x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിപ; നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർ ആശുപത്രി വിട്ടു


Published: June 20, 2026 12:04 AM IST | Updated: June 20, 2026 12:04 AM IST

കോഴിക്കോട്: നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നു പേരും ആശുപത്രി വിട്ടു.സമ്പർക്ക പട്ടികയിൽ ഇപ്പോള്‍ ആരുമില്ല.

സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ ഇന്നലെ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

രോഗിയുടെ സമ്പർക്കപട്ടികയിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരുടെയും ഫലങ്ങൾ നെഗറ്റീവാണ്.

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്‍റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.

Tags : Nipah observation leave hospital

Recent News

Corehub Up