x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗൺസിലർ സുഗതനെതിരേ നിരവധി കേസുകള്‍


Published: June 11, 2026 07:02 AM IST | Updated: June 11, 2026 07:02 AM IST

പേരൂര്‍ക്കട: വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായി മത്സരിച്ചു ജയിച്ച ആര്‍. സുഗതനെതിരേയുള്ളത് നിരവധി ക്രിമിനല്‍ക്കേസുകള്‍. വട്ടിയൂര്‍ക്കാവില്‍ വച്ചുണ്ടായ ഒരു കുത്തുകേസില്‍ ഇദ്ദേഹം പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരിയില്‍ പാപ്പാട് മഹിളാ മന്ദിരത്തിന്‍റെ ഉദ്ഘാടന വേളയില്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ തന്‍റെ പേരുവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് മന്ദിരത്തിന്‍റെ താക്കോല്‍പൂട്ടി ഇയാള്‍ സ്ഥലം വിട്ടിരുന്നു. അന്നത്തെ എംഎല്‍എ വി.കെ പ്രശാന്ത് ഉദ്ഘാടനത്തിനെത്തിയപ്പോഴോണ് മന്ദിരം പൂട്ടിയിട്ടിരിക്കുന്നതായി അറിഞ്ഞത്. ഒടുവില്‍ സുഗതനെക്കൊണ്ട് താക്കോല്‍ വാങ്ങിപ്പിച്ചാണ് മന്ദിരം തുറന്ന് ഉദ്ഘാടനം നടത്തിയത്. സാമൂഹികനീതി വകുപ്പിനു കീഴിലുള്ളതാണ് മഹിളാ മന്ദിരം.

രണ്ടുമാസത്തിനു മുമ്പ് വെള്ളൈക്കടവിലെ ഒരു ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെയു ണ്ടായ സംഘര്‍ഷത്തില്‍ സുഗതന്‍ ഇടപെടുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്തിരുന്നു.

കൊല്ലാന്‍ ശ്രമിച്ചുവെന്ന വകുപ്പ് ചുമത്തി കേസെടുക്കപ്പെടുകയും സുഗതനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി കൊടുത്തുവെങ്കിലും കോടതി അതു തള്ളിയതോടെയാണ് കഴിഞ്ഞദിവസം സുഗതനെ അറസ്റ്റുചെയ്യുകയും തുടര്‍ന്ന് നാടകീയസംഭവങ്ങള്‍ അരങ്ങേറിയതും.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up