x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധിക പെന്‍ഷന്‍ തിരികെ പിടിക്കും; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍നിന്ന് 18% പലിശ ഈടാക്കും

ബിനു ജോര്‍ജ്
Published: July 7, 2026 11:45 PM IST | Updated: July 7, 2026 11:45 PM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും മുന്‍ സാമ്പത്തികവര്‍ഷങ്ങളില്‍ തെറ്റായ രീതിയില്‍ അധികമായി നല്‍കിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തിരികെ പിടിക്കാന്‍ സര്‍ക്കാര്‍.

മുന്‍ സാമ്പത്തികവര്‍ഷങ്ങളില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തെറ്റായി നല്‍കിയിട്ടുണ്ടോയെന്ന് ട്രഷറി ഓഡിറ്റ് വിഭാഗം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ത്തന്നെ പരിശോധിക്കണമെന്നു ധനവകുപ്പ് നിര്‍ദേശം നല്‍കി.

ഓരോ ട്രഷറിയിലെയും ആഭ്യന്തര ഓഡിറ്റ് പരിശോധനാ കാലയളവ് പരമാവധി രണ്ടു വര്‍ഷത്തിനുള്ളില്‍ നടത്തണമെന്നും ട്രഷറി ഡയറക്‌ടര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. പെന്‍ഷന്‍ പരിഷ്‌കരണ സമയത്ത് അടിസ്ഥാന പെന്‍ഷന്‍ തെറ്റായി രേഖപ്പെടുത്തിയതുമൂലം ഉണ്ടായ അധികതുക കാലതാമസമില്ലാതെ തിരികെ ഈടാക്കാന്‍ ട്രഷറി ഡയറക്‌ടര്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍നിന്നു സര്‍ക്കാരിനുണ്ടായ നഷ്‌ടത്തിന് 18 ശതമാനം പലിശ ഈടാക്കാനും കര്‍ശന നിര്‍ദേശമുണ്ട്.

അധികമായി നല്‍കിയ തുക കണ്ടെത്തി അതു തിട്ടപ്പെടുത്തി പെന്‍ഷന്‍കാരെ അറിയിക്കണം. പെന്‍ഷന്‍കാര്‍ക്കു ലഭ്യമാകാന്‍ മറ്റു കുടിശിക ഉണ്ടെങ്കില്‍ അതു കുറവുചെയ്ത് ബാക്കി തുക ഒറ്റത്തവണയായി അടപ്പിക്കാന്‍ ട്രഷറി അധികൃതര്‍ നടപടി സ്വീകരിക്കണം.

ഒറ്റത്തവണയായി അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് പ്രായം, ആരോഗ്യ-സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിച്ച് പരമാവധി 36 പ്രതിമാസ തവണകളായി അടയ്ക്കാന്‍ ട്രഷറി ഓഫീസര്‍ക്ക് അനുമതി നല്‍കാം. ഈ തവണകള്‍ നിശ്ചയിച്ചതിനെതിരേയുള്ള അപ്പീലുകള്‍ ട്രഷറി ഡയറക്‌ടര്‍ പരിശോധിക്കും.

അപ്പീല്‍ പരിഗണിക്കുമ്പോള്‍ സാഹചര്യം വിലയിരുത്തി തവണകള്‍ പരമാവധി 60 മാസം വരെയായി പുതുക്കി നിശ്ചയിക്കാനും ട്രഷറി ഡയറക്‌ടര്‍ക്ക് അധികാരമുണ്ട്.
ട്രഷറി ഡയറക്‌ടര്‍ നിശ്ചയിക്കുന്ന തവണകളില്‍ ആക്ഷേപമുണ്ടെങ്കില്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാം.

Tags : Excess pension recovered Government interest

Recent News

Corehub Up