x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ നിരാശനെന്ന് ദിനേശ് ഗുണ്ടു റാവു


Published: August 5, 2026 04:24 AM IST | Updated: August 5, 2026 04:24 AM IST

ദിനേശ് ഗുണ്ടു റാവു

ബംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിൽ തന്നെ പരിഗണിക്കാത്തതിൽ നിരാശനാണെന്ന് കോൺഗ്രസ് മുതിർന്ന എംഎൽഎയും മുൻ മന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു. മുൻ കർണാടക മുഖ്യമന്ത്രി ആർ. ഗുണ്ടു റാവുവിന്‍റെ മകനായ ദിനേശ് ഗുണ്ടു റാവു സിദ്ധരാമയ്യ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു.

ഇക്കുറി ഡി.കെ. ശിവകുമാർ നയിക്കുന്ന മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിനു കാരണങ്ങളൊന്നും നേതൃത്വം പറഞ്ഞില്ലെന്ന് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. ദീർഘകാലമായുള്ള എന്‍റെ രാഷ്‌ട്രീയജീവിതത്തിൽ എംഎൽഎയായും മന്ത്രിയായുമൊക്കെ കാർണാടകയിലെ ജനങ്ങളെ സേവിക്കാനായതിൽ ഞാൻ സന്തുഷ്ടനാണ്.

എന്‍റെ നേതൃത്വത്തിൽ ഇവിടെ ഒരുപാട് മാറ്റം കൊണ്ടുവരാനായതായും വിശ്വസിക്കുന്നു. ഇല്ലായെങ്കിൽ ആറു തവണ എനിക്ക് എംഎൽഎയാകാൻ കഴിയില്ലല്ലോ?-അദ്ദേഹം ചോദിക്കുന്നു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടുമാസത്തിനു ശേഷം തിങ്കളാഴ്ചയാണ് ഡി.കെ. ശിവകുമാർ 19 അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചത്. മുഖ്യമന്ത്രിയടക്കം 34 അംഗ മന്ത്രിസഭയിൽ ഇനി ഒരു മന്ത്രിയുടെ ഒഴിവാണുള്ളത്.

Tags : Dinesh Gundu Rao expresses

Recent News

Corehub Up