അവസാന ലാപ്പില്‍ പ്രചാരണം ആവേശപ്പൂരത്തില്‍
Sunday, April 21, 2024 11:22 PM IST
കോട്ടയം: വോട്ടിന് ഇനി മൂന്നു നാള്‍, പരസ്യ പ്രചാരണം മറ്റെന്നാള്‍ വൈകുന്നേരം സമാപിക്കും. ഒന്നരമാസം നീണ്ട ആവേശം നിറഞ്ഞ പ്രചാരണ കോലാഹലങ്ങള്‍ക്ക് സമാപനമാകും. 25നു നിശബ്ദ പ്രചാരണം. പിറ്റേദിവസം വിധിയെഴുത്തിനായി ജനം പോളിംഗ് ബൂത്തിലെത്തും. പ്രചാരണ സമാപനത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കവേ സ്ഥാനാര്‍ഥികളും മുന്നണികളും ഓരോ വോട്ടും തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ്. ആവനാഴിയിലെ മുഴുവന്‍ അമ്പുകളും പ്രയോഗിച്ച് പതിനെട്ട് അടവുകളും പ്രയോഗിച്ചുള്ള പ്രചാരണം താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ നടത്തി വരികയാണ്.

മൂന്നും നാലും റൗണ്ട് ഭവന സന്ദര്‍ശനം പൂര്‍ത്തിയായി ഇനി സ്ലിപ്പും വോട്ടിംഗ് മെഷീനുമായുള്ള അവസാന വീടുകയറ്റം ഈ ദിവസങ്ങളില്‍ നടക്കും. ഇന്നലെ അവധിദിവസത്തില്‍ മൂന്നു മുന്നണികളും പരമാവധി കുടുംബയോഗങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഇനിയുള്ള ദിവസങ്ങളില്‍ പഞ്ചായത്തു തലങ്ങളില്‍ അനൗണ്‍സ്‌മെന്‍റ് വാഹനങ്ങള്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ച് തലങ്ങും വിലങ്ങും പായും. ബൂത്ത് ഒരുക്കലും വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്ന ക്രമീകരണങ്ങള്‍ക്കും മുതിര്‍ന്ന നേതാക്കളാണ് നേതൃത്വം നല്‍കുന്നത്.

കെ. ഫ്രാൻസിസ് ജോർജ്

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സീസ് ജോര്‍ജിന്‍റെ മണ്ഡല പര്യടനം നാളെ സമാപിക്കും. 24ന് വൈകുന്നേരം കോട്ടയം ടൗണിലാണ് കലാശക്കൊട്ട്. നിയോജക മണ്ഡലം കേന്ദ്രങ്ങളിലും കലാശക്കൊട്ട് ആസൂത്രണം ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ പേരും ചിത്രവും ചിഹ്നവും പതിച്ച ഡിജിറ്റല്‍ സ്ലിപ്പാണ് വീടുകളില്‍ വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി പ്രവര്‍ത്തകര്‍ അവസാന വട്ട ഭവന സന്ദര്‍ശനം നടത്തും. പഞ്ചായത്തുതലങ്ങളില്‍ റാലികളും പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പി.ജെ. ജോസഫിന്‍റെ മകന്‍ അപുവും സംഘവും ഇന്ന് പാലായില്‍ സംഗീത സദസ് നടത്തും. യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ റോഡ് ഷോയും ഡിജെയും നിയോജക മണ്ഡലം തലങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. തെരുവുനാടകം, കലാജാഥ എന്നിവയും പര്യടനം തുടരുന്നുണ്ട്.

തോമസ് ചാഴികാടൻ

കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ മണ്ഡല പര്യടനം പൂര്‍ത്തിയാക്കി. ഇനിയുള്ള ദിവസങ്ങളില്‍ ഇതുവരെ എത്താത്ത സ്ഥലങ്ങളില്‍ പര്യടനം നടത്തും. കുമരകം, വൈക്കം കായലോര മേഖലകളില്‍ ബോട്ടില്‍ പര്യടനവും നടത്തുന്നുണ്ട്. ഇന്നു വൈകുന്നേരം കോട്ടയത്ത് ഇടതു യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഡിജെ നൈറ്റാണ് സംഘടിപ്പിച്ചിരിക്കുന്നത്. 24ന് വൈകുന്നേരം കോട്ടയത്ത് സ്ഥാനാര്‍ഥി കലാശക്കൊട്ടില്‍ പങ്കെടുക്കും. നിയോജക മണ്ഡലം തലങ്ങളിലും സമാപന പരിപാടികളുണ്ടാകും. പഞ്ചായത്തു തല റാലികള്‍ വലിയ ജനപങ്കാളിത്തത്തോടെ നടന്നു വരികയാണ്. സ്ലിപ്പും വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തലുമായി ഇന്നു മുതല്‍ മൂന്നു ദിവസങ്ങളില്‍ പ്രവര്‍ത്തകര്‍ സ്‌ക്വാഡായി തിരിഞ്ഞ് മുഴുവന്‍ വീടുകളിലും എത്തുന്ന രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.

തുഷാർ വെള്ളാപ്പള്ളി

കോട്ടയം: എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാർ വെള്ളാപ്പള്ളിയുടെ മണ്ഡല പര്യടനം നാളെ പൂര്‍ത്തിയാകും കലാശക്കൊട്ട് കോട്ടയത്ത് നടക്കും. നൂറുകണക്കിനു പ്രവര്‍ത്തകരെ കലാശക്കൊട്ടില്‍ കോട്ടയത്ത് എത്തിക്കാനാണ് ബിജെപി-ബിഡിജെഎസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. നിയോജക മണ്ഡലം തലങ്ങളില്‍ സ്ഥാനാര്‍ഥിയുടെ റോഡ് ഷോയും രണ്ടു ദിവസങ്ങില്‍ ക്രമീകരിച്ചിട്ടുണ്ട്.

അവസാന വട്ട ഭവന സന്ദര്‍ശനം 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ നടക്കും.