മോദിയുടെ മുതലക്കണ്ണീർ
Monday, March 18, 2024 12:36 AM IST
വാർത്താ വീക്ഷണം / സി.കെ. കുര‍്യാച്ചൻ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വല്ലാതെ വേദനിപ്പിച്ചെന്നാണ് മനസിലാക്കേണ്ടത്. പത്തനംതിട്ടയിൽ അനിൽ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ മോദി അതു പരസ‍്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

ക്രൈസ്തവ പുരോഹിതർ ദേവാലയാങ്കണത്തിൽ ആക്രമിക്കപ്പെടുന്നത് കേരളത്തിൽ ക്രമസമാധാനം തകർന്നതുകൊണ്ടാണെന്നാണ് മോദി വിശദീകരിച്ചത്. ക്രൈസ്തവ പുരോഹിതരുടെ കാര‍്യത്തിൽ പ്രധാനമന്ത്രിക്ക് ഇത്രമാത്രം ഉത്കണ്ഠയുള്ളതിൽ തീർച്ചയായും രാജ‍്യത്തെ ക്രൈസ്തവർ അദ്ദേഹത്തിനു നന്ദി പറയണം. 140 കോടി ഇന്ത‍്യക്കാരെയും കുടുംബാംഗങ്ങളായി കരുതുന്ന വിശാല ഹൃദയത്തിൽനിന്നുയർന്ന വേദന കണ്ടില്ലെന്നു നടിക്കരുത്.

ബഹുമാന‍്യനായ പ്രധാനമന്ത്രീ, പത്തനംതിട്ടയിൽ അങ്ങു പ്രകടിപ്പിച്ച ക്രൈസ്തവ സ്നേഹം തികഞ്ഞ കാപട‍്യമല്ലേയെന്ന് വിനയത്തോടെ ചോദിക്കട്ടെ. അങ്ങയുടെ പാർട്ടി ഭരിക്കുന്ന ഉത്തർപ്രദേശിലും മധ‍്യപ്രദേശിലും ഛത്തീസ്ഗഡിലും മണിപ്പുരിലുമെല്ലാം നടക്കുന്ന ക്രൈസ്തവ വേട്ടയെക്കുറിച്ച് അങ്ങേക്കറിയില്ലെങ്കിലും മലയാളികൾക്കു നല്ല ബോധ‍്യമുണ്ട്. 2023ൽ രാജ‍്യത്ത് ക്രൈസ്തവർ ആക്രമിക്കപ്പെട്ട 720 സംഭവങ്ങളുണ്ടായി. 2014ൽ 147 അക്രമങ്ങളാണ് ഉണ്ടായത്.

അതിൽ സിംഹഭാഗവും അങ്ങയുടെ പാർട്ടിക്കാരുടെ തണലിൽ വളരുന്ന തീവ്രഹിന്ദുത്വ സംഘടനകളാണു നടത്തിയത്. ഏതെങ്കിലും ഒരു സംഭവത്തെ ശക്തമായി അപലപിക്കാൻ അങ്ങു തയാറായിട്ടുണ്ടോ.

ഏറ്റവുമൊടുവിൽ ഉത്തർപ്രദേശിൽ കത്തോലിക്ക വൈദികനടക്കം 11 ക്രൈസ്തവരെയാണ് ഒരു മാസത്തിലേറെ ജയിലിലിട്ടത്. ലക്നോ രൂപതയുടെ പാസ്റ്ററൽ സെന്‍റർ പ്രാർഥന നടത്തുന്നതിന് പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിൽപെട്ട ഒരു ഗ്രൂപ്പിന് വാടകയ്ക്കു നൽകിയതിന്‍റെ പേരിലായിരുന്നു ഈ പീഡനം. ആസാമിൽ ക്രൈസ്തവർ നടത്തുന്ന സ്കൂളുകളിൽനിന്ന് ക്രിസ്തുവിന്‍റെയും കന‍്യാമറിയത്തിന്‍റെയും രൂപങ്ങൾ മാറ്റണമെന്നും വൈദികരും കന‍്യാസ്ത്രീകളും സഭാവസ്ത്രമിട്ട് സ്കൂളുകളിൽ വരരുതെന്നും തിട്ടൂരമിറക്കിയതും ഭരണത്തിന്‍റെ തണലിലാണ്. ഛത്തീസ്ഗഡിൽ മുഖ‍്യമന്ത്രിതന്നെയാണ് ക്രൈസ്തവർക്കെതിരേ പ്രസ്താവന നടത്തിയത്.


മണിപ്പുരിൽ തകർക്കപ്പെട്ട പള്ളികളും ക്രൈസ്തവ സ്ഥാപനങ്ങളും ഭവനങ്ങളും ഇപ്പോഴും രാജ‍്യത്തിന്‍റെതന്നെ വേദനയായി നിലനിൽക്കുന്നു. പ്രധാനമന്ത്രിക്ക് ഇതുവരെ മണിപ്പുർ സന്ദർശിക്കാനോ അക്രമത്തിനിരയായവരെ ആശ്വസിപ്പിക്കാനോ സമയം കിട്ടിയിട്ടില്ല. അക്രമികൾക്ക് ഒത്താശചെയ്യുന്ന മുഖ‍്യമന്ത്രിയെ ചിറകിൻകീഴിൽ സംരക്ഷിക്കുകയും ചെയ്യുന്നു. മണിപ്പുർ മോഡൽ ആസാമിലേക്കും വ‍്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.

മധ‍്യപ്രദേശിലെ കട്നിയിൽ ഓർഫനേജിൽ നിർബന്ധിത മതപരിവർത്തനം എന്നാരോപിച്ച് ബിഷപ്പിനെയടക്കം പ്രതിചേർത്ത് കേസെടുത്തു. കോടതി മുൻകൂർ ജാമ‍്യം നൽകിയതിനാൽ ജയിലിലടയ്ക്കാനായില്ല. ഇത്തരത്തിൽ എത്രയോ സംഭവങ്ങൾ അക്കമിട്ടു നിരത്താൻ കഴിയും. ഇക്കഴിഞ്ഞ സിബിസിഐ സമ്മേളനത്തിന്‍റെ സമാപനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ രാജ‍്യത്തെ ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങളിലുള്ള ഉത്കണ്ഠ ബിഷപ്പുമാർ പങ്കുവച്ചിരുന്നു.

മധ‍്യപ്രദേശിലും യുപിയിലുമെല്ലാം അതിക്രമത്തിനിരയായി പരാതിപ്പെട്ടാൽ പോലീസ് പ്രതികൾക്കൊപ്പം ചേർന്ന് ക്രൈസ്തവരെ കേസിൽ കുടുക്കുന്നത് നിത‍്യസംഭവമായിട്ടുണ്ട്. അത്തരത്തിലുള്ള സർക്കാരുകൾക്ക് സംരക്ഷണമൊരുക്കുന്ന പ്രധാനമന്ത്രി കേരളത്തിൽ ഒഴുക്കിയ മുതലക്കണ്ണീർ എങ്ങനെയും നാലുവോട്ട് ലക്ഷ‍്യമിട്ടാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളി തിരിച്ചറിയും.

പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തെ മുഖ‍്യമന്ത്രിതന്നെ തെമ്മാടിത്തരമെന്നാണു പറഞ്ഞത്. പ്രതികളെ അറസ്റ്റ്ചെയ്യുകയും ചെയ്തു. മണിപ്പുർ, മധ‍്യപ്രദേശ്, യുപി, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ വേട്ടയിൽ അത്തരമൊരു വാക്ക് അങ്ങിൽനിന്ന് ഇന്നേവരെ ഉണ്ടായിട്ടുണ്ടോ. യാതൊരു അടിസ്ഥാനവുമില്ലാതെ നിർബന്ധിത മതപരിവർത്തമെന്ന വ‍്യാജആരോപണം മുഴക്കി വൈദികരും സന‍്യസ്തരുമടക്കം എത്രയോ ക്രൈസ്തവരെയാണ് ജയിലിലടച്ചിരിക്കുന്നത്. ഇത്രഭയാനകമായ അവസ്ഥയിൽ ജീവിക്കേണ്ട സാഹചര‍്യം രാജ‍്യത്ത് ഇതുവരെ ക്രൈസ്തവർ നേരിട്ടിട്ടില്ലെന്നതും പ്രധാനമന്ത്രിയെ ഓർമിപ്പിക്കേണ്ടി വരുന്നതിൽ ദുഃഖമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.