x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിണറായി വിജയന്‍ രാജിവയ്ക്കണം: ഷോണ്‍ ജോര്‍ജ്

വെബ് ഡെസ്ക്
Published: September 8, 2026 11:14 PM IST | Updated: September 8, 2026 11:14 PM IST

ഷോൺ ജോർജ്

കോട്ടയം: മാസപ്പടി കേസില്‍ പിണറായി വിജയനെതിരേ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഡിജിപിയോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍, പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്‍റ് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് യോഗം വിളിച്ചു പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റണം. എംഎല്‍എ സ്ഥാനത്തുനിന്നുള്ള രാജി മുന്നണി ചോദിച്ചുവാങ്ങണം. പിണറായി വിജയന്‍ ഇനിയും സ്ഥാനത്ത് തുടര്‍ന്നാല്‍ സിപിഎം ഇല്ലാതാകും. കേസിലെ പ്രതി പിണറായി വിജയന്‍ തന്നെയാണ്. പിണറായി വിജയന്‍ കേരളത്തിന്‍റെ തീരദേശം കൊള്ളയടിക്കാന്‍ നിന്നുകൊടുത്തതിന്‍റെ പ്രതിഫലമാണ് വീണാ വിജയന്‍റെ കമ്പനിയിലൂടെ കൈപ്പറ്റിയിരിക്കുന്നത്. കേരള പൊലിസ് ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.

ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ പേരില്‍ നടന്ന സാമ്പത്തിക തട്ടിപ്പുകളിലും ചട്ടലംഘനങ്ങളിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് കേന്ദ്ര ഏജന്‍സികള്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയുടെ സാമ്പത്തിക സ്രോതസുകളും ഇടപാടുകളും അന്വേഷിക്കണമെന്നും ഏഴ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Tags : resign NattuVishasham DistrictNews

Recent News

Corehub Up