x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.സി. വേണുഗോപാലിന്‍റെ വിജയം ചോദ്യം ചെയ്തുള്ള എ.എം. ആരിഫിന്‍റെ ഹർജി തള്ളി ഹൈക്കോടതി


Published: June 24, 2026 03:30 PM IST | Updated: June 24, 2026 03:30 PM IST

കൊച്ചി: 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.പി കെ.സി. വേണുഗോപാലിന്‍റെ വിജയം ചോദ്യം ചെയ്ത് മുൻ എംപി എ.എം. ആരിഫ് സമർപ്പിച്ച ത‌െരഞ്ഞെടുപ്പ് ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് ജി. ഗിരീഷ് അടങ്ങിയ ബെഞ്ചാണ് ഹർജി നിരസിച്ചുകൊണ്ട് ഉത്തരവിട്ടത്.

'സിവിൽ നടപടി ചട്ട പ്രകാരമാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഹർജി ഫയൽ ചെയ്തതിലുണ്ടായ ചില സാങ്കേതിക പിഴവുകൾ മൂലം ഇത് നമ്പർ പോലും ചെയ്യപ്പെടാത്ത അവസ്ഥയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ കോടതി ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.

സിപിഎം നേതാവായ എ.എം. ആരിഫ്, ആലപ്പുഴയിലെ മുൻ എം.പിയും അരൂർ മണ്ഡലത്തിലെ മുൻ എംഎൽഎയുമാണ്. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആരിഫ്, എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാലിനോട് പരാജയപ്പെട്ടിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

Tags : Kerala High Court KC Venugopal Alappuzha Latest News

Recent News

Corehub Up