x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒരിഞ്ചു കർഷകഭൂമി പോലും പിടിച്ചെടുക്കില്ല: വനംമന്ത്രി

വെബ്ഡെസ്ക്
Published: September 16, 2026 03:48 AM IST | Updated: September 16, 2026 03:48 AM IST

മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകന്‍റെ ഒരിഞ്ചു ഭൂമി പോലും ഒരു നിയമത്തിനു കീഴിലും പിടിച്ചെടുക്കില്ലെന്നു വനം മന്ത്രി ഷിബു ബേബി ജോണ്‍. വനംവകുപ്പുമായി ബന്ധപ്പെട്ട് കർഷക സംഘടനകളുടെ നിർദേശങ്ങൾ സ്വീകരിക്കാനായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

വനം വകുപ്പിന്‍റെ പ്രവർത്തനങ്ങളിൽ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കൃഷിഭൂമി സംബന്ധിച്ച് കർഷകർക്ക് യാതൊരാശങ്കയും വേണ്ട. കേരളത്തിൽ ഇപ്പോഴുള്ള കർഷക ഭൂമി കർഷക ഭൂമിയായി തന്നെ നിലനിർത്തും.

വന്യജീവി ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കും നാശനഷ്ടം സംഭവിക്കുന്നവർക്കും നൽകുന്ന നഷ്ടപരിഹാര തുക കാലാനുസൃതമായി വർധിപ്പിക്കും. എല്ലാ വിളകളും വിള ഇൻഷ്വറൻസിന്‍റെ പരിധിയിൽ കൊണ്ടുവരും.

വനാതിർത്തിയിലുള്ളവർക്ക് വരുമാനം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ ഫാം ടൂറിസം മാതൃകയിൽ ടൂറിസം വികസിപ്പിക്കാൻ അവരെ സഹായിക്കുമെന്നും ഇതിനായുള്ള പദ്ധതി തയാറായി വരുന്നതായും വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് കർഷകരെയും കൃഷിയും രക്ഷിക്കുവാൻ ഡ്രോണ്‍ സ്ക്വാഡ് ഉണ്ടാക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

വനാതിർത്തികളിൽ സുരക്ഷാ സംവിധാനം ഒരുക്കും. ഹോട്ട് സ്‌പോട്ടുകളിൽ ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. മൃഗങ്ങളെ അകറ്റാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള ദൃശ്യ-ശ്രവ്യ സംവിധാനം ഒരുക്കും. 25 പുതിയ ദ്രുത കർമ സേനയെ നിയോഗിക്കും. ഡ്രോൺ സ്‌ക്വാഡ് ഏർപ്പെടുത്തും. വന്യമൃഗങ്ങളെ പ്രതിരോധിക്കാനും കർഷകന് ബദൽ വരുമാനമാർഗം കണ്ടെത്താനും സ്മാർട്ട് ഫാമിംഗ് നടത്തണമെന്നും മന്ത്രി നിർദേശിച്ചു. കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും.

കാട്ടുപന്നി നിയന്ത്രണത്തിന് തോക്ക് ലൈസൻസുള്ള ഏത് വ്യക്തിയെയും ഷൂട്ടർ ആയി നിയോഗിക്കാൻ ഉത്തരവിറക്കിയതായും മന്ത്രി യോഗത്തിൽ വ്യക്തമാക്കി. കേരളത്തിലെ വിവിധ കർഷക സംഘടനാ നേതാക്കളായ റസാഖ് ചൂരവേലിൽ. ജോയി കണ്ണഞ്ചിറ , ഡോ. ജോസുകുട്ടി ഒഴുകയിൽ, അഡ്വ. ബിനോയ് തോമസ്, ജോണി മാത്യു പൊട്ടംകുളം, ഫാ. സജി ജോസഫ് വട്ടുകുളം, പി . എം. ബേബി, ജിന്നറ്റ് മാത്യു, സ്റ്റെനി പോത്തൻ, പി. ആർ. സന്തോഷ് , ജോയി നിലന്പൂർ, അജി പൂന്തോട്ടം, ജോണ്‍ മാത്യു ചക്കിട്ടയിൽ, ഡയസ് പുല്ലൻ, മാത്യു ജോസ്, മനോജ് കുംബ്ലാനി, തുടങ്ങിയ കർഷക നേതാക്കളും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Tags : FarmersLand Seized MinisterShibuBabuJohn Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up