x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമസഭയിലെ വിവാദ ആംഗ്യം: മനഃപൂർവമല്ലെന്ന് വിജയ്; വിമർശനവുമായി ഇടതുപക്ഷവും ഡിഎംകെയും

ഓൺലൈൻ ഡെസ്ക്
Published: September 9, 2026 12:52 AM IST | Updated: September 9, 2026 12:52 AM IST

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ പ്രസംഗത്തിനിടെ നടത്തിയ ആംഗ്യങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തന്‍റെ ആംഗ്യങ്ങൾ ആരെയും കളിയാക്കാനോ വ്യക്തിപരമായി അധിക്ഷേപിക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും അതിനുപിന്നിൽ ദുരുദ്ദേശങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയിലെ 45 മിനിറ്റ് നീണ്ട പ്രസംഗത്തിനൊടുവിൽ വിജയ് താടിയിൽ കൈവെച്ച് ഉയർത്തുന്ന രീതിയിൽ കാട്ടിയ ആംഗ്യമാണ് വിവാദത്തിന് വഴിവെച്ചത്. അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായിരിക്കെ പോലീസിന്‍റെ ക്രൂര മർദനമേറ്റ് താടിയെല്ലിന് പരിക്കേറ്റ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരിഹസിക്കാനാണ് വിജയ് ഈ ആംഗ്യം കാണിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഭരണകക്ഷിയായ ടിവികെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന സിപിഎം, സിപിഐ എന്നീ പാർട്ടികളും വിജയിയുടെ നടപടിയെ ശക്തമായി അപലപിച്ചു.

 

Tags : TamilNadu ChiefMinister JosephVijay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up