തിരുവനന്തപുരം: രാജ്ഭവനിലെ പരിപാടികൾ ഗവർണർ ആർഎസ്എസിന്‍റെ പരിപാടിയാക്കി മാറ്റുന്നതിനെതിരേ മന്ത്രിമാരായ വി. ശിവൻകുട്ടിയും പി. പ്രസാദും സ്വീകരിച്ച നടപടി ശരിയായ ദിശയിലുള്ളതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാടിന്‍റെ മതനിരപേക്ഷ പാരന്പര്യത്തെ ഉയർത്തിപ്പിടിക്കുകയാണു മന്ത്രിമാർ ചെയ്തത്.

മന്ത്രി വി. ശിവൻകുട്ടി ഭരണഘടനാലംഘനം നടത്തിയെന്നാണു ഗവർണർ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഔദ്യോഗിക ചടങ്ങിൽ ആർഎസ്എസ് ചിഹ്നം പ്രദർശിപ്പിച്ച രാജ്ഭവനാണു ഭരണഘടനാപരമായ രീതികൾ ലംഘിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.


വ്യക്തികൾക്ക് അവരവരുടേതായ വിശ്വാസങ്ങൾ പുലർത്താൻ അവകാശമുണ്ട്. എന്നാൽ, സർക്കാർ പരിപാടികളിൽ പൊതുവിൽ അംഗീകരിച്ച ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

ഗവർണർ നടത്തുന്ന പരിപാടികളിലോ പൊതുപരിപാടികളിലോ ഏതെങ്കിലും ഒരു രാഷ്‌ട്രീയ സംഘടനയുടെ കൊടികളോ ചിഹ്നങ്ങളോ ഉപയോഗിക്കാൻ പാടുള്ളതല്ല. ഇതു സംബന്ധിച്ചു വ്യക്തമായ അഭിപ്രായങ്ങൾ രൂപപ്പെട്ടു കഴിഞ്ഞിട്ടും അതിനനുസരിച്ചു പ്രവർത്തിക്കാൻ ഗവർണർ തയാറാകുന്നില്ല.

സർക്കാരിന്‍റെ ഔദ്യോഗിക പരിപാടി ആർഎസ്എസ് പരിപാടിയാക്കുകയാണ് ഗവർണറെന്നും ഗോവിന്ദൻ പറഞ്ഞു.