x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിങ്ങം 1 കർഷകദിനം: മൂല്യവർധനയും നിർമിതബുദ്ധിയും

സുരേഷ് സി. തമ്പി
Published: August 17, 2026 02:52 AM IST | Updated: August 17, 2026 02:52 AM IST

പ്രതീകാത്മക ചിത്രം - എഐ

കേരളത്തിന്‍റെ കാർഷിക മേഖല ഒരു നിർണായക വഴിത്തിരിവിലാണ്. തലമുറകളായി വിളവെടുപ്പിലും പ്രാഥമിക ഉത്പാദനത്തിലും ഒതുങ്ങിനിന്ന നമ്മുടെ കാർഷിക സംസ്കാരം, ഇന്ന് വിപണി കേന്ദ്രീകൃതമായ ഒരു കാർഷിക സംരംഭകത്വത്തിലേക്ക് ചുവടുമാറുകയാണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികളും ഉത്പന്ന വിലയിലെ അസ്ഥിരതയും യുവതലമുറയുടെ കൃഷിയോടുള്ള വിമുഖതയും ഒരേസമയം അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ, സാങ്കേതികവിദ്യയും മൂല്യവർധനവുമാണ് നമ്മുടെ കാർഷിക സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയുന്ന പ്രധാന മാർഗങ്ങൾ.

ഈ പശ്ചാത്തലത്തിലാണ് ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് “കേരള ക്ലൈമറ്റ് റെസിലിയന്‍റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ പ്രോജക്ട്” (KERA) എന്ന പദ്ധതി നടപ്പാക്കുന്നത്. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും കാർഷിക മൂല്യശൃംഖലയെ സമഗ്രമായി നവീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത പദ്ധതിയാണിത്. കർഷകനെ കേവലം ഉത്പാദകനിൽനിന്ന് സംരംഭകനിലേക്ക് ഉയർത്തുക എന്നതുകൂടിയാണ് ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ പ്രധാനം.

“മൂല്യവർധിത ഉത്പന്നമാണ് ഭാവിയിലെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ”

ദേശീയ, അന്തർദേശീയ വിപണികളിൽ കേരളത്തിന്‍റെ കാർഷികോത്പന്നങ്ങൾക്ക് മത്സരക്ഷമത കൈവരിക്കണമെങ്കിൽ ഗുണനിലവാരം, സ്ഥിരത, പാക്കേജിംഗ്, ബ്രാൻഡ് ഐഡന്‍റിറ്റി എന്നിവയിൽ ആഗോള നിലവാരം പുലർത്തേണ്ടതുണ്ട്. ഇതിനായി കർഷക ഉത്പാദക കമ്പനികളെ (എഫ്പിസി) ശക്തീകരിക്കുകയും അവർക്ക് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നൽകുകയും ചെയ്യുന്നത് പദ്ധതിയുടെ കാതലായ പ്രവർത്തന മേഖലയാണ്.

നിർമിതബുദ്ധിയും ആധുനിക സാങ്കേതികവിദ്യയും കൃഷിയുടെ പുതിയ വ്യാകരണം

ഇന്നത്തെ കൃഷി ഇനി മണ്ണും വിത്തും മാത്രമല്ല, വിവരസാങ്കേതികവിദ്യയും ഡാറ്റയും കൂടിയാണ്. കാലാവസ്ഥാ പ്രവചനത്തിലും കീട-രോഗ നിയന്ത്രണത്തിലും ജലവിനിയോഗത്തിലും നിർമിതബുദ്ധി അധിഷ്ഠിതമായ കൃത്യതാ കൃഷി വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണ്. ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് സെൻസറുകൾ ഉപയോഗിച്ച് മണ്ണിന്‍റെ ഈർപ്പം, പോഷകനില എന്നിവ തത്സമയം നിരീക്ഷിക്കാനും ഡ്രോൺ സാങ്കേതികവിദ്യയിലൂടെ വിളനിരീക്ഷണവും വളങ്ങൾ കൃത്യമായി തളിക്കുന്നതിനും കഴിയുന്നു.

കൃഷിയിടങ്ങളെ നാളത്തെ സാങ്കേതിക-സംരംഭക കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് കേര പദ്ധതിയുടെ ദൗത്യം. സാങ്കേതികവിദ്യയെ ഭയക്കാതെ ആശ്ലേഷിക്കുക, മൂല്യവർധനവിന്‍റെ സാധ്യതകൾ തിരിച്ചറിയുക. കേരളത്തിന്‍റെ കാർഷിക ഭാവി കെട്ടിപ്പടുക്കുന്നത് വയലുകളിൽ മാത്രമല്ല, നൂതനാശയങ്ങളിലും സാങ്കേതികവിദ്യയിലും കൂടിയാണ്. ഈ കാർഷിക നവോത്ഥാന യാത്രയിൽ പങ്കാളികളാകാൻ കേരളത്തിലെ ഓരോ കർഷകനും സംരംഭകനും മുന്നോട്ടു വരികയാണ് വേണ്ടത്.

(ഡെപ്യൂട്ടി ഡയറക്ടർ കൃഷിവികസന കർഷകക്ഷേമ വകുപ്പ്,
കേരള സർക്കാർ & പ്രൊക്യുർമെന്‍റ് ഓഫീസർ, കേര പദ്ധതി)

Tags : FarmersDay ArtificialIntelligence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up