x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.എ. രതീഷിനും ആർ. ചന്ദ്രശേഖരനും എതിരായ ആരോപണങ്ങൾ: നാളെ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസസമരം


Published: July 5, 2026 06:19 AM IST | Updated: July 5, 2026 06:19 AM IST

തിരുവനന്തപുരം: ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരനും കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡിയായ കെ.എ. രതീഷിനും എതിരായ ആരോപണങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ ഐഎൻടിയുസിയിലെ ഒരു വിഭാഗം.

ഐഎൻടിയുസി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ ആർ.എം പരമേശ്വരന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പത്തുമുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസസമരം നടത്താനാണ് തീരുമാനം.

യുഡിഎഫ് സർക്കാരും ബന്ധപ്പെട്ട അധികാരികളും വിഷയത്തിൽ സ്വീകരിച്ച നിലപാടിനെതിരേ തൊഴിലാളി സമൂഹത്തിൽ വ്യാപക പ്രതിഷേധമുണ്ടെന്നും ആരോപണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആർ. ചന്ദ്രശേഖരന്‍റെയും കെ.എ. രതീഷിന്‍റെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്നും അവർ പറഞ്ഞു.

അന്വേഷണം പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ടവർ സ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കുന്നതാണ് ഉചിതമെന്നും സമിതി അഭിപ്രായപ്പെട്ടു. എഐസിസി, കെപിസിസി അംഗവുമായ ആർ. ചന്ദ്രശേഖരനെതിരേ നിരവധി ആരോപണങ്ങളും തെളിവുകളും മുന്നിലുണ്ടായിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തിനു മുന്നിലും തുടർ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ വിവിധ സാമ്പത്തിക ഇടപാടുകൾ, ഫണ്ട് വിനിയോഗം, സംഘടനാ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച ആരോപണങ്ങളും ഉന്നയിക്കപ്പെട്ടു. ഈ വിഷയങ്ങളിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും ചീഫ് കോ-ഓർഡിനേറ്റർ പി. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു.

Tags : Hunger strike Secretariat tomorrow

Recent News

Corehub Up