കൊച്ചി: മന്ത്രവാദ, ആഭിചാര നിരോധന നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നു ഹൈക്കോടതി.

നിയമനിർമാണം ആലോചനയിലുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചത്.

നിയമനിര്‍മാണത്തിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം ഫയല്‍ ചെയ്ത ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇത്തരത്തിലുള്ള നിയമനിർമാണം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസ് കെ.ടി. തോമസ് കമ്മീഷന്‍ 2019 ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയിരുന്നു.


റിപ്പോര്‍ട്ടിലെ പ്രയോഗിക ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം 24ന് വീണ്ടും പരിഗണിക്കും.