x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിയുടെ വിജയത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി


Published: December 31, 2025 02:19 AM IST | Updated: December 31, 2025 02:19 AM IST

കണ്ണൂര്‍: കോടതി തടവിന് ശിക്ഷിച്ചയാളുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കാത്ത വരണാധികാരിക്കെതിരേ നടപടി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സത്യപ്രതിജ്ഞയ്ക്കായി പരോളില്‍ ഇറങ്ങിയ പയ്യന്നൂര്‍ നഗരസഭയിലെ 46ാം വാര്‍ഡ് ഡിവിഷനിലെ വി.കെ. നിഷാദിന്‍റെ വിജയം അസാധുവാക്ക ണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിംഗ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയത്.

പോലീസിനെ ആക്രമിച്ച കേസില്‍ തളിപ്പറമ്പ് സെഷന്‍സ് കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച നിഷാദിന്‍റെ സ്ഥാനാര്‍ഥിത്വം എന്തടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് വരണാധി കാരി അംഗീകരിച്ചതെന്നാണ് അഡ്വ. ജയ്‌സിംഗ് ചോദിക്കുന്നത്.പിതാവിന്‍റെ കാല്‍മുട്ട് ശസ്ത്രക്രിയയ്ക്കായാണ് നിഷാദിന് ആദ്യം പരോള്‍ അനുവദിച്ചത്. ജയിലില്‍ നിന്നു പുറത്തുവന്ന പ്രതി ശിക്ഷയുടെ കാര്യം മറച്ചുവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്കുകയായിരുന്നു. ഇക്കാര്യമറിയാവുന്ന വരണാധികാരി നാമനിര്‍ദേശപത്രിക തള്ളിയില്ല.

ശിക്ഷാവിധി മേല്‍ക്കോടതി ഇതുവരെ റദ്ദാക്കിയിട്ടില്ല. ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന നിയമത്തെ പയ്യന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് വരണാധികാരിയും പോലീസും അട്ടിമറിച്ചെന്നും അഡ്വ. ജയ്‌സിംഗ് ആരോപിച്ചു.

Tags : Complaint filed nattuvishasham local news

Recent News

Corehub Up