x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഴിമതിക്ക് അറുതിയില്ല, നിരീക്ഷണം കനപ്പിച്ച് വിജിലൻസ്

ടി.എ. കൃഷ്ണപ്രസാദ്
Published: May 21, 2026 02:21 AM IST | Updated: May 21, 2026 02:21 AM IST

തൃശൂർ: അഴിമതിക്ക് അറുതിയില്ലാതെ, അഞ്ചരവർഷത്തിനിടെയുള്ള വിജിലൻസ് കേസുകൾ 848. ഈ വർഷം അഞ്ചു മാസം പിന്നിടുന്പോഴേക്കും കേസുകൾ 75 ആയി. 2021ൽ മൊത്തം കേസുകൾ 101 ആയിരുന്നത് 2022 ആയപ്പോൾ 190 ആയി വർധിച്ചു. തുടർവർഷങ്ങളിൽ 161, 120, 201 എന്നിങ്ങനെയാണു കേസുകളുടെ എണ്ണം.

ഉദ്യോഗസ്ഥർക്കിടയിൽ ബോധവത്കരണവും നടപടികളും വ്യാപകമാക്കിയിട്ടും യാതൊരു ഗുണവുമില്ലാത്ത അവസ്ഥയാണ്. അഴിമതിക്കു തടയിടാൻ നിരീക്ഷണം കനപ്പിച്ച് നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണു വിജിലൻസ്.

പുതിയ കേസുകൾ കുമിഞ്ഞുകൂടുന്പോൾ വിചാരണ നേരിടുന്ന കേസുകളുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടാകുന്നത്. 2021ൽ 1030 കേസുകളാണു വിജിലൻസ് കോടതിയിൽ വിചാണ നേരിട്ടിരുന്നത്. തുടർവർഷങ്ങളിലത് 1405, 1104, 1254, 1204 എന്നിങ്ങനെ ഏറ്റക്കുറച്ചിലുകളോടെ വർധിച്ചുകൊണ്ടിരുന്നു. ഈ വർഷം പകുതിയാകുന്പോഴേക്കും കേസുകളുടെ എണ്ണം 3565 ആയി വൻ കുതിപ്പാണു രേഖപ്പെടുത്തിയിരിക്കുന്നത്.

വിചാരണയിലുള്ള കേസുകളുടെയും പുതിയ കേസുകളുടെയും എണ്ണമെടുത്താൽ ശിക്ഷിക്കപ്പെടുന്ന കേസുകൾ കുറവാണ്. അഞ്ചരവർഷത്തിനിടെ 307 പേർക്കുമാത്രമാണ് അഴിമതിക്കേസുകളിൽ ശിക്ഷ ലഭിച്ചത്. ഈ വർഷം പകുതിയോടെ 22 കേസുകളിൽ ശിക്ഷ വിധിച്ചപ്പോൾ 2021ൽ 20 കേസുകളിലാണു ശിക്ഷ വിധിച്ചത്. 2022 മുതൽ 25 വരെ ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണം 75, 54, 98, 38 എന്നിങ്ങനെയാണ്.

ഈ വർഷം നിലവിൽ 21 കേസുകളിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു‌. മുൻവർഷത്തെ കണക്കെടുത്താൽ, ഈ വർഷം അവസാനിക്കുന്പോഴേക്കും നൂറിൽകൂടുതൽ കേസുകളിൽ കുറ്റപത്രം സമർപ്പിക്കപ്പെടാനാണു സാധ്യത. 2021ൽ 148 കേസുകളിലാണു വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ 74, 128, 94, 120 കേസുകളിൽ കുറ്റപത്രം നല്കി.

വിജിലൻസ് എൻക്വയറികളുടെ കണക്കെടുത്താൽ അഴിമതിക്കേസുകളും കുറ്റപത്രസമർപ്പണവും വിചാരണയുമെല്ലാം ഇനിയും വർധിക്കാനാണു സാധ്യത. 2026ൽ 34 വിജിലൻസ് അന്വേഷണങ്ങൾ പുതിയതായി ആരംഭിച്ചു.

237 കെണികൾ, മിന്നൽപരിശോധന 7,235

അഞ്ചര വർഷത്തിനിടെ 459 അന്വേഷണ നിരീക്ഷണങ്ങൾ വിജിലൻസ് നടത്തി. പല കേസുകളും കേസ് രജിസ്റ്റർ ചെയ്തു നടപടികളിലാണ്.

2021 മുതൽ 79, 94, 96, 93, 63 കേസുകൾ വീതമാണ് ഒരോവർഷവും വിജിലൻസ് അന്വേഷണനിരീക്ഷണം നടത്തിയിട്ടുള്ളത്. നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മിന്നൽപരിശോധനകളും കെണികളും (ട്രാപ്) ഒരുക്കിയാണ് പല സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

2021 മുതൽ ഇതുവരെ 78 കേസുകൾ ട്രൈബ്യൂണൽ എൻക്വയറിക്കു വിധേയമായിട്ടുണ്ട്.

പരാതികളിൽ ആവശ്യത്തിനു സമയമെടുത്തും അടിയന്തരമായും വിശദമായ അന്വേഷണം നടത്തിയാണു വിജിലൻസ് കെണികൾ (ട്രാപ്പ്) ഒരുക്കുന്നത്. ഇത്തരത്തിൽ കെണികളിൽപെടുന്നവർ, കൈയോടെ പിടിക്കപ്പെടുന്നതിനാൽ വിചാരണയ്ക്കൊടുവിൽ ശിക്ഷിക്കപ്പെടാറുണ്ട്.

2021ൽ മുപ്പതു കെണികളാണ് വിജിലൻസ് ഒരുക്കിയത്. 22ൽ 47, 23ൽ 55, 24ൽ 34, 25ൽ 57. ഈ വർഷം 14 കെണികൾ ആസൂത്രണംചെയ്തു നടപ്പാക്കി.

കെണികൾപോലെ മിന്നൽപരിശോധനകളും അഴിമതി തടയാൻ ഒരുപരിധിവരെ സഹായിച്ചിട്ടുണ്ട്. ഈ വർഷംതന്നെ 467 മിന്നൽപരിശോധനകൾ നടത്തിക്കഴിഞ്ഞു. വൻ കൈക്കൂലിയും ക്രമക്കേടുമടക്കമുള്ള ഇടപാടുകളാണു പരിശോധനയിലൂടെ പലയിടത്തും കണ്ടെത്താനായിട്ടുള്ളത്. അഞ്ചര വർഷത്തിനിടെ മൊത്തം 7235 മിന്നൽപരിശോധനകൾ വിജിലൻസ് നടത്തി.

Tags : corruption vigilance close watch

Recent News

Corehub Up