകർന്ന റോഡിലൂടെ കാൽനടയാതപോലും ദുഷ്കരമാണ്. വാഹനങ്ങൾ പലതും അപകടത്തിൽപ്പെടുന്നതും പതിവാണ്.

Tags : Nattuvishesham DistrictNews

Recent News

Corehub Up