x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്ലാ അവൻമാരും അവളുമാരും മറക്കുന്ന പേര്; പൊട്ടിത്തെറിച്ച് രേണു സുധി  


Published: April 2, 2026 08:50 AM IST | Updated: April 2, 2026 08:50 AM IST

സമൂഹമാധ്യമങ്ങളിൽ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ വിമർശനങ്ങളുമായി രേണു സുധി വീണ്ടും രംഗത്ത്. രേണുവിന്‍റെ ഒരു സുഹൃത്ത് പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്തുകൊണ്ടാണ് അവർ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

കുടുംബകലഹങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കാതെ പോകുന്നത് രണ്ടാമത്തെ മകനായ മകൻ ഋതുൽ രാജിനെയാണ് (റിതപ്പൻ) എന്ന കുറിപ്പാണ് രേണു ഷെയർ ചെയ്തത്.

"എല്ലാ അവളുമാരും അവന്മാരും മറക്കുന്ന ഒരു പേര് - റിതപ്പൻ... കൊല്ലം സുധിയുടെ ഇളയ മകൻ. ഈ കുഞ്ഞിന്റെ സമാധാനം കളഞ്ഞപ്പോൾ നിനക്കൊക്കെ അടക്കമായല്ലോ!" എന്നാണു പോസ്റ്റ് പങ്കുവച്ചുകൊണ്ട് രേണു സുധി കുറിച്ചത്. 

ഇത് ഋതുൽ രാജ് എന്ന റിതപ്പൻ, സുധിയുടെ ഭാര്യ രേണുവും, നിങ്ങളെല്ലാവരും കൂടെ രേണു വിന്റെ കുറ്റവും കുറവും കിച്ചുവിന്‍റെ കുറ്റവും കുറവും നിരത്തുമ്പോൾ ആ രണ്ട് കൂടപ്പിറപ്പുകളെ ആണ് അകറ്റിയത്. ആ കുഞ്ഞിന് കിച്ചൂനെ ജീവനാ! തിരിച്ചും, കാശിനു വേണ്ടിയും സ്വയം ജയിക്കാൻ വേണ്ടിയും പലരും പലതും പറയുമ്പോൾ ആ കുഞ്ഞിനെ ആരും ഓർക്കുന്നില്ല. അവന്റെ കൂടെ വീടാ, അവന്‍റെ കൂടെ അച്ഛനാ സുധി!

ആ ബന്ധം രേണുവിനുണ്ട്, രേണുവിന്‍റെ പേർസണൽ കാര്യത്തിൽ എത്ര ബന്ധം ഉണ്ടേലും ഞാൻ ഇടപെടാറില്ല. അത് അവരുടെ ഇഷ്ടം. കിച്ചുവിനെ ഒരിക്കൽ കണ്ടിരുന്നു ഡിസംബർ 25ന്, അവരുടെ വീട്ടിൽ വെച്ച്! അമ്മയും മോനും തമ്മിൽ പ്രശ്നവും ഉള്ളതായി കണ്ടില്ല.

റിതപ്പൻ കിച്ചു ചേട്ടായി വരുമ്പോൾ ഒരുപാട് ഹാപ്പി ആണ്. അത് എല്ലാവരും കൂടെ ഇല്ലാതാക്കി. അല്ലാതെ രേണുവിനും കിച്ചുവിനും ഒന്നും സംഭവിച്ചിട്ടില്ല." എന്നാണു രേണുവിന്‍റെ സുഹൃത്ത് കുറിച്ചത്.

താൻ ഇപ്പോഴും ദുബായിലാണെന്നും വിവാദങ്ങളൊന്നും ഒരു തരത്തിലും തന്നെ ബാധിക്കില്ലെന്നും രേണു പറയുന്നു. ‘‘ഫോണും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല, ഒരു ബന്ധവുമില്ലാത്ത ഒരുപാട് പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചീത്ത വിളിക്കുന്നുണ്ട്. പക്ഷേ ഒരു വിവാദവും എന്നെ ബാധിക്കില്ല. ഞാൻ നല്ല തിരക്കിലാണ്, ഇപ്പോഴും ദുബായിലാണ്. ദൈവം സഹായിച്ച് സാമ്പത്തികമായും നന്നായി മുന്നോട്ടു പോകുന്നു.’’രേണുവിന്‍റെ വാക്കുകൾ.

Tags : Renu Sudhi kichu sudhi kollam sudhi

Recent News

Corehub Up