വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
Monday, March 4, 2024 11:51 PM IST
പ്രഫ. എം.ജി. സിറിയക്

പണി നടന്നുകൊണ്ടിരിക്കുന്പോൾ കെട്ടിടങ്ങൾ തകർന്നുവീഴുന്നത് പലപ്പോഴും വാർത്തയാകാറുണ്ട്. കെട്ടിടനിർമാണം കഴിഞ്ഞ് ചുരുങ്ങിയ കാലത്തിനുള്ളിൽ ഉദ്ദേശിച്ച ഉപയോഗം നടക്കുന്നില്ല എന്ന് ബോധ്യം വരുകയും ഉടമസ്ഥർ അസംതൃപ്തരാകുകയും ചെയ്യുന്ന സാഹചര്യങ്ങളും കുറവല്ല. കെട്ടിടം നിർമിച്ച് കടക്കെണിയിൽപെട്ട് വിഷമസന്ധിയിൽപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.

വീടും സൗകര്യങ്ങളും

വീട് നിർമിക്കുന്പോൾ ഉള്ളിലെ സൗകര്യങ്ങൾ എന്തെല്ലാമായിരിക്കണം എന്നത് ഗൗരവമേറിയ കാര്യമാണ്. വീട്ടുടമസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങളെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാ കണം. വീടിന്‍റെ രൂപകൽപ്പനയിൽതന്നെ വീട്ടുടമസ്ഥന്‍റെ ആവശ്യമനുസരിച്ചുളള സൗകര്യങ്ങൾ ഉൾപ്പെടുത്തണം. വീടുകൾ ദീർഘകാലം നിലനിൽക്കേണ്ടതാണെന്നു മാത്രമല്ല പിന്നീട് മാറ്റങ്ങൾ വേണ്ടിവരും എന്നതു മുന്നിൽ കണ്ടുവേണം വീട് രൂപകൽപന ചെയ്യാൻ.

ആളുകളെ ഉൾകൊള്ളുന്നതിനുള്ള കഴിവ് നിർണയിക്കുന്നത് ബെഡ്റൂമുകളുടെ എണ്ണത്തെ ആശ്രയിച്ചാണ്. ആളുകൾ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് ബെഡ്റൂമിൽ തന്നെയാണ്.
വീടുകളിൽ താമസിക്കുന്നവരുടെ സ്വഭാവമനുസരിച്ച് റൂമുകളുടെ ആവശ്യങ്ങളിൽ വ്യതിയാനം സംഭവിക്കാം. ധാരാളം വായിക്കുകയും എഴുതുകയും ചെയ്യുന്നയാളിന് ഒരു പഠനമുറി ഉപകാരപ്രദമായിരിക്കും. ചില വീടുകൾ രൂപകൽപ്പന ചെയ്യുന്പോൾ സ്റ്റോർ റൂമുകൾ ഒഴിവായിപ്പോകാറുണ്ട്. ഇത് വലിയ അബദ്ധമാണ്. സ്റ്റോർ റൂമുകൾ വീടുകൾക്ക് അത്യന്താപേക്ഷിതമാണ്.

സുരക്ഷിതത്വം

കെട്ടിടങ്ങളുടെ സുരക്ഷിതത്വത്തിന് ഏറെ പ്രാധാന്യമുണ്ട്. വാനം മാന്തുന്പോൾ മണ്ണിന് മതിയായ ശക്തിയില്ലെന്നു തോന്നിയാൽ ആവശ്യമായ മുൻകരുതലുകൾ ഏർപ്പെടുത്തണം. അടിയിൽ കോണ്‍ക്രീറ്റ് ചെയ്ത തൂണുകൾ വാർക്കുകയോ മറ്റ് ഉചിതമായ ഏതെങ്കിലും അടിത്തറ നിർമിക്കുകയോ അനിവാര്യമാണ്. വീടുനിർമാണത്തിലെ മറ്റെല്ലാ കാര്യങ്ങളിലും സുരക്ഷിതത്വം പരിഗണിച്ചുള്ള നിർമാണം അനിവാര്യമാണ്.

ബാത്ത്റൂമിൽ തെന്നിവീണ് കാലൊടിയുന്നസംഭവങ്ങൾ സാധാരണമാണ്. അധികവും വീട്ടമ്മമാരാണ് ഇങ്ങനെ വീഴുന്നത്. നിർമാണത്തിലെ പാകപ്പിഴകളും ഇതിനു കാരണമാകാറുണ്ട്. ബാത്ത് റൂമിൽ ഉണങ്ങിയ സ്ഥലവും നനഞ്ഞ സ്ഥലവും വേർതിരിക്കുന്നത് ഉചിതമായിരിക്കും. ബാത്ത്റൂമിൽ ഒരു കാരണവശാലും മിനുസമുള്ള ടൈലുകൾ ഉപയോഗിക്കരുത്.

വീടുകളിൽ ധാരാളം കൈവരികൾ ആവശ്യമായി വരാറുണ്ട്. അതിൽ പൈപ്പുകൾ തിരശ്ചീനമായി കൊടുക്കുന്നത് അപകടകരമാണ്. കുട്ടികൾ ഇതിൽ ചവിട്ടിക്കയറി വീണ് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പകരം ലംബമായി നിർമിക്കുന്നതാണ് കൂടുതൽ ഉചിതം. പാരപ്പെറ്റിന് ആവശ്യമായ ഉയരം ഉണ്ടാകണം.

ഒരേ ലെവലിൽ കൂടുതൽ സപ്പോർട്ടുകളിൽ താങ്ങിനിൽക്കുന്ന കോണ്‍ക്രീറ്റ് സ്ലാബുകൾക്ക് രണ്ട് സപ്പോർട്ടുകളിൽ താങ്ങിനിൽക്കുന്ന സ്ലാബുകളേക്കാൾ കൂടുതൽ ശക്തിയുണ്ടാകും. നിർമാണച്ചെലവും കുറയും. ഒരു നിലയിലെ സ്ലാബുകൾ ഒറ്റ ലെവലിൽ പണിയുന്നത് പരിഗണിക്കാവുന്നതാണ്.

വായുസഞ്ചാരം

വീടുകൾക്ക് വായുസഞ്ചാരം സുഗമമാക്കാൻ ജനലുകൾ ധാരാളമായി വേണം. റൂമുകൾ ക്രോസ് വെന്‍റിലേറ്റഡ് ആയിരിക്കണം എന്നതാണ് അടിസ്ഥാന തത്വം. ഒരു മുറിയിൽ, പ്രത്യേകിച്ച് ബെഡ്റൂമിലും അടുക്കളയിലും കുറഞ്ഞത് രണ്ടു വശത്തെങ്കിലും ജനൽ വേണം. കൂടുതൽ ജനലുകൾ ആവശ്യമുള്ളത് അടുക്കളയിലാണ്. അടുക്കളയിൽ എക്സ്ോസ്റ്റ് ഫാൻ കൊടുക്കുന്നതും നല്ലതാണ്. ജനലുകളെല്ലാം വിലകൂടിയ തടിയുപയോഗിച്ച് ചെയ്യുന്നതാകണമെന്ന് നിർബന്ധമില്ല.

ഒരു നിലയോ രണ്ടു നിലയോ?

വീട് ഒരു നിലയോ രണ്ടു നിലയോ എന്നത് പലപ്പോഴും സംശയവും അഭിപ്രായവ്യത്യാസവും ഉണ്ടാക്കാറുണ്ട്. ചെറിയ വീടെങ്കിൽ ഒരു നില, വലിയ വീടെങ്കിൽ രണ്ടോ മൂന്നോ നില എന്നതാണ് പൊതുവേ അനുവർത്തിക്കുന്ന സമീപനം. മൂന്നു ബെഡ്റൂം വരെയാണെങ്കിൽ ഒരു നിലയിൽ നിലനിർത്തുന്നതിൽ കുഴപ്പമില്ല. അതിലും കൂടുതൽ ബെഡ്റൂമുകൾ ഉണ്ടെങ്കിൽ രണ്ടു നിലയാക്കുന്നതായിരിക്കും ഉചിതം. രണ്ടുനിലയുടെ ഗുണങ്ങളും ദോഷങ്ങളും താഴെ ചേർക്കുന്നു.

രണ്ടുനില വീടിന്‍റെ ഗുണങ്ങൾ

* സ്ഥലത്തിന്‍റെ ആവശ്യമായ വിസ്തീർണം കുറയും

* വീടിന്‍റെ മുകളിൽ ട്രസ്‌ ഇടുന്നുവെങ്കിൽ അതിന്‍റെ വിസ്തീർണം കുറയും


* രണ്ടുനില വീടിനു ജനലുകൾ സ്ഥാപിക്കുന്നതിനുളള സ്ഥലം കൂടുതൽ കിട്ടുമെന്നതിനാൽ വീടിനുള്ളിലെ വായുസഞ്ചാരം അധികമായിരിക്കും.

* മുകളിലെ നില ഉപയോഗിക്കുന്പോൾ കൂടുതൽ സ്വകാര്യത.

ദോഷങ്ങൾ

* മുകൾനിലയിൽ കയറുന്നതിന് ആയാസം കൂടുതൽ.

* കോവണി പണിയുന്നതിന് കൂടുതൽ സ്ഥലവും പണവും ആവശ്യമായി വരും.

ഒറ്റനില വീടിന്‍റെ ദോഷങ്ങൾ

* കൂടുതൽ സ്ഥലം ആവശ്യമായി വരും

* സൂര്യപ്രകാശം മൊത്തം കെട്ടിടത്തിൽ പതിക്കുന്നതിനാൽ പൊതുവേ ചൂട് എല്ലായിടത്തും അധിമായിരിക്കും.

* കൂടുതൽ കിടപ്പുമുറികൾ ഉണ്ടെങ്കിൽ, ജനലുകൾ കുറവായതിനാൽ വായുസഞ്ചാരം കുറയും.

സ്ലാബ് ചെരിക്കണോ

പല കെട്ടിടങ്ങൾക്കും ചെരിഞ്ഞ സ്ലാബുകളാണ് ഉപയോഗിക്കുന്നത്. അങ്ങനെയുള്ള നിർമാണത്തിന്‍റെ പ്രധാന ഉദ്ദേശ‍്യം ഭംഗി വർധിപ്പിക്കുകയെന്നതാണ്. എന്നാൽ പല കാരണങ്ങൾകൊണ്ടും ചെരിഞ്ഞ സ്ലാബുകൾ അഭിലഷണീയമല്ല.

* ചെരിഞ്ഞ പ്രതലത്തിൽ കോണ്‍ക്രീറ്റ് ചെയ്താൽ അതിന് നിശ്ചിതമായ ശക്തി ആർജിക്കാൻ ബുദ്ധിമുട്ടാണ്. കോണ്‍ക്രീറ്റ് കുത്തി ഉറപ്പിക്കുന്നതും നനയ്ക്കുന്നതും ശരിയാകാത്തതിനാലാണിത്.

* കോണ്‍ക്രീറ്റിന്‍റെ അളവും ഭാരവും അധികമാവും.

* ചെരിഞ്ഞ കോണ്‍ക്രീറ്റ് ചെയ്തു കഴിയുന്പോൾ ആ പ്രതലം വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത പാടേ ഇല്ലെന്നാകുന്നു.

* കോണ്‍ക്രീറ്റിനു ലീക്കുണ്ടായാൽ മുകളിൽ ട്രസ് ഇട്ട് പരിഹരിക്കുകയെന്നത് കൂടുതൽ വിഷമകരമാണ്.

കെട്ടിടം നിർമിക്കുന്പോൾ ഭാവിയിൽ ലീക്ക് ഉണ്ടാവുമെന്നു കരുതണം. ഇക്കാര്യത്തിൽ എല്ലാ വസ്തുതകളും പരിഗണിച്ചു കഴിയുന്പോൾ ഫ്ളാറ്റ് ആയ സ്ലാബുകളാണ് എപ്പോഴും നല്ലത്. സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തു മുകളിൽ ട്രസ് ഇടുന്നതിന് പല ഗുണങ്ങളുമുണ്ട്: ലീക്ക് ഉണ്ടെങ്കിൽ തടയാം, ചൂടു കുറയും. കെട്ടിടത്തിന്‍റെ ആയുസ് വർധിക്കും.

സ്വകാര്യത

സ്വകാര്യത വീടിനെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയതാണ്. ചില വീടുകളിലേക്ക് കയറി സ്വീകരണമുറിയിൽ ഇരുന്നുകഴിഞ്ഞാൽ അതിഥിക്ക് അടുക്കളയുടെ അകം, കോണി, ബെഡ്റൂമുകൾ തുടങ്ങിയെല്ലാം നേരിട്ടു കാണാൻ സാധിക്കുന്നു. ഇത് കുടുംബാംഗങ്ങൾക്ക് പലതരത്തിലുളള അസൗകര്യങ്ങൾ ഉണ്ടാക്കുന്നു. മറിച്ച് സ്വീകരണമുറിയിൽ കയറിയിരുന്നു സംസാരിക്കുന്നവർക്ക് വീടിന്‍റെ ഉൾവശം കാണാൻ സാധിക്കാത്ത സംവിധാനത്തിൽ സ്വകാര്യത നിലനിറുത്താൻ സാധിക്കുന്നു.

മഴവെള്ളസംഭരണം

നിയമമനുസരിച്ച് മഴവെള്ള സംഭരണം നടപ്പാക്കണം. അത് ജലക്ഷാമം നേരിടുന്നതിനു സഹായിക്കും. വീടിന്‍റെ മുകളിൽനിന്നു വെള്ളം ശേഖരിച്ച് ഫിൽട്ടറിലൂടെ കടത്തിവിട്ടതിനുശേഷം കിണറിലേക്കാ അല്ലെങ്കിൽ മറ്റേതെങ്കിലും മഴക്കുഴികളിലേക്കോ വിടുകയെന്നതാണ് മഴവെള്ള സംഭരണത്തിന്‍റെ അടിസ്ഥാനതത്വം. കിണറിലേക്ക് തുറന്നുവിടുന്നുവെങ്കിൽ കിണറിന്‍റെ ഭിത്തികൾ ശക്തമായിരിക്കണം. വീടുപണിയുന്നതിനുമുന്പായി കിണർ കുഴിക്കുന്നുവെങ്കിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അടുക്കളയുടെ രൂപകല്പന

അടുക്കള വളരെ വലുതാകുന്നത് ഉചിതമല്ല. എന്നാൽ ആവശ്യമുള്ള സ്ഥലത്ത് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തണം. ആവശ്യമുള്ള സംഭരണ സംവിധാനങ്ങൾ ഒരുക്കണം. അടുക്കളയും ഡൈനിംഗും വർക്ക് ഏരിയയും സ്റ്റോർ റൂമും അടുത്തായിരിക്കണം. അടുക്കളയിൽ പണി ചെയ്യുന്നതിന്‍റെ പ്ളാറ്റ് ഫോം കുറഞ്ഞു പോകരുത്. ഒന്നോ രണ്ടോ വാഷ്ബേസിനുകൾ നിർബന്ധമായും ഉണ്ടായിരിക്കണം.

പരിസ്ഥിതി രൂപകൽപ്പന

വീടുകൾ പരിസ്ഥിതിക്കനുസൃതമായാണ് നിർമിക്കേണ്ടത്. സോളാർ, സെപ്റ്റിക്ക് ടാങ്കുകൾ, സോക്പിറ്റുകൾ തുടങ്ങിയവ ഫലപ്രദമായി രൂപകൽപന ചെയ്ത് നിർമാണം നടത്തണം. പരിസ്ഥിതി പ്രശ്നങ്ങൾ നിയന്ത്രിച്ചു നിർത്തണം. വീടുകളിലുണ്ടാകുന്ന മാലിന്യങ്ങൾ ഏതു തരത്തിലുളളതാണെങ്കിലും ശരിയായ ദിശയിൽ ശുദ്ധീകരിച്ച് ദോഷഫലമില്ലാത്തതാക്കണം. മലിനജലം ഫലപ്രദമായി സംസ്കരിക്കുകയും അതിനുവേണ്ടി സോക്പിറ്റുകൾ ഫലപ്രദമായി നിർമിച്ച് ഉപയുക്തമാക്കുകയും ചെയ്യണം.

വീടിന്‍റെ പരിസരം പൂർണമായും ടൈലിട്ട് ചെടികളും വൃക്ഷങ്ങളും വളർത്താൻ സൗകര്യമില്ലാത്ത സാഹചര്യമുണ്ടാകുന്നത് സുരക്ഷിതമായ ജീവിതത്തിന് നല്ലതല്ല.

(ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജിലെ സിവിൽ എൻജിനിയറിംഗ് വകുപ്പിൽ
അസോ. പ്രഫസറാണ് ലേഖകൻ.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.