അപകടം തൂങ്ങിയാടുന്നു; കണ്ണടച്ച് ഇരുട്ടാക്കി അധികൃതർ
Wednesday, March 15, 2023 11:58 PM IST
കോഴിക്കോട്: വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി നഗരത്തിലെ വിവിധയിടങ്ങളിൽ കേബിളുകൾ തൂങ്ങിയാടുന്നു.
ഇലക്ട്രിക് പോസ്റ്റിലൂടെ സ്വകാര്യ കന്പനികൾ വിവിധ ആവശ്യങ്ങൾക്കായി സ്ഥാപിച്ചിരിക്കുന്ന കേബിളുകളാണ് യാത്രക്കാരുടെ കഴുത്തിൽ കുടുങ്ങാൻ പാകത്തിന് താഴ്ന്ന് കിടക്കുന്നത്.
കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഏറെ ഭീഷണിയാകുന്ന കേബിളുകൾ റോഡിലേക്ക് തൂങ്ങിയാടുന്പോഴും കണ്ടില്ലെന്ന് നടക്കുകയാണ് അധികൃതർ. രാത്രി കാലങ്ങളില്‍ ഇവ തൂങ്ങി കിടക്കുന്നത് കാണാതെ സഞ്ചരിക്കുന്നവര്‍ അപകടത്തില്‍ പെടുന്നത് നിത്യ കാഴ്ചയാണ്.
വൈഎംസിഎ, കണ്ണൂർ റോഡ്, മാവൂര്‍ റോഡിലും പുതിയസ്റ്റാൻഡിലും പാളയത്തിലുമടക്കമടക്കം നഗരത്തിലെ പല നടപ്പാതയികളിലും വലിയ രീതിയില്‍ കേബിളുകള്‍ തൂങ്ങി കിടക്കുന്നുണ്ട്. കാല്‍ നടയാത്രക്കാര്‍ക്ക് ഇത് വഴി സഞ്ചിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കൈകളില്‍ സാധനങ്ങളുമായി വരുന്ന ആളുകള്‍ പലപ്പോഴും സാധനങ്ങള്‍ താഴെ വച്ച് കേബിള്‍ മാറ്റേണ്ട സ്ഥിതിയാണ്. ഇത് നിസാര കാര്യമായി കാണരുതെന്നും അപകടങ്ങള്‍ നടന്നാല്‍ നഷ്ടം അവരവരുടെ കുടുംബത്തിന് മാത്രമാണെന്നുമാണ് നാട്ടുകാര്‍ പറയുന്നു.
പല കേബിളുകളും ഏത് കമ്പനിയുടെതാണെന്ന് മനസിലാകാത്ത അവസ്ഥയാണുള്ളത്.
അടുത്തിടെ എറണാകുളം ജില്ലയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി വാഹനയാത്രക്കാരായ ദമ്പതികള്‍ അപകടത്തില്‍പെട്ടതിനെ തുടർന്ന് നഗരത്തിലെ ഇത്തരം കേബിളുകൾ മാറ്റാൻ കോർപറേഷൻ നിർദേശം നൽകിയിരുന്നു.
എന്നാൽ ഒരു ഭാഗത്ത് നന്നാക്കുന്പോൾ മറു ഭാഗത്ത് പഴയത് പോലെ ആകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
വാഹനം ഓടിക്കുമ്പോള്‍ റോഡിലെ കുഴിയും മുകളിലെ കേബിളുകളും ഒരു പോലെ ശ്രദ്ധിക്കേണ്ട ഗതികേടിലാണ് പൊതുജനങ്ങള്‍.
തൂങ്ങിയാടുന്ന കേബിളുകൾ എടുത്തു മാറ്റിയില്ലെങ്കിൽ കന്പനികൾക്ക് നോട്ടീസ് നൽകുമെന്ന് നേരത്തെ കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. രാജന്‍ അറിയിച്ചിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ പറയുന്നത്.