ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
Tuesday, February 27, 2024 12:26 AM IST
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം - 2 / പ്രഫ. സാബു ജോസഫ്
കേരളം പടിഞ്ഞാറ് അറബിക്കടലാലും കിഴക്കുഭാഗത്ത് പശ്ചിമഘട്ടത്താലും വേർതിരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ, വേനൽക്കാലത്ത്, ഉയർന്ന ആർദ്രതയുള്ള കഠിനമായ ചൂടും കേരളം അഭിമുഖീകരിക്കുന്നു. എൻവയോൺമെന്‍റൽ സയൻസ് ആൻഡ് പൊലൂഷൻ റിസർച്ച് ജേർണലിൽ, 40 വർഷത്തെ (1980-2019) കേരളത്തിന്‍റെ കാലാവസ്ഥാ ഡാറ്റ ഉപയോഗിച്ച് നിനു കൃഷ്ണൻ ഈ വർഷം നടത്തിയ ഒരു പഠനത്തെ അടിസ്ഥാനമാക്കി, പ്രതിദിന ശരാശരി താപനില 16.5 ഡിഗ്രി സെൽഷ‍സ് മുതൽ 32.6 ഡിഗ്രി സെൽഷ‍സ്‌ വരെ കേരളത്തിൽ വ്യത്യാസപ്പെടുന്നു. പ്രതിദിന ശരാശരി താപനില പ്രതിവർഷം 0.013 ഡിഗ്രി സെൽഷ‍സ് എന്ന നിലയിൽ വർധിക്കുന്നു. 40 വർഷത്തെ പഠനങ്ങൾ കാണിക്കുന്നത് കേരളത്തിന്‍റെ ഉപരിതല താപനില 0.54 ഡിഗ്രി സെൽഷസ് വർധിച്ചു എന്നതാണ്.

100 വർഷത്തെ ഭാവി പ്രവചനം കാണിക്കുന്നത് താപനിലയിൽ 1.35 ഡിഗ്രി സെൽഷ‍സിന്‍റെ വർധനയാണ്. പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളുടെ കിഴക്കൻ ഭാഗങ്ങളിൽ പ്രതിദിന ശരാശരി താപനിലയിൽ ഉയർന്ന നിരക്ക് കാണിക്കുന്നു. 2022ലെ ഉയർന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ് (39.7 ഡിഗ്രി സെൽഷസ്). തൊട്ടുപുറകെ പാലക്കാട് (39.2 ഡിഗ്രി സെൽഷസ്), കോട്ടയം (38 ഡിഗ്രി സെൽഷസ്), കൊച്ചി (37.4 ഡിഗ്രി സെൽഷസ്) എന്നിവയാണ്. ഈ വർഷം മാർച്ചിൽ പാലക്കാട്ട് 40.3 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തി. ആർദ്രത കൂടിയ കാലാവസ്ഥയിൽ കേരളത്തിന്‍റെ പല പ്രദേശങ്ങളും ഇപ്പോൾ ചൂടിൽ ഉരുകുകയാണ്.

അതേസമയം, കേരള ഗവൺമെന്‍റിന്‍റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിന്‍റെ (ഐസിസിഎസ്) 2022ലെ പഠനറിപ്പോർട്ട് അനുസരിച്ച്, കേരളത്തിന്‍റെ 1971-2020 വർഷങ്ങളിലെ ശരാശരി താപനിലയേക്കാൾ 2022ൽ കേരളത്തിന്‍റെ ശരാശരി വാർഷിക ഭൂപ്രതല താപനില +0.45 ഡിഗ്രി സെൽഷ‍സായി കൂടിയിട്ടുണ്ട്. അങ്ങനെ, 1987ഉം 2022ഉം കേരളത്തിന് ഏറ്റവും ചൂടേറിയ ആറാമത്തെ വർഷമായിരുന്നു. എന്നിരുന്നാലും, കേരളത്തിലെ ഏറ്റവും ചൂടേറിയ വർഷം +0.97 ഡിഗ്രി സെൽഷസ് ചൂട് കൂടുതൽ രേഖപ്പെടുത്തിയ 2016 ആണ്, തുടർന്ന് +0.88 ഡിഗ്രി സെൽഷസ് ചൂടോടുകൂടി 2019 ഉം.

അതുപോലെ, ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ പത്തു വർഷങ്ങളിൽ ഒമ്പതു വർഷവും 2013-2022 ദശകത്തിൽപ്പെടുന്നവയാണ്. ആയതിനാൽ, കഴിഞ്ഞ ദശകത്തിലെ കേരളത്തിന്‍റെ വാർഷിക ശരാശരി താപനിലയും കാണിക്കുന്നത് കഴിഞ്ഞ ദശകം ഏറ്റവും ചൂടേറിയ ദശകമായിരുന്നു എന്നതാണ്. ആഗോള ശരാശരി ഉപരിതല താപനിലയിലും ഇന്ത്യയിലെ മുഴുവൻ ശരാശരി വാർഷിക താപനിലയിലും താപവർധന പ്രവണതകൾക്ക് അനുസൃതമാണ് കേരളത്തിലെ ശരാശരി താപനിലയുടെ താപന പ്രവണത.

എന്നാൽ, കേരള ഗവൺമെന്‍റിന്‍റെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന്‍റെ ‘കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പ്രവർത്തനപദ്ധതി 2023-2030’ റിപ്പോർട്ടിൽ, 1990-2019 കാലഘട്ടത്തിലെ കാലാവസ്ഥാ ഡാറ്റ ഉപയോഗിച്ച് ആർസിപി 4.5, ആർസിപി 8.5 പ്രവചന മോഡലിംഗ് പഠനത്തിലൂടെ, കേരളത്തിലെ ഉപരിതല താപനില എല്ലാ ജില്ലകളിലും വർധിക്കുമെന്ന് പ്രവചിക്കുന്നു. എല്ലാ ജില്ലകളിലും വേനൽക്കാലത്ത് പരമാവധി താപനില ആർസിപി 4.5 പ്രകാരം 1.0 മുതൽ 1.5 ഡിഗ്രി സെൽഷസ് വരെയും, ആർസിപി 8.5 പ്രകാരം 1.5 മുതൽ 2.0 ഡിഗ്രി സെൽഷസ് വരെയും വർധന പ്രവചിക്കുന്നു. കൂടാതെ മിക്ക ജില്ലകളിലും ആർസിപി 4.5, 8.5 പ്രകാരം ശൈത്യകാലത്തെ കുറഞ്ഞ താപനില 1.0 മുതൽ 2.0 ഡിഗ്രി സെൽഷസ് വരെ വർധന പ്രവചിക്കുന്നു. ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് താപനില വർധനയ്ക്ക് കൂടുതൽ സാധ്യത.

ഒരു കാർഷിക സംസ്ഥാനമെന്ന നിലയിൽ കേരളത്തിലെ മൊത്തം ഭൂവിസ്തൃതിയുടെ 67% വും വിവിധ ഭക്ഷ്യ, നാണ്യ, വിളകളാൽ ഉപയോഗത്തിലാണ്. നെല്ല്, വാഴ, തെങ്ങ്, മരച്ചീനി, അടയ്ക്ക, പൈനാപ്പിൾ, കശുവണ്ടി, പയർവർഗങ്ങൾ, തേയില, കാപ്പി, ഏലം, കുരുമുളക്, റബർ തുടങ്ങിയവയാണ് സംസ്ഥാനത്തു നിലവിലുള്ള പ്രധാന വിളകൾ. അതേസമയം, മൊത്തം ഭൂവിസ്തൃതിയുടെ 29.7% വനമാണ്. ഒരു കാർഷിക സംസ്ഥാനമെന്ന നിലയിൽ, കേരളത്തിലെ താപനിലയിലെ മാറ്റം മൊത്തത്തിലുള്ള കാർഷിക ഉത്പാദനത്തെയും സാമ്പത്തിക, ജലവിഭവ വിനിമയത്തെയും പ്രതികൂലമായി ബാധിക്കും.

കാരണങ്ങൾ

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് താപനിലയിലെ ഈ വർധനയ്ക്കു കാരണം. മാനുഷികവീക്ഷണത്തിൽ കാലാവസ്ഥാ വ്യതിയാനം എന്നത് ഒരു നിശ്ചിത സ്ഥലത്ത് വർഷത്തിലെ നിശ്ചിത സമയത്തു പ്രതീക്ഷിക്കുന്ന ശരാശരി കാലാവസ്ഥയിൽനിന്നോ സാധാരണ കാലാവസ്ഥയിൽനിന്നോ താപനിലയുടെയും മഴയുടെയും വ്യതിയാനമാണ്. ഹരിതഗൃഹ വാതക ബഹിർഗമനം ഭൂമിയെ ആവരണം ചെയ്യുമ്പോൾ, അവ സൂര്യന്‍റെ നീണ്ട തരംഗദൈർഘ്യമുള്ള ഇൻഫ്രാറെഡ് വികിരണത്തെ ആഗിരണം ചെയ്യുന്നു. കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡുകൾ, ക്ലോറോ ഫ്ലൂറോ കാർബണുകൾ, ജലബാഷ്പം എന്നിവയാണ് പ്രധാന ഹരിതഗൃഹ വാതകങ്ങൾ. കാർബൺ ഡൈ ഓക്സൈഡാണ് വില്ലൻ. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം, വ്യവസായ പ്രക്രിയകൾ, കാർഷിക പ്രവർത്തനങ്ങൾ, മാറുന്ന ഭൂവിനിയോഗം എന്നിവയാണ് കാർബൺ ഡൈ ഓക്സൈഡിന്‍റെ ഉറവിടങ്ങൾ. അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് വാതകം പുറന്തള്ളുന്ന ആദ്യ പത്തു രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ചൈനയ്ക്കും യുഎസിനും ശേഷം മൂന്നാം സ്ഥാനം. ഈ മുൻനിര രാജ്യങ്ങളിൽനിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് ഉത്പാദനം, ലോകത്തിലെ മൊത്തം കാർബൺ ഡൈ ഓക്സൈഡ് ബഹിർഗനത്തിന്‍റെ 67% വരും. ഇത് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നു.


ഭവിഷ്യത്തുകൾ

ചരിത്രത്തിലെ മറ്റേതൊരു കാലഘട്ടത്തേക്കാൾ വേഗത്തിൽ ഭൂമി ഇപ്പോൾ ചൂടാകുന്നു. കാലക്രമേണ ചൂടു കൂടുന്നത് കാലാവസ്ഥാരീതികൾ മാറ്റുകയും പ്രകൃതിയുടെ സാധാരണ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് മനുഷ്യർക്കും ഭൂമിയിലെ മറ്റെല്ലാ ജീവജാലങ്ങൾക്കും നിരവധി അപകടസാധ്യതകൾ സൃഷ്‌ടിക്കുന്നു. ഭക്ഷ്യോത്പാദനം, പ്രകൃതി ആവാസവ്യവസ്ഥ, ശുദ്ധജല വിതരണം, ആരോഗ്യം, തീരദേശ വാസസ്ഥലങ്ങൾ, ഊർജസുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ഇത് പൊതുവായി സ്വാധീനം ചെലുത്തുന്നു. നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സൂചകങ്ങളിൽ കടുത്തതും നീണ്ടുനിൽക്കുന്നതുമായ വരൾച്ച, അതിശക്തമായ മഴ, കൊടുങ്കാറ്റുകൾ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, വരൾച്ച, മണ്ണിടിച്ചിൽ, കാട്ടുതീ തുടങ്ങിയവയാണ് പ്രധാന പരിസ്ഥിതി ദുരന്തങ്ങൾ.
പ്രധാനമായും ഇന്ത്യയുൾപ്പെടെയുള്ള വികസ്വരരാജ്യങ്ങൾ അടങ്ങുന്ന ഉഷ്ണമേഖലാ പ്രദേശങ്ങൾക്ക് ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം ഗുരുതരമായിരിക്കും. ഏകദേശം 700 ദശലക്ഷം ഗ്രാമീണജനത അവരുടെ ഉപജീവനത്തിനായി കൃഷി, വനം, മത്സ്യബന്ധനം തുടങ്ങിയ കാലാവസ്ഥാ ദുർബല മേഖലകളെ നേരിട്ട് ആശ്രയിക്കുന്നു എന്നതാണ് ഇന്ത്യയുടെ ആശങ്ക. ഇന്ത്യ ഒരു പ്രധാന ഹരിതഗൃഹ വാതകം പുറന്തള്ളുന്ന രാജ്യവും അതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രധാന ഇരകളിൽ ഒന്നുമാണ്.

താപന ലഘൂകരണം

വ്യക്തിഗതതലത്തിലും രാജ്യാന്തരതലത്തിലും കാർബൺ കാൽപ്പാടുകൾ കുറയ്ക്കുക എന്നതാണ് പരമപ്രധാനം. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഫോസിൽ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള താപവൈദ്യുത നിലയം ഒഴിവാക്കുക, ശുദ്ധവും ഹരിതവുമായ ഊർജസ്രോതസുകളിലേക്ക് മാറുക, സൗരോർജം, കാറ്റ്, വേലിയേറ്റ ഊർജം തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസുകളിലേക്കു മാറുക എന്നതാണ് ആത്യന്തികമായ പരിഹാരം. അതോടൊപ്പം കാര്യക്ഷമവും വേഗമേറിയതും വിശ്വസനീയവുമായ പൊതുഗതാഗത സംവിധാനവും (ഉദാ. മെട്രോ റെയിൽ, മോണോറെയിൽ, എക്സ്പ്രസ് ഹൈവേകൾ), വാഹന പൂളിംഗ് സംവിധാനവും നിലവിൽ വരുത്തുക, ഫോസിൽ ഇന്ധന വാഹനങ്ങൾ ഒഴിവാക്കുക, ഇലക്‌ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക. വനസംരക്ഷണം തുടങ്ങിയവ സ്വീകരിക്കാവുന്നതാണ്. പഞ്ചായത്തുതലത്തിൽ കാർബൺ ന്യൂട്രൽ അഥവാ നെറ്റ് സീറോ എമിഷൻ പദ്ധതികൾ പ്രാദേശികമായി കണ്ടെത്തി നടപ്പിൽ വരുത്തുക.

പൊരുത്തപ്പെടുത്തൽ

കാലാവസ്ഥയെ പ്രതിരോധിക്കുന്ന കാർഷികരീതികൾ, മണ്ണ് അധികം ഇളക്കാതെയുള്ള കൃഷിരീതികൾ, മഴവെള്ള സംഭരണത്തിന്‍റെ നവീനരീതികൾ തുടങ്ങിയവ സ്വീകരിക്കണം. പച്ചക്കറിത്തോട്ടത്തോടുകൂടിയ, ഹരിത മേൽക്കൂരയുള്ള ഗ്രീൻ ബിൽഡിംഗ് ആശയം ഉത്തമമാണ്. കെട്ടിടത്തിനുള്ളിലെ ചൂട് കുറയ്ക്കാൻ വേനൽക്കാലം ആരംഭിക്കുന്നതിനു മുമ്പ് മേൽക്കൂര വെള്ള പെയിന്‍റ് /നീറ്റുകക്ക ഉപയോഗിച്ചു പെയിന്‍റ് ചെയ്യുന്ന രീതികൾ ഉപകാരപ്രദമാകും. കേരളത്തിന്‍റെ കാർഷിക കാലാവസ്ഥാ മേഖലകൾ പുനർനിർണയം ചെയ്യണം. കാർഷിക കലണ്ടറിൽ മാറ്റങ്ങൾ വരുത്തണം. ജനങ്ങളെ ബോധവത്കരിക്കണം. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ചു നമ്മുടെ ജീവിതശൈലി ക്രമപ്പെടുത്തണം. കാലാവസ്ഥാ വ്യതിയാനം ഒരു പാഠ്യവിഷയമായി സ്കൂൾ, കോളജ് തലത്തിൽ പഠിപ്പിക്കുന്നതും നന്നായിരിക്കും.

(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.