x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയിഷ പോറ്റിക്കെതിരെ അസഭ്യവർഷം; രണ്ട് പേർക്കെതിരെ കേസെടുത്ത് പോലീസ്


Published: April 6, 2026 12:42 AM IST | Updated: April 6, 2026 11:40 AM IST

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി. അയിഷ പോറ്റിക്കെതിരെ അസഭ്യവർഷം നടത്തിയെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കരീപ്ര പഞ്ചായത്തിലെ സ്വീകരണത്തിനിടെ രണ്ട് സിപിഎം പ്രവർത്തകർ അസഭ്യവർഷം നടത്തിയെന്നായിരുന്നു പരാതി. ഇതേ തുടർന്നാണ് പോലീസ് നടപടി. അതേസമയം സിപിഎമ്മിൽ തന്നെ ഒതുക്കിയതിൽ കെ.എൻ. ബാലഗോപാലിന് നല്ല പങ്കുണ്ടെന്ന് അയിഷ പോറ്റി ആരോപിച്ചിരുന്നു.

പൊതുജനങ്ങളുമായി താൻ ബന്ധപ്പെടാൻ പാടില്ലെന്ന തരത്തിൽ തന്നെ ഒതുക്കിയതിൽ ക്ഷമ കെട്ടാണ് സിപിഎം വിട്ടത്. സിപിഎം മൂല്യങ്ങള്‍ നഷ്ടപ്പെട്ട അസ്ഥികൂടമായെന്നും അയിഷ പോറ്റി കൂട്ടിച്ചേർത്തു.

 

Tags : Aisha Potty udf kottarakkara kerala police

Recent News

Corehub Up