x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എക്സിറ്റ് പോളുകൾ ശാസ്ത്രീയമല്ല; യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ശശി തരൂർ


Published: April 30, 2026 05:30 PM IST | Updated: April 30, 2026 05:30 PM IST

ന്യൂഡൽഹി: കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സംസ്ഥാനത്ത് 75ൽ അധികം സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

താൻ എക്സിറ്റ് പോളുകളുടെ ആരാധകനല്ലെന്നും ശശി തരൂർ പറഞ്ഞു. എക്സിറ്റ് പോളുകൾക്ക് സാമ്പിളുകൾ സ്വീകരിക്കുന്ന രീതികൾ ശാസ്ത്രീയമല്ലെന്നും ശശി തരൂർ ആരോപിച്ചു. ബംഗാളിൽ പലരും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും ശശി തരൂർ വ്യക്തമാക്കി.

അതേസമയം എക്സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണച്ച് സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തി. എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.

യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

Tags : Shashi Tharoor Exit polls congress UDF

Recent News

Corehub Up