x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൗണ്ട് ഓഫ് 32


Published: June 19, 2026 11:26 PM IST | Updated: June 19, 2026 11:26 PM IST

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്നതാണ് 2026 എഡിഷന്‍. നാല് ടീമുകള്‍ വീതമുള്ള 12 ഗ്രൂപ്പുകളിലായാണ് 48 ടീമുകള്‍ പ്രാഥമിക റൗണ്ട് കളിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍നിന്ന് 32 ടീമിലേക്കു ചുരുങ്ങും. അതായത് 12 ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാര്‍ നേരിട്ട് റൗണ്ട് ഓഫ് 32 ടിക്കറ്റ് കരസ്ഥമാക്കും. ഇവര്‍ക്കൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരായി എട്ട് ടീമുകളും കൂടി ചേരുന്നതോടെ അവസാന 32 പട്ടിക പൂര്‍ത്തിയാകും.

പ്രീക്വാര്‍ട്ടറിനു മുമ്പായുള്ള നോക്കൗട്ടാണ് റൗണ്ട് ഓഫ് 32. മുന്‍ ലോകകപ്പുകളില്‍ ആകെയുണ്ടായിരുന്നത് 32 ടീമുകളായിരുന്നു.

Tags : FIFA World Cup Football Round of

Recent News

Corehub Up