x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരിഹാരം ശരിയായ ബോധവത്കരണം

വെബ്ഡെസ്ക്
Published: September 15, 2026 01:41 AM IST | Updated: September 15, 2026 01:43 AM IST

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും അതുകൊണ്ട് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറക്കണമെന്നുമാണല്ലോ വൈദ്യുതി ബോർഡ് ജനങ്ങളെ ഉപദേശിക്കുന്നത്. ഉപദേശം എന്തായാലും കൊള്ളാം.

എന്നാൽ ബോർഡ് ഇങ്ങനെ ഉപദേശിക്കുമ്പോഴും ഗ്രാമീണ റോഡുകളിൽ തെരുവുവിളക്കുകൾ പകൽസമയത്തും പ്രകാശിക്കുന്നത് പതിവുകാഴ്ചയാണ്. തെരുവുവിളക്കുകൾ അണയ്ക്കാൻ സ്ഥാപിച്ചിട്ടുള്ള ടൈം-ബ്രേക്കർ പലയിടത്തും പ്രവർത്തനരഹിതമായതാണ് ഇതിനു കാരണം.

ഇതുപോലുള്ള തകരാറുകൾ പരിഹരിച്ചാൽതന്നെ വൈദ്യുതി പാഴാകുന്നത് ഒഴിവാക്കാൻ കഴിയും. ഇതിനൊന്നും കഴിയാത്ത വൈദ്യുതി ബോർഡാണ് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നു ജനങ്ങളെ ഉപദേശിക്കുന്നത്.

- കണ്ണോളി സുനിൽ, തേലപ്പിള്ളി

Tags :

Recent News

Corehub Up