x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ചിത്രയ്ക്കെതിരായ നടപടി പ്രതിഷേധാർഹം: എസ്. സുരേഷ്


Published: August 5, 2026 04:26 AM IST | Updated: August 5, 2026 04:26 AM IST

അഡ്വ. എസ്. സുരേഷ്

തൃശൂർ: തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലർ സുഗതനെ അനുകൂലിച്ചുള്ള സർക്കുലറിന്‍റെ പേരിൽ കെഎഎസ് ഉദ്യോഗസ്ഥയായ ഡോ. ചിത്രയ്ക്കെതിരേ സ്വീകരിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്. സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിൽ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. ചിത്രയുടെ നടപടി നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണ്. ഒരു കൗണ്‍സിലർക്ക് അവധി അപേക്ഷ നൽകാനുള്ള അവകാശമുണ്ടെന്നു വ്യക്തമാക്കിയത് എങ്ങനെ നിയമവിരുദ്ധമാകും. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സർക്കാരിന്‍റെ വർഗീയ നിലപാടുകൾ സ്വീകരിക്കാൻ നിർബന്ധിക്കുകയാണെങ്കിൽ അതിനെതിരേ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. കെ.കെ. അനീഷ്കുമാർ, ജില്ലാ പ്രസിഡന്‍റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, മേഖല വൈസ് പ്രസിഡന്‍റ് ബിജോയ് തോമസ്, ജില്ലാ മീഡിയ കണ്‍വീനർ ദിനേഷ്കുമാർ കരിപ്പേരിൽ, യുവമോർച്ച ജില്ലാ പ്രസിഡന്‍റ് മനു പള്ളത്ത്, ജില്ലാ സെക്രട്ടറി എൻ.ആർ. റോഷൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags : Action against Dr. Chithra

Recent News

Corehub Up