x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രകൃതികൃഷിയിലേക്കു മടങ്ങാം

വെബ്ഡെസ്ക്
Published: September 17, 2026 11:48 PM IST | Updated: September 17, 2026 11:48 PM IST

രണ്ടു വർഷത്തിനിടെ യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങിയ രാസവളങ്ങളുടെ വില 35 ശതമാനത്തിലധികമാണ് വർധിച്ചത്. കൃഷി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഇതിനുള്ള പരിഹാരം നമ്മുടെ മുറ്റത്തു തന്നെയുണ്ട്, പ്രകൃതികൃഷി.

രാസവളം ഇല്ലാതെയും കൃഷി ചെയ്തു വിജയിക്കാം എന്ന് പ്രകൃതി കൃഷി തെളിയിക്കുന്നു. രാസവള സബ്സിഡിക്കു പകരം ഇന്ന് കർഷകനു വേണ്ടത് പ്രകൃതികൃഷി ചെയ്യാനുള്ള അറിവും പിന്തുണയുമാണ്.

എല്ലാ കൃഷിഭവനുകളിലും പ്രകൃതികൃഷിയിൽ, പ്രത്യേകിച്ച് ജീവാമൃതം, ബീജാമൃതം, ഘനജീവാമൃതം എന്നിവ ഉണ്ടാക്കുന്നതിൽ സൗജന്യ പരിശീലനം നൽകണം. തുടക്കത്തിൽ കർഷകർക്ക് ജീവാമൃതം സൗജന്യമായി നൽകി പ്രോത്സാഹിപ്പിക്കണം.

- ജോജി ജിയോ ജോസ് ഓലിക്കര. മാമ്മൂട്

Tags :

Recent News

Corehub Up