ന്യൂയോര്‍ക്ക്: ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ താര സംഗമത്തിന് രണ്ടുദിനങ്ങളുടെ അകലം മാത്രം. ഫിഫ ലോകകപ്പിനേക്കാള്‍ രാജ്യങ്ങളുടെ പങ്കാളിത്തവും താരപ്രഭയുംകൊണ്ട് തരംഗമാകുമെന്നുറപ്പുള്ള മറ്റൊരു കാല്‍പ്പന്ത് പോരാട്ടം, 2025 ഫിഫ ക്ലബ് ലോകകപ്പ്.

അതെ, അമേരിക്ക ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോളിന് ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 5.30നു കിക്കോഫ്. ഫിഫ ലോകകപ്പ് ജേതാക്കളായ 26 കളിക്കാര്‍... അതില്‍ത്തന്നെ 2022 ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീനയുടെ ലയണല്‍ മെസി അടക്കമുള്ള 13 പേര്‍... 81 ലോകരാജ്യങ്ങളില്‍നിന്നുള്ള കളിക്കാര്‍ 32 ക്ലബ്ബുകളുടെ ജഴ്‌സിയില്‍... 11 നഗരങ്ങളിലായി 12 വേദികള്‍, ഫൈനല്‍ അടക്കം 63 മത്സരങ്ങള്‍... 32 ക്ലബ്ബുകളെ എട്ട് ഗ്രൂപ്പുകളിലായി തിരിച്ചുള്ള ഫിഫ ക്ലബ് ലോകകപ്പിന്‍റെ പ്രഥമ എഡിഷന്‍റെ തിളക്കത്തിന് ഇതില്‍പ്പരം എന്തുവേണം...

മെസി മുതല്‍ എംബപ്പെവരെ

ജൂലൈ 14വരെ നടക്കുന്ന മുഖംമിനുക്കിയ ഫിഫ ക്ലബ് ലോകകപ്പില്‍ അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസി (ഇന്‍റര്‍ മയാമി), ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ (റയല്‍ മാഡ്രിഡ്), നോര്‍വെയുടെ വാഗ്ദാനം എര്‍ലിംഗ് ഹാലണ്ട് (മാഞ്ചസ്റ്റര്‍ സിറ്റി), ബ്രസീലിന്‍റെ വിനീഷ്യസ് ജൂണിയര്‍ (റയല്‍ മാഡ്രിഡ്), ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് (റയല്‍ മാഡ്രിഡ്), ഇംഗ്ലീഷ് താരങ്ങളായ ഹാരി കെയ്ന്‍ (ബയേണ്‍ മ്യൂണിക്), ജൂഡ് ബെല്ലിങ്ഗം (റയല്‍ മാഡ്രിഡ്), അര്‍ജന്‍റീനയുടെ ജൂലിയന്‍ ആല്‍വരസ് (അത്‌ലറ്റിക്കോ മാഡ്രിഡ്) എന്നിങ്ങനെ നീളുന്നു സൂപ്പര്‍ താര സാന്നിധ്യം. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഫിഫ ക്ലബ് ലോകകപ്പിലെ ശ്രദ്ധേയ അസാന്നിധ്യം. റൊണാള്‍ഡോയുടെ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്‌സിക്കു ലോകകപ്പ് യോഗ്യത ലഭിച്ചില്ല.

ഫ്രാന്‍സിന്‍റെ ഉസ്മാന്‍ ഡെംബെലെ (പിഎസ്ജി), അന്‍റോയിന്‍ ഗ്രീസ്മാന്‍ (അത്‌ലറ്റിക്കോ മാഡ്രിഡ്), ഒലിവിയെ ഗിറൂ (ലോസ് ആഞ്ചലസ്), അര്‍ജന്‍റീനയുടെ എയ്ഞ്ചല്‍ ഡി മരിയ (ബെന്‍ഫിക), എന്‍സോ ഫെര്‍ണാണ്ടസ് (ചെല്‍സി), ലൗതാരൊ മാര്‍ട്ടിനെസ് (ഇന്‍റര്‍ മിലാന്‍), ജര്‍മനിയുടെ തോമസ് മ്യുള്ളര്‍ (ബയേണ്‍ മ്യൂണിക്), സ്‌പെയിനിന്‍റെ സെര്‍ജിയൊ റാമോസ് (സിഎഫ് മോണ്ടെറി), ബ്രസീല്‍ കൗമാര സൂപ്പര്‍ താരം എസ്റ്റേവാവോ വില്യന്‍ (പാല്‍മീറസ്), തിയാഗൊ സില്‍വ (ഫ്‌ളുമിനെന്‍സ്) എന്നിങ്ങനെ നീളുന്നു 2025 ഫിഫ ക്ലബ് ലോകകപ്പിലെ താരങ്ങളുടെ നിര.


22 രാജ്യങ്ങള്‍ ലോകകപ്പില്‍

ഫിഫ ലോകകപ്പ് വേദിയില്‍ ഇതുവരെ എത്താന്‍ സാധിക്കാത്ത 22 രാജ്യങ്ങളില്‍നിന്നുള്ള കളിക്കാരും 2025 ക്ലബ് ലോകകപ്പില്‍ പങ്കാളികളാകുമെന്നതും പ്രത്യേകതയാണ്. ആറ് കോണ്‍ഫെഡറേഷനുകളില്‍നിന്നായി 81 രാജ്യങ്ങളിലെ കളിക്കാരാണ് ഫിഫ ക്ലബ് ലോകകപ്പിന് എത്തുന്നത്. ഏറ്റവും കൂടുതല്‍ കളിക്കാരെത്തുന്നത് ബ്രസീലില്‍നിന്ന് (141). അര്‍ജന്‍റീന (103), സ്‌പെയിന്‍ (54), പോര്‍ച്ചുഗല്‍ (49), മെക്‌സിക്കോ (41), അമേരിക്ക (40), ഫ്രാന്‍സ് (37), ജര്‍മനി (36) രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.

32 ടീം ഇതാദ്യം

ഫിഫ ലോകകപ്പ് മോഡലില്‍ 32 ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിച്ചുള്ള പ്രഥമ ക്ലബ് ലോകകപ്പാണ് ഇത്തവണത്തേത്. മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസിയുടെ ക്ലബ്ബായ ഇന്‍റര്‍ മയാമിയാണ് ആതിഥേയര്‍. ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 5.30നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്‍റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍ അഹ്‌ലിയെ നേരിടും.

ആഫ്രിക്കയില്‍നിന്നും ഏഷ്യയില്‍നിന്നും നാല്, യൂറോപ്പില്‍നിന്ന് 12, നോര്‍ത്ത് & സെന്‍ട്രല്‍ അമേരിക്ക+കരീബിയന്‍നില്‍നിന്ന് നാല്, ഓഷ്യാനിയയില്‍നിന്ന് ഒന്ന്, ലാറ്റിനമേരിക്കയില്‍നിന്ന് ആറ് എന്നിങ്ങനെയാണ് ക്ലബ്ബുകളുടെ പങ്കാളിത്തം.