100 വർഷം കഴിഞ്ഞ മുല്ലപ്പെരിയാർ അണക്കെട്ട്, സിമന്റ് ചേർക്കാതെ കെട്ടിപ്പൊക്കിയതാണ്. ഇപ്പോഴും നല്ല ഉറപ്പാണ് എന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്.
വെള്ളം കൊണ്ടുപോകാനായി കേരളവും തമിഴ്നാടും തമ്മിലുള്ള കരാറിനെ പോലെ ഒന്ന് ലോകത്ത് എവിടെയും കേട്ടിട്ടില്ല. അണക്കെട്ടിന്റെ ശേഷി 142ൽനിന്ന് 152 അടി ആക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്. നേപ്പാൾ ദുരന്തം നാം കണ്ടു. ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ അതിലും എത്രയോ വേദനാജനകമായിരിക്കും?
- ടി.ടി. തോമസ് തടത്തിൽ, കാവിലംപാറ
Tags :